സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യാക്കോബ് 1:12
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
Notes
No Verse Added
History
യാക്കോബ് 1:12 (06 06 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യാക്കോബ് 1:12
1
ദൈവത്തിന്റെയും
കർത്താവായ
യേശുക്രിസ്തുവിന്റെയും
ദാസനായ
യാക്കോബ്
എഴുതുന്നതു:
ചിതറിപ്പാർക്കുന്ന
പന്ത്രണ്ടു
ഗോത്രങ്ങൾക്കും
വന്ദനം.
2
എന്റെ
സഹോദരന്മാരേ,
നിങ്ങൾ
വിവിധപരീക്ഷകളിൽ
അകപ്പെടുമ്പോൾ
3
നിങ്ങളുടെ
വിശ്വാസത്തിന്റെ
പരിശോധന
സ്ഥിരത
ഉളവാക്കുന്നു
എന്നു
അറിഞ്ഞു
അതു
അശേഷം
സന്തോഷം
എന്നു
എണ്ണുവിൻ.
4
എന്നാൽ
നിങ്ങൾ
ഒന്നിലും
കുറവില്ലാതെ
തികഞ്ഞവരും
സമ്പൂർണ്ണരും
ആകേണ്ടതിന്നു
സ്ഥിരതെക്കു
തികഞ്ഞ
പ്രവൃത്തി
ഉണ്ടാകട്ടെ.
5
നിങ്ങളിൽ
ഒരുത്തന്നു
ജ്ഞാനം
കുറവാകുന്നു
എങ്കിൽ
ഭർത്സിക്കാതെ
എല്ലാവർക്കും
ഔദാര്യമായി
കൊടുക്കുന്നവനായ
ദൈവത്തോടു
യാചിക്കട്ടെ;
അപ്പോൾ
അവന്നു
ലഭിക്കും.
6
എന്നാൽ
അവൻ
ഒന്നും
സംശയിക്കാതെ
വിശ്വാസത്തോടെ
യാചിക്കേണം:
സംശയിക്കുന്നവൻ
കാറ്റടിച്ചു
അലയുന്ന
കടൽത്തിരെക്കു
സമൻ.
7
ഇങ്ങനെയുള്ള
മനുഷ്യൻ
കർത്താവിങ്കൽനിന്നു
വല്ലതും
ലഭിക്കും
എന്നു
നിരൂപിക്കരുതു.
8
ഇരുമനസ്സുള്ള
മനുഷ്യൻ
തന്റെ
വഴികളിൽ
ഒക്കെയും
അസ്ഥിരൻ
ആകുന്നു.
9
എന്നാൽ
എളിയ
സഹോദരൻ
തന്റെ
ഉയർച്ചയിലും
10
ധനവാനോ
പുല്ലിന്റെ
പൂപോലെ
ഒഴിഞ്ഞുപോകുന്നവനാകയാൽ
തന്റെ
എളിമയിലും
പ്രശംസിക്കട്ടെ.
11
സൂര്യൻ
ഉഷ്ണക്കാറ്റോടെ
ഉദിച്ചിട്ടു
പുല്ലു
ഉണങ്ങി
പൂവുതിർന്നു
അതിന്റെ
രൂപഭംഗി
കെട്ടുപോകുന്നു.
അതുപോലെ
ധനവാനും
തന്റെ
പ്രയത്നങ്ങളിൽ
വാടിപോകും.
12
പരീക്ഷ
സഹിക്കുന്ന
മനുഷ്യൻ
ഭാഗ്യവാൻ;
അവൻ
കൊള്ളാകുന്നവനായി
തെളിഞ്ഞ
ശേഷം
കർത്താവു
തന്നെ
സ്നേഹിക്കുന്നവർക്കു
വാഗ്ദത്തം
ചെയ്ത
ജീവകിരീടം
പ്രാപിക്കും.
13
പരീക്ഷിക്കപ്പെടുമ്പോൾ
ഞാൻ
ദൈവത്താൽ
പരീക്ഷിക്കപ്പെടുന്നു
എന്നു
ആരും
പറയരുതു.
ദൈവം
ദോഷങ്ങളാൽ
പരീക്ഷിക്കപ്പെടാത്തവൻ
ആകുന്നു;
താൻ
ആരെയും
പരീക്ഷിക്കുന്നതുമില്ല.
14
ഓരോരുത്തൻ
പരീക്ഷിക്കപ്പെടുന്നതു
സ്വന്തമോഹത്താൽ
ആകർഷിച്ചു
വശീകരിക്കപ്പെടുകയാൽ
ആകുന്നു.
15
മോഹം
ഗർഭം
ധരിച്ചു
പാപത്തെ
പ്രസവിക്കുന്നു;
പാപം
മുഴുത്തിട്ടു
മരണത്തെ
പെറുന്നു.
16
എന്റെ
പ്രിയസഹോദരന്മാരേ,
വഞ്ചിക്കപ്പെടരുതു.
17
എല്ലാ
നല്ല
ദാനവും
തികഞ്ഞ
വരം
ഒക്കെയും
ഉയരത്തിൽനിന്നു
വെളിച്ചങ്ങളുടെ
പിതാവിങ്കൽ
നിന്നു
ഇറങ്ങിവരുന്നു.
അവന്നു
വികാരമോ
ഗതിഭേദത്താലുള്ള
ആഛാദനമോ
ഇല്ല.
18
നാം
അവന്റെ
സൃഷ്ടികളിൽ
ഒരുവിധം
ആദ്യഫലമാകേണ്ടതിന്നു
അവൻ
തന്റെ
ഇഷ്ടം
ഹേതുവായി
സത്യത്തിന്റെ
വചനത്താൽ
നമ്മെ
ജനിപ്പിച്ചിരിക്കുന്നു.
19
പ്രിയസഹോദരന്മാരേ,
നിങ്ങൾ
അതു
അറിയുന്നുവല്ലോ.
എന്നാൽ
ഏതു
മനുഷ്യനും
കേൾപ്പാൻ
വേഗതയും
പറവാൻ
താമസവും
കോപത്തിന്നു
താമസവുമുള്ളവൻ
ആയിരിക്കട്ടെ.
20
മനുഷ്യന്റെ
കോപം
ദൈവത്തിന്റെ
നീതിയെ
പ്രവർത്തിക്കുന്നില്ല.
21
ആകയാൽ
എല്ലാ
അഴുക്കും
ദുഷ്ടതയുടെ
ആധിക്യവും
വിട്ടു
നിങ്ങളുടെ
ആത്മാക്കളെ
രക്ഷിപ്പാൻ
ശക്തിയുള്ളതും
ഉൾനട്ടതുമായ
വചനം
സൌമ്യതയോടെ
കൈക്കൊൾവിൻ.
22
എങ്കിലും
വചനം
കേൾക്ക
മാത്രം
ചെയ്തുകൊണ്ടു
തങ്ങളെ
തന്നേ
ചതിക്കാതെ
അതിനെ
ചെയ്യുന്നവരായും
ഇരിപ്പിൻ.
23
ഒരുത്തൻ
വചനം
കേൾക്കുന്നവൻ
എങ്കിലും
ചെയ്യാത്തവനായിരുന്നാൽ
അവൻ
തന്റെ
സ്വാഭാവിക
മുഖം
കണ്ണാടിയിൽ
നോക്കുന്ന
ആളോടു
ഒക്കുന്നു.
24
അവൻ
തന്നെത്താൻ
കണ്ടു
പുറപ്പെട്ടു
താൻ
ഇന്ന
രൂപം
ആയിരുന്നു
എന്നു
ഉടനെ
മറന്നുപോകുന്നു.
25
സ്വാതന്ത്ര്യത്തിന്റെ
തികഞ്ഞ
ന്യായപ്രമാണം
ഉറ്റുനോക്കി
അതിൽ
നിലനില്ക്കുന്നവനോ
കേട്ടു
മറക്കുന്നവനല്ല,
പ്രവൃത്തി
ചെയ്യുന്നവനായി
താൻ
ചെയ്യുന്നതിൽ
ഭാഗ്യവാൻ
ആകും.
26
നിങ്ങളിൽ
ഒരുവൻ
തന്റെ
നാവിന്നു
കടിഞ്ഞാണിടാതെ
തന്റെ
ഹൃദയത്തെ
വഞ്ചിച്ചുകൊണ്ടു
താൻ
ഭക്തൻ
എന്നു
നിരൂപിച്ചാൽ
അവന്റെ
ഭക്തി
വ്യർത്ഥം
അത്രേ.
27
പിതാവായ
ദൈവത്തിന്റെ
മുമ്പാകെ
ശുദ്ധവും
നിർമ്മലവുമായുള്ള
ഭക്തിയോ:
അനാഥരെയും
വിധവമാരെയും
അവരുടെ
സങ്കടത്തിൽ
ചെന്നു
കാണുന്നതും
ലോകത്താലുള്ള
കളങ്കം
പറ്റാതവണ്ണം
തന്നെത്താൻ
കാത്തുകൊള്ളുന്നതും
ആകുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References