സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മത്തായി 10:35
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
Notes
No Verse Added
History
മത്തായി 10:35 (06 50 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മത്തായി 10:35
1
അനന്തരം
അവൻ
തന്റെ
പന്ത്രണ്ടു
ശിഷ്യന്മാരെയും
അടുക്കൽ
വിളിച്ചു,
അശുദ്ധാത്മാക്കളെ
പുറത്താക്കുവാനും
സകലവിധ
ദീനവും
വ്യാധിയും
പൊറുപ്പിപ്പാനും
അവർക്കു
അധികാരം
കൊടുത്തു.
2
പന്ത്രണ്ടു
അപ്പൊസ്തലന്മാരുടെ
പേരാവിതു:
ഒന്നാമൻ
പത്രൊസ്
എന്നു
പേരുള്ള
ശിമോൻ,
അവന്റെ
സഹോദരൻ
അന്ത്രെയാസ്,
സെബെദിയുടെ
മകൻ
യാക്കോബ്,
3
അവന്റെ
സഹോദരൻ
യോഹന്നാൻ,
ഫിലിപ്പൊസ്,
ബർത്തൊലൊമായി,
തോമസ്,
ചുങ്കക്കാരൻ
മത്തായി,
അല്ഫായുടെ
മകൻ
യാക്കോബ്,
4
തദ്ദായി,
ശിമോൻ,
യേശുവിനെ
കാണിച്ചുകൊടുത്ത
ഈസ്കര്യോത്താ
യൂദാ.
5
ഈ
പന്ത്രണ്ടുപേരെയും
യേശു
അയക്കുമ്പോൾ
അവരോടു
ആജ്ഞാപിച്ചതെന്തെന്നാൽ:
“ജാതികളുടെ
അടുക്കൽ
പോകാതെയും
ശമര്യരുടെ
പട്ടണത്തിൽ
കടക്കാതെയും
6
യിസ്രായേൽ
ഗൃഹത്തിലെ
കാണാതെ
പോയ
ആടുകളുടെ
അടുക്കൽ
തന്നേ
ചെല്ലുവിൻ.
7
നിങ്ങൾ
പോകുമ്പോൾ:
സ്വർഗ്ഗരാജ്യം
സമീപിച്ചിരിക്കുന്നു
എന്നു
ഘോഷിപ്പിൻ.
8
രോഗികളെ
സൌഖ്യമാക്കുവിൻ;
മരിച്ചവരെ
ഉയിർപ്പിപ്പിൻ;
കുഷ്ഠരോഗികളെ
ശുദ്ധമാക്കുവിൻ;
ഭൂതങ്ങളെ
പുറത്താക്കുവിൻ;
സൌജന്യമായി
നിങ്ങൾക്കു
ലഭിച്ചു
സൌജന്യമായി
കൊടുപ്പിൻ.
9
മടിശ്ശീലയിൽ
പൊന്നും
വെള്ളിയും
ചെമ്പും
10
വഴിക്കു
പൊക്കണവും
രണ്ടു
ഉടുപ്പും
ചെരിപ്പും
വടിയും
കരുതരുതു;
വേലക്കാരൻ
തന്റെ
ആഹാരത്തിന്നു
യോഗ്യനല്ലോ
11
ഏതു
പട്ടണത്തിലോ
ഗ്രാമത്തിലോ
കടക്കുമ്പോൾ
അവിടെ
യോഗ്യൻ
ആർ
എന്നു
അന്വേഷിപ്പിൻ;
പുറപ്പെടുവോളം
അവിടത്തന്നേ
പാർപ്പിൻ.
12
ആ
വീട്ടിൽ
ചെല്ലുമ്പോൾ
അതിന്നു
വന്ദനം
പറവിൻ.
13
വീട്ടിന്നു
യോഗ്യതയുണ്ടെങ്കിൽ
നിങ്ങളുടെ
സമാധാനം
അതിന്മേൽ
വരട്ടെ;
യോഗ്യതയില്ല
എന്നു
വരികിൽ
സമാധാനം
നിങ്ങളിലേക്കു
മടങ്ങിപ്പോരട്ടെ.
14
ആരെങ്കിലും
നിങ്ങളെ
കൈക്കൊള്ളാതെയും
നിങ്ങളുടെ
വചനങ്ങളെ
കേൾക്കാതെയുമിരുന്നാൽ
ആ
വീടോ
പട്ടണമോ
വിട്ടു
പോകുമ്പോൾ
നിങ്ങളുടെ
കാലിലെ
പൊടി
തട്ടിക്കളവിൻ.
15
ന്യായവിധിദിവസത്തിൽ
ആ
പട്ടണത്തെക്കാൾ
സൊദോമ്യരുടേയും
ഗമോര്യരുടെയും
ദേശത്തിന്നു
സഹിക്കാവതാകും
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു.
16
ചെന്നായ്ക്കളുടെ
നടുവിൽ
ആടിനെപ്പോലെ
ഞാൻ
നിങ്ങളെ
അയക്കുന്നു.
ആകയാൽ
പാമ്പിനെപ്പോലെ
ബുദ്ധിയുള്ളവരും
പ്രാവിനെപ്പോലെ
കളങ്കമില്ലാത്തവരും
ആയിരിപ്പിൻ.
17
മനുഷ്യരെ
സൂക്ഷിച്ചുകൊൾവിൻ;
അവർ
നിങ്ങളെ
ന്യായാധിപസഭകളിൽ
ഏല്പിക്കയും
തങ്ങളുടെ
പള്ളികളിൽവെച്ചു
ചമ്മട്ടികൊണ്ടു
അടിക്കയും
18
എന്റെ
നിമിത്തം
നാടുവാഴികൾക്കും
രാജാക്കന്മാർക്കും
മുമ്പിൽ
കൊണ്ടുപോകയും
ചെയ്യും;
അതു
അവർക്കും
ജാതികൾക്കും
ഒരു
സാക്ഷ്യം
ആയിരിക്കും.
19
എന്നാൽ
നിങ്ങളെ
ഏല്പിക്കുമ്പോൾ
എങ്ങനെയോ
എന്തോ
പറയേണ്ടു
എന്നു
വിചാരപ്പെടേണ്ടാ;
പറവാനുള്ളതു
ആ
നാഴികയിൽ
തന്നേ
നിങ്ങൾക്കു
ലഭിക്കും.
20
പറയുന്നതു
നിങ്ങൾ
അല്ല,
നിങ്ങളിൽ
പറയുന്ന
നിങ്ങളുടെ
പിതാവിന്റെ
ആത്മാവത്രേ.
21
സഹോദരൻ
സഹോദരനെയും
അപ്പൻ
മകനെയും
മരണത്തിന്നു
ഏല്പിക്കും;
അമ്മയപ്പന്മാർക്കു
എതിരായി
മക്കൾ
എഴുന്നേറ്റു
അവരെ
കൊല്ലിക്കും.
22
എന്റെ
നാമം
നിമിത്തം
എല്ലാവരും
നിങ്ങളെ
പകെക്കും;
അവസാനത്തോളം
സഹിച്ചുനില്ക്കുന്നവനോ
രക്ഷിക്കപ്പെടും.
23
എന്നാൽ
ഒരു
പട്ടണത്തിൽ
നിങ്ങളെ
ഉപദ്രവിച്ചാൽ
മറ്റൊന്നിലേക്കു
ഓടിപ്പോകുവിൻ.
മനുഷ്യപുത്രൻ
വരുവോളം
നിങ്ങൾ
യിസ്രായേൽ
പട്ടണങ്ങളെ
സഞ്ചരിച്ചു
തീരുകയില്ല
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു.
24
ശിഷ്യൻ
ഗുരുവിന്മീതെയല്ല;
ദാസൻ
യജമാനന്നു
മീതെയുമല്ല;
25
ഗുരുവിനെപ്പോലെയാകുന്നതു
ശിഷ്യന്നു
മതി;
യജമാനനെപ്പോലെയാകുന്നതു
ദാസന്നും
മതി.
അവർ
വീട്ടുടയവനെ
ബെയെത്സെബൂൽ
എന്നു
വിളിച്ചു
എങ്കിൽ
വീട്ടുകാരെ
എത്ര
അധികം?
26
അതു
കൊണ്ടു
അവരെ
ഭയപ്പെടേണ്ടാ;
മറെച്ചുവെച്ചതു
ഒന്നും
വെളിപ്പെടാതെയും
ഗൂഢമായതു
ഒന്നും
അറിയാതെയും
ഇരിക്കുകയില്ല.
27
ഞാൻ
ഇരുട്ടത്തു
നിങ്ങളോടു
പറയുന്നതു
വെളിച്ചത്തു
പറവിൻ;
ചെവിയിൽ
പറഞ്ഞുകേൾക്കുന്നതു
പുരമുകളിൽനിന്നു
ഘോഷിപ്പിൻ.
28
ദേഹിയെ
കൊല്ലുവാൻ
കഴിയാതെ
ദേഹത്തെ
കൊല്ലുന്നവരെ
ഭയപ്പെടേണ്ടാ;
ദേഹിയെയും
ദേഹത്തെയും
നരകത്തിൽ
നശിപ്പിപ്പാൻ
കഴിയുന്നവനെ
തന്നേ
ഭയപ്പെടുവിൻ.
29
കാശിന്നു
രണ്ടു
കുരികിൽ
വിൽക്കുന്നില്ലയോ?
അവയിൽ
ഒന്നുപോലും
നിങ്ങളുടെ
പിതാവു
സമ്മതിക്കാതെ
നിലത്തു
വീഴുകയില്ല.
30
എന്നാൽ
നിങ്ങളുടെ
തലയിലെ
രോമവും
എല്ലാം
എണ്ണപ്പെട്ടിരിക്കുന്നു.
31
ആകയാൽ
ഭയപ്പെടേണ്ടാ;
ഏറിയ
കുരികിലുകളെക്കാളും
നിങ്ങൾ
വിശേഷതയുള്ളവരല്ലോ.
32
മനുഷ്യരുടെ
മുമ്പിൽ
എന്നെ
ഏറ്റുപറയുന്ന
ഏവനെയും
സ്വർഗ്ഗസ്ഥനായ
എന്റെ
പിതാവിൻ
മുമ്പിൽ
ഞാനും
ഏറ്റുപറയും.
33
മനുഷ്യരുടെ
മുമ്പിൽ
എന്നെ
തള്ളിപ്പറയുന്നവനെയോ
എന്റെ
പിതാവിൻ
മുമ്പിൽ
ഞാനും
തള്ളിപ്പറയും.
34
ഞാൻ
ഭൂമിയിൽ
സമാധാനം
വരുത്തുവാൻ
വന്നു
എന്നു
നിരൂപിക്കരുതു;
സമാധാനം
അല്ല
വാൾ
അത്രേ
വരുത്തുവാൻ
ഞാൻ
വന്നതു.
35
മനുഷ്യനെ
തന്റെ
അപ്പനോടും
മകളെ
അമ്മയോടും
മരുമകളെ
അമ്മാവിയമ്മയോടും
ഭേദിപ്പിപ്പാനത്രേ
ഞാൻ
വന്നതു.
36
മനുഷ്യന്റെ
വീട്ടുകാർ
തന്നേ
അവന്റെ
ശത്രുക്കൾ
ആകും.
37
എന്നെക്കാൾ
അധികം
അപ്പനേയോ
അമ്മയേയോ
പ്രിയപ്പെടുന്നവൻ
എനിക്കു
യോഗ്യനല്ല;
എന്നെക്കാൾ
അധികം
മകനെയോ
മകളെയോ
പ്രിയപ്പെടുന്നവൻ
എനിക്കു
യോഗ്യനല്ല.
38
തന്റെ
ക്രൂശു
എടുത്തു
എന്നെ
അനുഗമിക്കാത്തവനും
എനിക്കു
യോഗ്യനല്ല.
39
തന്റെ
ജീവനെ
കണ്ടെത്തിയവൻ
അതിനെ
കളയും;
എന്റെ
നിമിത്തം
തന്റെ
ജീവനെ
കളഞ്ഞവൻ
അതിനെ
കണ്ടെത്തും.
40
നിങ്ങളെ
കൈക്കൊള്ളുന്നവൻ
എന്നെ
കൈക്കൊള്ളുന്നു;
എന്നെ
കൈക്കൊള്ളുന്നവൻ
എന്നെ
അയച്ചവനെ
കൈക്കൊള്ളുന്നു.
41
പ്രവാചകൻ
എന്നുവെച്ചു
പ്രവാചകനെ
കൈക്കൊള്ളുന്നവന്നു
പ്രവാചകന്റെ
പ്രതിഫലം
ലഭിക്കും.
നീതിമാൻ
എന്നുവെച്ചു
നീതിമാനെ
കൈക്കൊള്ളുന്നവന്നു
നീതിമാന്റെ
പ്രതിഫലം
ലഭിക്കും.
42
ശിഷ്യൻ
എന്നു
വെച്ചു
ഈ
ചെറിയവരിൽ
ഒരുത്തന്നു
ഒരു
പാനപാത്രം
തണ്ണീർ
മാത്രം
കുടിപ്പാൻ
കൊടുക്കുന്നവന്നു
പ്രതിഫലം
കിട്ടാതെ
പോകയില്ല
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു.”
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References