സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ഗലാത്യർ 4:8
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
Notes
No Verse Added
History
ഗലാത്യർ 4:8 (05 23 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ഗലാത്യർ 4:8
1
അവകാശി
സർവ്വത്തിന്നും
യജമാനൻ
എങ്കിലും
ശിശുവായിരിക്കുന്നേടത്തോളം
ദാസനെക്കാൾ
ഒട്ടും
വിശേഷതയുള്ളവനല്ല,
2
പിതാവു
നിശ്ചയിച്ച
അവധിയോളം
രക്ഷകന്മാർക്കും
ഗൃഹവിചാരകന്മാർക്കും
കീഴ്പെട്ടവനത്രേ
എന്നു
ഞാൻ
പറയുന്നു.
3
അതുപോലെ
നാമും
ശിശുക്കൾ
ആയിരുന്നപ്പോൾ
ലോകത്തിന്റെ
ആദി
പാഠങ്ങളിൻ
കീഴ്
അടിമപ്പെട്ടിരുന്നു.
4
എന്നാൽ
കാലസമ്പൂർണ്ണതവന്നപ്പോൾ
ദൈവം
തന്റെ
പുത്രനെ
സ്ത്രീയിൽനിന്നു
ജനിച്ചവനായി
ന്യായപ്രമാണത്തിൻ
കീഴ്
ജനിച്ചവനായി
നിയോഗിച്ചയച്ചതു
5
അവൻ
ന്യായപ്രമാണത്തിൻ
കീഴുള്ളവരെ
വിലെക്കു
വാങ്ങിട്ടു
നാം
പുത്രത്വം
പ്രാപിക്കേണ്ടതിന്നു
തന്നേ.
6
നിങ്ങൾ
മക്കൾ
ആകകൊണ്ടു
അബ്ബാ
പിതാവേ
എന്നു
വിളിക്കുന്ന
സ്വപുത്രന്റെ
ആത്മാവിനെ
ദൈവം
നമ്മുടെ
ഹൃദയങ്ങളിൽ
അയച്ചു.
7
അങ്ങനെ
നീ
ഇനി
ദാസനല്ല
പുത്രനത്രെ;
പുത്രനെങ്കിലോ
ദൈവഹിതത്താൽ
അവകാശിയും
ആകുന്നു.
8
എന്നാൽ
അന്നു
നിങ്ങൾ
ദൈവത്തെ
അറിയാതെ
സ്വഭാവത്താൽ
ദൈവങ്ങളല്ലാത്തവർക്കു
അടിമപ്പെട്ടിരുന്നു.
9
ഇപ്പോഴോ
ദൈവത്തെ
അറിഞ്ഞും
വിശേഷാൽ
ദൈവം
നിങ്ങളെ
അറിഞ്ഞുമിരിക്കെ
നിങ്ങൾ
പിന്നെയും
ബലഹീനവും
ദരിദ്രവുമായ
ആദിപാഠങ്ങളിലേക്കു
തിരിഞ്ഞു
അവെക്കു
പുതുതായി
അടിമപ്പെടുവാൻ
ഇച്ഛിക്കുന്നതു
എങ്ങനെ?
10
നിങ്ങൾ
ദിവസങ്ങളും
മാസങ്ങളും
കാലങ്ങളും
ആണ്ടുകളും
പ്രമാണിക്കുന്നു.
11
ഞാൻ
നിങ്ങൾക്കു
വേണ്ടി
അദ്ധ്വാനിച്ചതു
വെറുതെയായി
എന്നു
ഞാൻ
ഭയപ്പെടുന്നു.
12
സഹോദരന്മാരേ,
ഞാൻ
നിങ്ങളേപ്പോലെ
ആകയാൽ
നിങ്ങളും
എന്നെപ്പോലെ
ആകുവാൻ
ഞാൻ
നിങ്ങളോടു
അപേക്ഷിക്കുന്നു.
നിങ്ങൾ
എന്നോടു
ഒരു
അന്യായവും
ചെയ്തിട്ടില്ല.
13
ഞാൻ
ശരീരത്തിലെ
ബലഹീനതനിമിത്തം
ഒന്നാമതു
നിങ്ങളോടു
സുവിശേഷം
അറിയിപ്പാൻ
സംഗതിവന്നു
എന്നു
നിങ്ങൾ
അറിയുന്നുവല്ലോ.
14
എന്റെ
ശരീരസംബന്ധമായി
നിങ്ങൾക്കുണ്ടായ
പരീക്ഷനിമിത്തം
നിങ്ങൾ
നിന്ദയോ
വെറുപ്പോ
കാണിക്കാതെ
ദൈവദൂതനെപ്പോലെ,
ക്രിസ്തുയേശുവിനെപ്പോലെ
എന്നെ
കൈക്കൊൾകയത്രേ
ചെയ്തതു.
15
നിങ്ങളുടെ
ഭാഗ്യപ്രശംസ
എവിടെ?
കഴിയും
എങ്കിൽ
നിങ്ങളുടെ
കണ്ണു
ചൂന്നെടുത്തു
എനിക്കു
തരുമായിരുന്നു
എന്നതിന്നു
ഞാൻ
സാക്ഷി.
16
അങ്ങനെയിരിക്കെ
നിങ്ങളോടു
സത്യം
പറകകൊണ്ടു
ഞാൻ
നിങ്ങൾക്കു
ശത്രുവായിപ്പോയോ?
17
അവർ
നിങ്ങളെക്കറിച്ചു
എരിവു
കാണിക്കുന്നതു
ഗുണത്തിന്നായിട്ടല്ല;
നിങ്ങളും
അവരെക്കുറിച്ചു
എരിവു
കാണിക്കേണ്ടതിന്നു
അവർ
നിങ്ങളെ
പുറത്തിട്ടു
അടെച്ചുകളവാൻ
ഇച്ഛിക്കയത്രെ
ചെയ്യുന്നതു.
18
ഞാൻ
നിങ്ങളോടുകൂടെ
ഇരിക്കുമ്പോൾ
മാത്രമല്ല
എല്ലായ്പോഴും
നല്ല
കാര്യത്തിൽ
എരിവു
കാണിക്കുന്നതു
നന്നു.
19
ക്രിസ്തു
നിങ്ങളിൽ
ഉരുവാകുവോളം
ഞാൻ
പിന്നെയും
പ്രസവവേദനപ്പെടുന്നവരായ
എന്റെ
കുഞ്ഞുങ്ങളേ,
20
ഇന്നു
നിങ്ങളുടെ
അടുക്കൽ
ഇരുന്നു
എന്റെ
ശബ്ദം
മാറ്റുവൻ
കഴിഞ്ഞിരുന്നു
എങ്കിൽ
കൊള്ളായിരുന്നു;
ഞാൻ
നിങ്ങളെക്കുറിച്ചു
വിഷമിക്കുന്നു.
21
ന്യായപ്രമാണത്തിൻ
കീഴിരിപ്പാൻ
ഇച്ഛിക്കുന്നവരേ,
നിങ്ങൾ
ന്യായപ്രമാണം
കേൾക്കുന്നില്ലയോ?
22
എന്നോടു
പറവിൻ.
അബ്രാഹാമിന്നു
രണ്ടു
പുത്രന്മാർ
ഉണ്ടായിരുന്നു;
ഒരുവൻ
ദാസി
പ്രസവിച്ചവൻ,
ഒരുവൻ
സ്വതന്ത്ര
പ്രസവിച്ചവൻ
എന്നു
എഴുതിയിരിക്കുന്നുവല്ലോ.
23
ദാസിയുടെ
മകൻ
ജഡപ്രകാരവും
സ്വതന്ത്രയുടെ
മകനോ
വാഗ്ദത്തത്താലും
ജനിച്ചിരുന്നു.
24
ഇതു
സാദൃശ്യമാകുന്നു.
ഈ
സ്ത്രീകൾ
രണ്ടു
നിയമങ്ങൾ
അത്രേ;
ഒന്നു
സീനായ്മലയിൽനിന്നു
ഉണ്ടായി
അടിമകളെ
പ്രസവിക്കുന്നു;
അതു
ഹാഗർ.
25
ഹാഗർ
എന്നുതു
അറബിദേശത്തു
സീനായ്മലയെക്കുറിക്കുന്നു.
അതു
ഇപ്പോഴത്തെ
യെരൂശലേമിനോടു
ഒക്കുന്നു;
അതു
തന്റെ
മക്കളോടുകൂടെ
അടിമയിലല്ലോ
ഇരിക്കുന്നതു.
26
മീതെയുള്ള
യെരൂശലേമോ
സ്വതന്ത്രയാകുന്നു.
അവൾ
തന്നേ
നമ്മുടെ
അമ്മ.
27
“പ്രസവിക്കാത്ത
മച്ചിയേ,
ആനന്ദിക്ക;
നോവുകിട്ടാത്തവളേ,
പൊട്ടി
ആർക്കുക;
ഏകാകിനിയുടെ
മക്കൾ
ഭർത്താവുള്ളവളുടെ
മക്കളെക്കാൾ
അധികം”
എന്നു
എഴുതിയിരിക്കുന്നുവല്ലോ.
28
നാമോ
സഹോദരന്മാരേ,
യിസ്ഹാക്കിനെപ്പോലെ
വാഗ്ദത്തത്താൽ
ജനിച്ച
മക്കൾ
ആകുന്നു.
29
എന്നാൽ
അന്നു
ജഡപ്രകാരം
ജനിച്ചവൻ
ആത്മപ്രകാരം
ജനിച്ചവനെ
ഉപദ്രവിച്ചതുപോലെ
ഇന്നു
കാണുന്നു.
30
തിരുവെഴുത്തോ
എന്തുപറയുന്നു
ദാസിയെയും
മകനെയും
പുറത്താക്കിക്കളക;
ദാസിയുടെ
മകൻ
സ്വതന്ത്രയുടെ
മകനോടുകൂടെ
അവകാശി
ആകയില്ല.
31
അങ്ങനെ
സഹോദരന്മാരേ,
നാം
ദാസിയുടെ
മക്കളല്ല
സ്വതന്ത്രയുടെ
മക്കളത്രേ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References