സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ന്യായാധിപന്മാർ
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
Notes
No Verse Added
History
No History Found
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ന്യായാധിപന്മാർ 1
1
യോശുവയുടെ
മരണശേഷം
യിസ്രായേൽമക്കൾ:
ഞങ്ങളിൽ
ആരാകുന്നു
കനാന്യരോടു
യുദ്ധംചെയ്വാൻ
ആദ്യം
പുറപ്പെടേണ്ടതു
എന്നു
യഹോവയോടു
ചോദിച്ചു.
2
യെഹൂദാ
പുറപ്പെടട്ടെ;
ഞാൻ
ദേശം
അവന്റെ
കയ്യിൽ
ഏല്പിച്ചിരിക്കുന്നു
എന്നു
യഹോവ
കല്പിച്ചു.
3
യെഹൂദാ
തന്റെ
സഹോദരനായ
ശിമെയോനോടു:
എന്റെ
അവകാശദേശത്തു
കനാന്യരോടു
യുദ്ധംചെയ്വാൻ
നീ
എന്നോടുകൂടെ
പോരേണം;
നിന്റെ
അവകാശദേശത്തു
നിന്നോടുകൂടെ
ഞാനും
വരാം
എന്നു
പറഞ്ഞു
ശിമെയോൻ
അവനോടുകൂടെ
പോയി.
4
അങ്ങനെ
യെഹൂദാ
പുറപ്പെട്ടു;
യഹോവ
കനാന്യരെയും
പെരിസ്യരെയും
അവരുടെ
കയ്യിൽ
ഏല്പിച്ചു;
അവർ
ബേസെക്കിൽവെച്ചു
അവരിൽ
പതിനായിരംപോരെ
സംഹരിച്ചു.
5
ബേസെക്കിൽവെച്ചു
അവർ
അദോനി-ബേസെക്കിനെ
കണ്ടു,
അവനോടു
യുദ്ധംചെയ്തു
കനാന്യരെയും
പെരിസ്യരെയും
സംഹരിച്ചു.
6
എന്നാൽ
അദോനീ-ബേസെൿ
ഓടിപ്പോയി;
അവർ
അവനെ
പിന്തുടർന്നു
പിടിച്ചു
അവന്റെ
കൈകാലുകളുടെ
പെരുവിരൽ
മുറിച്ചുകളഞ്ഞു.
7
കൈകാലുകളുടെ
പെരുവിരൽ
മുറിച്ചു
എഴുപതു
രാജാക്കന്മാർ
എന്റെ
മേശയിൻ
കീഴിൽനിന്നു
പെറുക്കിത്തിന്നിരുന്നു;
ഞാൻ
ചെയ്തതുപോലെ
തന്നേ
ദൈവം
എനിക്കു
പകരം
ചെയ്തിരിക്കുന്നു
എന്നു
അദോനീ--ബേസെൿ
പറഞ്ഞു.
അവർ
അവനെ
യെരൂശലേമിലേക്കു
കൊണ്ടുപോയി
അവിടെവെച്ചു
അവൻ
മരിച്ചു.
8
യെഹൂദാമക്കൾ
യെരൂശലേമിന്റെ
നേരെ
യുദ്ധംചെയ്തു
അതിനെ
പിടിച്ചു
വാളിന്റെ
വായ്ത്തലയാൽ
വെട്ടി
നഗരം
തീയിട്ടു
ചുട്ടുകളഞ്ഞു.
9
അതിന്റെ
ശേഷം
യെഹൂദാമക്കൾ
മലനാട്ടിലും
തെക്കെ
ദേശത്തിലും
താഴ്വീതിയിലും
പാർത്തിരുന്ന
കനാന്യരോടു
യുദ്ധം
ചെയ്വാൻ
പോയി.
10
യെഹൂദാ
ഹെബ്രോനിൽ
പാർത്തിരുന്ന
കനാന്യരുടെ
നേരെയും
ചെന്നു;
ഹെബ്രോന്നു
പണ്ടു
കിർയ്യത്ത്-അബ്ബാ
എന്നു
പേർ.
അവർ
ശേശായി,
അഹിമാൻ,
തൽമായി
എന്നവരെ
സംഹരിച്ചു.
11
അവിടെ
നിന്നു
അവർ
ദെബീർ
നിവാസികളുടെ
നേരെ
ചെന്നു;
ദെബീരിന്നു
പണ്ടു
കിർയ്യത്ത്--സേഫെർ
എന്നു
പേർ.
12
അപ്പോൾ
കാലേബ്:
കിർയ്യത്ത്--സേഫെർ
ജയിച്ചടക്കുന്നവന്നു
ഞാൻ
എന്റെ
മകൾ
അക്സയെ
ഭാര്യയായി
കൊടുക്കും
എന്നു
പറഞ്ഞു.
13
കാലേബിന്റെ
അനുജനായ
കെനസിന്റെ
മകൻ
ഒത്നീയേൽ
അതു
പിടിച്ചു;
അവൻ
തന്റെ
മകൾ
അക്സയെ
അവന്നു
ഭാര്യയായി
കൊടുത്തു.
14
അവൾ
വന്നപ്പോൾ
തന്റെ
അപ്പനോടു
ഒരു
വയൽ
ചോദിപ്പാൻ
അവനെ
ഉത്സാഹിപ്പിച്ചു;
അവൾ
കഴുതപ്പുറത്തുനിന്നു
ഇറങ്ങിയപ്പോൾ
കാലേബ്
അവളോടു:
നിനക്കു
എന്തുവേണം
എന്നു
ചോദിച്ചു.
15
അവൾ
അവനോടു
ഒരു
അനുഗ്രഹം
എനിക്കു
തരേണമേ;
നീ
എന്നെ
തെക്കൻ
നാട്ടിലേക്കല്ലോ
കൊടുത്തതു;
നീരുറവുകളും
എനിക്കു
തരേണമേ
എന്നു
പറഞ്ഞു;
കാലേബ്
അവൾക്കു
മലയിലും
താഴ്വരയിലും
നീരുറവുകൾ
കൊടുത്തു.
16
മോശെയുടെ
അളിയനായ
കേന്യന്റെ
മക്കൾ
യെഹൂദാമക്കളോടുകൂടെ
ഈന്തപ്പട്ടണത്തിൽനിന്നു
അരാദിന്നു
തെക്കുള്ള
യെഹൂദാ
മരുഭൂമിയിലേക്കു
പോയി;
അവർ
ചെന്നു
ജനത്തോടുകൂടെ
പാർത്തു.
17
പിന്നെ
യെഹൂദാ
തന്റെ
സഹോദരനായ
ശിമെയോനോടു
കൂടെ
പോയി,
അവർ
സെഫാത്തിൽ
പാർത്തിരുന്ന
കനാന്യരെ
വെട്ടി
അതിനെ
നിർമ്മൂലമാക്കി;
ആ
പട്ടണത്തിന്നു
ഹോർമ്മ
എന്നു
പേർ
ഇട്ടു.
18
യെഹൂദാ
ഗസ്സയും
അതിന്റെ
അതിർനാടും
അസ്കലോനും
അതിന്റെ
അതിർനാടും
എക്രോനും
അതിന്റെ
അതിർനാടും
പിടിച്ചു.
19
യഹോവ
യെഹൂദയോടുകൂടെ
ഉണ്ടായിരുന്നു;
അവൻ
മലനാടു
കൈവശമാക്കി;
എന്നാൽ
താഴ്വരയിലെ
നിവാസികൾക്കു
ഇരിമ്പുരഥങ്ങൾ
ഉണ്ടായിരുന്നതുകൊണ്ടു
അവരെ
നീക്കിക്കളവാൻ
കഴിഞ്ഞില്ല.
20
മോശെ
കല്പിച്ചതുപോലെ
അവർ
കാലേബിന്നു
ഹെബ്രോൻ
കൊടുത്തു;
അവൻ
അവിടെനിന്നു
അനാക്കിന്റെ
മൂന്നു
പുത്രന്മാരെയും
നീക്കിക്കളഞ്ഞു.
21
ബെന്യാമീൻ
മക്കൾ
യെരൂശലേമിൽ
പാർത്തിരുന്ന
യെബൂസ്യരെ
നീക്കിക്കളഞ്ഞില്ല;
യെബൂസ്യർ
ഇന്നുവരെ
ബെന്യാമീൻ
മക്കളോടു
കൂടെ
യെരൂശലേമിൽ
പാർത്തുവരുന്നു.
22
യോസേഫിന്റെ
ഗൃഹം
ബേഥേലിലേക്കു
കയറിച്ചെന്നു;
യഹോവ
അവരോടുകൂടെ
ഉണ്ടായിരുന്നു.
23
യോസേഫിന്റെ
ഗൃഹം
ബേഥേൽ
ഒറ്റുനോക്കുവാൻ
ആളയച്ചു;
ആ
പട്ടണത്തിന്നു
മുമ്പെ
ലൂസ്
എന്നു
പേരായിരുന്നു.
24
പട്ടണത്തിൽനിന്നു
ഇറങ്ങിവരുന്ന
ഒരുത്തനെ
ഒറ്റുകാർ
കണ്ടു
അവനോടു:
പട്ടണത്തിൽ
കടപ്പാൻ
ഒരു
വഴി
കാണിച്ചു
തരേണം;
എന്നാൽ
ഞങ്ങൾ
നിന്നോടു
ദയചെയ്യും
എന്നു
പറഞ്ഞു.
25
അവൻ
പട്ടണത്തിൽ
കടപ്പാനുള്ള
വഴി
അവർക്കു
കാണിച്ചുകൊടുത്തു;
അവർ
പട്ടണത്തെ
വാളിന്റെ
വായ്ത്തലയാൽ
വെട്ടിക്കളഞ്ഞു,
ആ
മനുഷ്യനെയും
അവന്റെ
സകല
കുടുംബത്തെയും
വിട്ടയച്ചു;
26
അവൻ
ഹിത്യരുടെ
ദേശത്തു
ചെന്നു
ഒരു
പട്ടണം
പണിതു
അതിന്നു
ലൂസ്
എന്നു
പേരിട്ടു;
അതിന്നു
ഇന്നുവരെ
അതു
തന്നേ
പേർ.
27
മനശ്ശെ
ബേത്ത്--ശെയാനിലും
അതിന്റെ
ഗ്രാമങ്ങളിലും
താനാക്കിലും
അതിന്റെ
ഗ്രാമങ്ങളിലും
ദോരിലും
അതിന്റെ
ഗ്രാമങ്ങളിലും
യിബ്ളെയാമിലും
അതിന്റെ
ഗ്രാമങ്ങളിലും
മെഗിദ്ദോവിലും
അതിന്റെ
ഗ്രാമങ്ങളിലും
പാർത്തിരുന്നവരെ
നീക്കിക്കളഞ്ഞില്ല.
കനാന്യർക്കു
ആ
ദേശത്തു
തന്നേ
പാർപ്പാനുള്ള
താല്പര്യം
സാധിച്ചു.
28
എന്നാൽ
യിസ്രായേലിന്നു
ബലം
കൂടിയപ്പോൾ
അവർ
കന്യാന്യരെ
മുഴുവനും
നീക്കിക്കളയാതെ
അവരെക്കൊണ്ടു
ഊഴിയവേല
ചെയ്യിച്ചു.
29
എഫ്രയീം
ഗേസെരിൽ
പാർത്തിരുന്ന
കനാന്യരെ
നീക്കിക്കളഞ്ഞില്ല;
കനാന്യർ
ഗേസെരിൽ
അവരുടെ
ഇടയിൽ
പാർത്തു.
30
സെബൂലൂൻ
കിത്രോനിലും
നഹലോലിലും
പാർത്തിരുന്നവരെ
നീക്കിക്കളഞ്ഞില്ല;
കനാന്യർ
ഊഴിയവേലക്കാരായിത്തീർന്നു
അവരുടെ
ഇടയിൽ
പാർത്തു.
31
ആശേർ
അക്കോവിലും
സീദോനിലും
അഹ്ളാബിലും
അക്സീബിലും
ഹെൽബയിലും
അഫീക്കിലും
രെഹോബിലും
പാർത്തിരുന്നവരെ
നീക്കിക്കളഞ്ഞില്ല.
32
അവരെ
നീക്കിക്കളയാതെ
ആശേർയ്യർ
ദേശനിവാസികളായ
കനാന്യരുടെ
ഇടയിൽ
പാർത്തു.
33
നഫ്താലി
ബേത്ത്--ശേമെശിലും
ബേത്ത്--അനാത്തിലും
പാർത്തിരുന്നവരെ
നീക്കിക്കളയാതെ
ദേശനിവാസികളായ
കനാന്യരുടെ
ഇടയിൽ
പാർത്തു;
എന്നാൽ
ബേത്ത്--ശേമെശിലെയും
ബേത്ത്--അനാത്തിലെയും
നിവാസികൾ
അവർക്കു
ഊഴിയവേലക്കാരായിത്തിർന്നു.
34
അമോർയ്യർ
ദാൻ
മക്കളെ
തിക്കിത്തള്ളി
മലനാട്ടിൽ
കയറ്റി;
താഴ്വരയിലേക്കു
ഇറങ്ങുവാൻ
അവരെ
സമ്മതിച്ചതുമില്ല.
35
അങ്ങനെ
അമേർയ്യർക്കു
ഹർഹേരെസിലും
അയ്യാലോനിലും
ശാൽബീമിലും
പാർപ്പാനുള്ള
താല്പര്യം
സാധിച്ചു.
എന്നാൽ
യോസേഫിന്റെ
ഗൃഹത്തിന്നു
ബലംകൂടിയപ്പോൾ
അവരെ
ഊഴിയ
വേലക്കാരാക്കിത്തീർത്തു.
36
അമോർയ്യരുടെ
അതിർ
അക്രബ്ബിംകയറ്റവും
സേലയും
മുതൽ
പിന്നെയും
മേലോട്ടുണ്ടായിരുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References