സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മർക്കൊസ് 3:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
Notes
No Verse Added
History
മർക്കൊസ് 3:1 (11 25 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മർക്കൊസ് 3:1
1
അവൻ
പിന്നെയും
പള്ളിയിൽ
ചെന്നു:
അവിടെ
വരണ്ടകയ്യുള്ള
ഒരു
മനുഷ്യൻ
ഉണ്ടായിരുന്നു.
2
അവർ
അവനെ
കുറ്റം
ചുമത്തേണ്ടതിന്നു
ശബ്ബത്തിൽ
അവനെ
സൌഖ്യമാക്കുമോ
എന്നു
നോക്കിക്കൊണ്ടിരുന്നു.
3
വരണ്ടകയ്യുള്ള
മനുഷ്യനോടു
അവൻ:
“നടുവിൽ
എഴുന്നേറ്റു
നിൽക്ക”
എന്നു
പറഞ്ഞു.
4
പിന്നെ
അവരോടു:
“ശബ്ബത്തിൽ
നന്മ
ചെയ്കയോ,
തിന്മചെയ്കയോ,
ജീവനെ
രക്ഷിക്കയോ,
കൊല്ലുകയോ,
ഏതു
വിഹിതം”
എന്നു
ചോദിച്ചു.
അവരോ
മിണ്ടാതിരുന്നു.
5
അവരുടെ
ഹൃദയകാഠിന്യം
നിമിത്തം
അവൻ
ദുഃഖിച്ചുകൊണ്ടു
കോപത്തോടെ
അവരെ
ചുറ്റും
നോക്കി,
ആ
മനുഷ്യനോടു:
“കൈ
നീട്ടുക”
എന്നു
പറഞ്ഞു:
അവൻ
നീട്ടി,
അവന്റെ
കൈ
സൌഖ്യമായി.
6
ഉടനെ
പരീശന്മാർ
പുറപ്പെട്ടു,
അവനെ
നശിപ്പിക്കേണ്ടതിന്നു
ഹെരോദ്യരുമായി
ആലോചന
കഴിച്ചു.
7
യേശു
ശിഷ്യന്മാരുമായി
കടൽക്കരക്കു
വാങ്ങിപ്പോയി;
ഗലീലയിൽനിന്നു
വലിയോരു
പുരുഷാരം
അവനെ
അനുഗമിച്ചു;
8
യെഹൂദ്യയിൽ
നിന്നും
യെരൂശലേമിൽനിന്നും
എദോമിൽ
നിന്നും
യോർദാന്നക്കരെ
നിന്നും
സോരിന്റെയും
സിദോന്റെയും
ചുറ്റുപാട്ടിൽനിന്നും
വലിയോരു
കൂട്ടം
അവൻ
ചെയ്തതു
ഒക്കെയും
കേട്ടിട്ടു
അവന്റെ
അടുക്കൽ
വന്നു.
9
പുരുഷാരം
തന്നെ
ഞെരുക്കാതിരിക്കേണ്ടതിന്നു
അവരുടെ
നിമിത്തം
ഒരു
ചെറു
പടകു
തനിക്കു
ഒരുക്കി
നിറുത്തുവാൻ
അവൻ
ശിഷ്യന്മാരോടു
പറഞ്ഞു.
10
അവൻ
അനേകരെ
സൌഖ്യമാക്കുകയാൽ
ബാധകൾ
ഉള്ളവർ
ഒക്കെയും
അവനെ
തൊടേണ്ടതിന്നു
തിക്കിത്തിരക്കി
വന്നു.
11
അശുദ്ധാത്മാക്കളും
അവനെ
കാണുമ്പോൾ
ഒക്കെയും
അവന്റെ
മുമ്പിൽ
വീണു:
നീ
ദൈവപുത്രൻ
എന്നു
നിലവിളിച്ചു
പറയും.
12
തന്നെ
പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു
അവൻ
അവരെ
വളരെ
ശാസിച്ചുപോന്നു.
13
പിന്നെ
അവൻ
മലയിൽ
കയറി
തനിക്കു
ബോധിച്ചവരെ
അടുക്കൽ
വിളിച്ചു;
അവർ
അവന്റെ
അരികെ
വന്നു.
14
അവൻ
തന്നോടുകൂടെ
ഇരിപ്പാനും
പ്രസംഗിക്കേണ്ടതിന്നു
അയപ്പാനും
15
ഭൂതങ്ങളെ
പുറത്താക്കേണ്ടതിന്നു
അധികാരം
ഉണ്ടാകുവാനും
പന്തിരുവരെ
നിയമിച്ചു;
16
ശിമോന്നു
പത്രൊസ്
എന്നു
പേരിട്ടു;
17
സെബെദിയുടെ
മകനായ
യാക്കോബു,
യക്കോബിന്റെ
സഹോദരനായ
യോഹന്നാൻ:
ഇവർക്കു
ഇടിമക്കൾ
എന്നർത്ഥമുള്ള
ബൊവനേർഗ്ഗെസ്
എന്നു
പേരിട്ടു
—
18
അന്ത്രെയാസ്,
ഫിലിപ്പൊസ്,
ബർത്തൊലോമായി,
മത്തായി,
തോമാസ്,
അല്ഫായിയുടെ
മകനായ
യാക്കോബ്,
തദ്ദായി,
കനാന്യനായ
ശിമോൻ,
19
തന്നെ
കാണിച്ചുകൊടുത്ത
ഈസ്കായ്യോർത്ത്
യൂദാ
എന്നിവരെ
തന്നേ.
20
അവൻ
വീട്ടിൽ
വന്നു;
അവർക്കു
ഭക്ഷണം
കഴിപ്പാൻപോലും
വഹിയാതവണ്ണം
പുരുഷാരം
പിന്നെയും
തിങ്ങി
കൂടി
വന്നു.
21
അവന്റെ
ചാർച്ചക്കാർ
അതു
കേട്ടു,
അവന്നു
ബുദ്ധിഭ്രമം
ഉണ്ടു
എന്നു
പറഞ്ഞു
അവനെ
പിടിപ്പാൻ
വന്നു.
22
യെരൂശലേമിൽ
നിന്നു
വന്ന
ശാസ്ത്രിമാരും:
അവന്നു
ബെയെത്സെബൂൽ
ഉണ്ടു,
ഭൂതങ്ങളുടെ
തലവനെ
കൊണ്ടു
അവൻ
ഭൂതങ്ങളെ
പുറത്താക്കുന്നു
എന്നു
പറഞ്ഞു.
23
അവൻ
അവരെ
അടുക്കെ
വിളിച്ചു
ഉപമകളാൽ
അവരോടു
പറഞ്ഞതു:
“സാത്താന്നു
സാത്താനെ
എങ്ങനെ
പുറത്താക്കുവാൻ
കഴിയും?
24
ഒരു
രാജ്യം
തന്നിൽതന്നേ
ഛിദ്രിച്ചു
എങ്കിൽ
ആ
രാജ്യത്തിനു
നിലനില്പാൻ
കഴികയില്ല.
25
ഒരു
വീടു
തന്നിൽ
തന്നേ
ഛിദ്രിച്ചു
എങ്കിൽ
ആ
വീട്ടിന്നു
നിലനില്പാൻ
കഴികയില്ല.
26
സാത്താൻ
തന്നോടുതന്നേ
എതിർത്തു
ഛിദ്രിച്ചു
എങ്കിൽ
അവന്നു
നിലനില്പാൻ
കഴിവില്ല;
അവന്റെ
അവസാനം
വന്നു.
27
ബലവാനെ
പിടിച്ചുകെട്ടീട്ടല്ലാതെ
അവന്റെ
വീട്ടിൽ
കടന്നു
അവന്റെ
കോപ്പു
കവർന്നുകളവാൻ
ആർക്കും
കഴികയില്ല;
പിടിച്ചു
കെട്ടിയാൽ
പിന്നെ
അവന്റെ
വീടു
കവർച്ച
ചെയ്യാം.
28
മനുഷ്യരോടു
സകല
പാപങ്ങളും
അവർ
ദുഷിച്ചു
പറയുന്ന
സകല
ദൂഷണങ്ങളും
ക്ഷമിക്കും;
29
പരിശുദ്ധാത്മാവിന്റെ
നേരെ
ദൂഷണം
പയുന്നവനോ
ഒരുനാളും
ക്ഷമ
കിട്ടാതെ
നിത്യശിക്ഷെക്കു
യോഗ്യനാകും
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു.
30
അവന്നു
ഒരു
അശുദ്ധാത്മാവു
ഉണ്ടു
എന്നു
അവർ
പറഞ്ഞിരുന്നു.
31
അനന്തരം
അവന്റെ
അമ്മയും
സഹോദരന്മാരും
വന്നു
പുറത്തു
നിന്നു
അവനെ
വിളപ്പാൻ
ആളയച്ചു.
32
പുരുഷാരം
അവന്റെ
ചുറ്റും
ഇരുന്നിരുന്നു;
അവർ
അവനോടു:
നിന്റെ
അമ്മയും
സഹോദരന്മാരും
പുറത്തു
നിന്നു
നിന്നെ
അന്വേഷിക്കുന്നു
എന്നു
പറഞ്ഞു
അവൻ
അവരോടു:
33
“എന്റെ
അമ്മയും
സഹോദരന്മാരും
ആർ
”
എന്നു
പറഞ്ഞിട്ടു
ചുറ്റിലും
ഇരിക്കുന്നവരെ
നോക്കിക്കൊണ്ടു:
34
“എന്റെ
അമ്മയും
സഹോദരന്മാരും
ഇതാ.
35
ദൈവത്തിന്റെ
ഇഷ്ടം
ചെയ്യുന്നവൻ
തന്നേ
എന്റെ
സഹോദരനും
സഹോദരിയും
അമ്മയും
ആകുന്നു”
എന്നു
പറഞ്ഞു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References