സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പ്രവൃത്തികൾ 1:5
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
Notes
No Verse Added
History
പ്രവൃത്തികൾ 1:5 (06 07 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
പ്രവൃത്തികൾ 1:5
1
തെയോഫിലൊസേ,
ഞാൻ
എഴുതിയ
ഒന്നാമത്തെ
ചരിത്രം
യേശു
തിരഞ്ഞെടുത്ത
അപ്പൊസ്തലന്മാർക്കു
പരിശുദ്ധാത്മാവിനാൽ
കല്പന
കൊടുത്തിട്ടു
ആരോഹണം
ചെയ്തനാൾവരെ
അവൻ
ചെയ്തും
ഉപദേശിച്ചും
തുടങ്ങിയ
സകലത്തെയും
കുറിച്ചു
ആയിരുന്നുവല്ലോ.
2
അവൻ
കഷ്ടം
അനുഭവിച്ചശേഷം
നാല്പതു
നാളോളം
അവർക്കു
പ്രത്യക്ഷനായി
ദൈവരാജ്യം
സംബന്ധിച്ച
കാര്യങ്ങൾ
3
പറഞ്ഞുകൊണ്ടു
താൻ
ജീവിച്ചിരിക്കുന്നു
എന്നു
അനേകം
ദൃഷ്ടാന്തങ്ങളാൽ
അവർക്കു
കാണിച്ചു
കൊടുത്തു.
4
അങ്ങനെ
അവൻ
അവരുമായി
കൂടിയിരിക്കുമ്പോൾ
അവരോടു:
നിങ്ങൾ
യെരൂശലേമിൽനിന്നു
വാങ്ങിപ്പോകാതെ
എന്നോടു
കേട്ട
പിതാവിന്റെ
വാഗ്ദത്തത്തിനായി
കാത്തിരിക്കേണം;
5
യോഹന്നാൻ
വെള്ളംകൊണ്ടു
സ്നാനം
കഴിപ്പിച്ചു.
നിങ്ങൾക്കോ
ഇനി
ഏറെനാൾ
കഴിയുംമുമ്പെ
പരിശുദ്ധാത്മാവുകൊണ്ടു
സ്നാനം
ലഭിക്കും
എന്നു
കല്പിച്ചു.
6
ഒരുമിച്ചു
കൂടിയിരുന്നപ്പോൾ
അവർ
അവനോടു:
കർത്താവേ,
നീ
യിസ്രായേലിന്നു
ഈ
കാലത്തിലോ
രാജ്യം
യഥാസ്ഥാനത്താക്കിക്കൊടുക്കുന്നതു
എന്നു
ചോദിച്ചു.
7
അവൻ
അവരോടു:
പിതാവു
തന്റെ
സ്വന്ത
അധികാരത്തിൽ
വെച്ചിട്ടുള്ള
കാലങ്ങളെയോ
സമയങ്ങളേയോ
അറിയുന്നതു
നിങ്ങൾക്കുള്ളതല്ല.
8
എന്നാൽ
പരിശുദ്ധാത്മാവു
നിങ്ങളുടെ
മേൽ
വരുമ്പോൾ
നിങ്ങൾ
ശക്തി
ലഭിച്ചിട്ടു
യെരൂശലേമിലും
യെഹൂദ്യയിൽ
എല്ലാടത്തും
ശമര്യയിലും
ഭൂമിയുടെ
അറ്റത്തോളവും
എന്റെ
സാക്ഷികൾ
ആകും
എന്നു
പറഞ്ഞു.
9
ഇതു
പറഞ്ഞശേഷം
അവർ
കാൺകെ
അവൻ
ആരോഹണം
ചെയ്തു;
ഒരു
മേഘം
അവനെ
മൂടീട്ടു
അവൻ
അവരുടെ
കാഴ്ചെക്കു
മറഞ്ഞു.
10
അവൻ
പോകുന്നേരം
അവർ
ആകാശത്തിലേക്കു
ഉറ്റുനോക്കുമ്പോൾ
വെള്ള
വസ്ത്രം
ധരിച്ച
രണ്ടു
പുരുഷന്മാർ
അവരുടെ
അടുക്കൽനിന്നു:
11
ഗലീലാപുരുഷന്മാരേ,
നിങ്ങൾ
ആകാശത്തിലേക്കു
നോക്കിനില്ക്കുന്നതു
എന്തു?
നിങ്ങളെ
വിട്ടു
സ്വർഗ്ഗാരോഹണം
ചെയ്ത
ഈ
യേശുവിനെ
സ്വർഗ്ഗത്തിലേക്കു
പോകുന്നവനായി
നിങ്ങൾ
കണ്ടതുപോലെ
തന്നേ
അവൻ
വീണ്ടും
വരും
എന്നു
പറഞ്ഞു.
12
അവർ
യെരൂശലേമിന്നു
സമീപത്തു
ഒരു
ശബ്ബത്ത്
ദിവസത്തെ
വഴിദൂരമുള്ള
ഒലീവ്
മലവിട്ടു
യെരൂശലേമിലേക്കു
മടങ്ങിപ്പോന്നു.
13
അവിടെ
എത്തിയപ്പോൾ
അവർ
പാർത്ത
മാളികമുറിയിൽ
കയറിപ്പോയി,
പത്രൊസ്,
യോഹന്നാൻ,
യാക്കോബ്,
അന്ത്രെയാസ്,
ഫിലിപ്പൊസ്,
തോമസ്,
ബർത്തൊലൊമായി,
മത്തായി,
അൽഫായുടെ
മകനായ
യക്കോബ്,
എരിവുകരനായ
ശിമോൻ,
യാക്കോബിന്റെ
മകനായ
യൂദാ
ഇവർ
എല്ലാവരും
14
സ്ത്രീകളോടും
യേശുവിന്റെ
അമ്മയായ
മറിയയോടും
അവന്റേ
സഹോദരന്മാരോടും
കൂടെ
ഒരുമനപ്പെട്ടു
പ്രാർത്ഥന
കഴിച്ചു
പോന്നു.
15
ആ
കാലത്തു
ഏകദേശം
നൂറ്റിരുപതു
പേരുള്ള
ഒരു
സംഘം
കൂടിയിരിക്കുമ്പോൾ
പത്രൊസ്
സഹോദരന്മാരുടെ
നടുവിൽ
എഴുന്നേറ്റുനിന്നു
പറഞ്ഞതു:
16
സഹോദരന്മാരായ
പുരുഷന്മാരേ,
യേശുവിനെ
പിടിച്ചവർക്കു
വഴികാട്ടിയായിത്തീർന്ന
യൂദയെക്കുറിച്ചു
പരിശുദ്ധാത്മാവു
ദാവീദ്
മുഖാന്തരം
മുൻപറഞ്ഞ
തിരുവെഴുത്തിന്നു
നിവൃത്തിവരുവാൻ
ആവശ്യമായിരുന്നു.
17
അവൻ
ഞങ്ങളുടെ
എണ്ണത്തിൽ
ഉൾപ്പെട്ടവനായി
ഈ
ശുശ്രൂഷയിൽ
പങ്കുലഭിച്ചിരുന്നുവല്ലോ.
18
അവൻ
അനീതിയുടെ
കൂലികൊണ്ടു
ഒരു
നിലം
മേടിച്ചു
തലകീഴായി
വീണു
നടുവെ
പിളർന്നു
അവന്റെ
കുടലെല്ലാം
തുറിച്ചുപോയി.
19
അതു
യെരൂശലേമിൽ
പാർക്കുന്ന
എല്ലാവരും
അറിഞ്ഞതാകകൊണ്ടു
ആ
നിലത്തിന്നു
അവരുടെ
ഭാഷയിൽ
രക്തനിലം
എന്നർത്ഥമുള്ള
അക്കൽദാമാ
എന്നു
പേർ
ആയി.
20
സങ്കീർത്തനപുസ്തകത്തിൽ:
“അവന്റെ
വാസസ്ഥലം
ശുന്യമായിപ്പോകട്ടെ;
അതിൽ
ആരും
പാർക്കാതിരിക്കട്ടെ”
എന്നും
“അവന്റെ
അദ്ധ്യക്ഷസ്ഥാനം
മാറ്റൊരുത്തന്നു
ലഭിക്കട്ടെ”
എന്നും
എഴുതിയിരിക്കുന്നു.
21
ആകയാൽ
കർത്താവായ
യേശു
യോഹന്നാന്റെ
സ്നാനം
മുതൽ
നമ്മെ
വിട്ടു
ആരോഹണം
ചെയ്ത
നാൾ
വരെ
നമ്മുടെ
ഇടയിൽ
സഞ്ചരിച്ചുപോന്ന
22
കാലത്തെല്ലൊം
ഞങ്ങളോടു
കൂടെ
നടന്ന
പുരുഷന്മാരിൽ
ഒരുത്തൻ
ഞങ്ങളോടു
കൂടെ
അവന്റെ
പുനരുത്ഥാനത്തിനു
സാക്ഷിയായിത്തീരേണം.
23
അങ്ങനെ
അവർ
യുസ്തൊസ്
എന്നു
മറുപേരുള്ള
ബർശബാ
എന്ന
യോസേഫ്,
മത്ഥിയാസ്
എന്നീ
രണ്ടുപേരെ
നിറുത്തി:
24
സകല
ഹൃദയങ്ങളെയും
അറിയുന്ന
കർത്താവേ,
തന്റെ
സ്ഥലത്തേക്കു
പോകേണ്ടതിന്നു
യൂദാ
ഒഴിഞ്ഞുപോയ
ഈ
ശുശ്രൂഷയുടെയും
അപ്പൊസ്തലത്വത്തിന്റെയും
സ്ഥാനം
ലഭിക്കേണ്ടതിന്നു
25
ഈ
ഇരുവരിൽ
ഏവനെ
നീ
തിരഞ്ഞെടുത്തിരിക്കുന്നു
എന്നു
കാണിച്ചുതരേണമേ
എന്നു
പ്രാർത്ഥിച്ചു
അവരുടെ
പേർക്കു
ചീട്ടിട്ടു:
26
ചീട്ടു
മത്ഥിയാസിന്നു
വീഴുകയും
അവനെ
പതിനൊന്നു
അപ്പൊസ്തലന്മാരുടെ
കൂട്ടത്തിൽ
എണ്ണുകയും
ചെയ്തു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References