സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സങ്കീർത്തനങ്ങൾ 68:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
Notes
No Verse Added
History
സങ്കീർത്തനങ്ങൾ 68:1 (06 59 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സങ്കീർത്തനങ്ങൾ 68:1
1
ദൈവം
എഴുന്നേല്ക്കുന്നു;
അവന്റെ
ശത്രുക്കൾ
ചിതറിപ്പോകുന്നു;
അവനെ
പകെക്കുന്നവരും
അവന്റെ
മുമ്പിൽ
നിന്നു
ഓടിപ്പോകുന്നു.
2
പുക
പതറിപ്പോകുന്നതുപോലെ
നീ
അവരെ
പതറിക്കുന്നു;
തീയിങ്കൽ
മെഴുകു
ഉരുകുന്നതുപോലെ
ദുഷ്ടന്മാർ
ദൈവസന്നിധിയിൽ
നശിക്കുന്നു.
3
എങ്കിലും
നീതിമാന്മാർ
സന്തോഷിച്ചു
ദൈവ
സന്നിധിയിൽ
ഉല്ലസിക്കും;
അതേ,
അവർ
സന്തോഷത്തോടെ
ആനന്ദിക്കും.
4
ദൈവത്തിന്നു
പാടുവിൻ,
അവന്റെ
നാമത്തിന്നു
സ്തുതി
പാടുവിൻ;
മരുഭൂമിയിൽകൂടി
വാഹനമേറി
വരുന്നവന്നു
വഴി
നിരത്തുവിൻ;
യാഹ്
എന്നാകുന്നു
അവന്റെ
നാമം;
അവന്റെ
മുമ്പിൽ
ഉല്ലസിപ്പിൻ.
5
ദൈവം
തന്റെ
വിശുദ്ധനിവാസത്തിൽ
അനാഥന്മാർക്കു
പിതാവും
വിധവമാർക്കു
ന്യായപാലകനും
ആകുന്നു.
6
ദൈവം
ഏകാകികളെ
കുടുംബത്തിൽ
വസിക്കുമാറാക്കുന്നു;
അവൻ
ബദ്ധന്മാരെ
വിടുവിച്ചു
സൌഭാഗ്യത്തിലാക്കുന്നു;
എന്നാൽ
മത്സരികൾ
വരണ്ട
ദേശത്തു
പാർക്കും.
7
ദൈവമേ,
നീ
നിന്റെ
ജനത്തിന്നു
മുമ്പായി
പുറപ്പെട്ടു
മരുഭൂമിയിൽകൂടി
നടകൊണ്ടപ്പോൾ
-
സേലാ
-
8
ഭൂമി
കുലുങ്ങി,
ആകാശം
ദൈവസന്നിധിയിൽ
പൊഴിഞ്ഞു;
ഈ
സീനായി
യിസ്രായേലിന്റെ
ദൈവമായ
ദൈവത്തിന്റെ
മുമ്പിൽ
കുലുങ്ങിപ്പോയി.
9
ദൈവമേ,
നീ
ധാരാളം
മഴ
പെയ്യിച്ചു
ക്ഷീണിച്ചിരുന്ന
നിന്റെ
അവകാശത്തെ
തണുപ്പിച്ചു.
10
നിന്റെ
കൂട്ടം
അതിൽ
പാർത്തു;
ദൈവമേ,
നിന്റെ
ദയയാൽ
നീ
അതു
എളിയവർക്കുവേണ്ടി
ഒരുക്കിവെച്ചു.
11
കർത്താവു
ആജ്ഞ
കൊടുക്കുന്നു;
സുവാർത്താദൂതികൾ
വലിയോരു
ഗണമാകുന്നു.
12
സൈന്യങ്ങളുടെ
രാജാക്കന്മാർ
ഓടുന്നു,
ഓടുന്നു;
വീട്ടിൽ
പാർക്കുന്നവൾ
കവർച്ച
പങ്കിടുന്നു.
13
നിങ്ങൾ
തൊഴുത്തുകളുടെ
ഇടയിൽ
കിടക്കുമ്പോൾ
പ്രാവിന്റെ
ചിറകു
വെള്ളികൊണ്ടും
അതിന്റെ
തൂവലുകൾ
പൈമ്പൊന്നുകൊണ്ടും
പൊതിഞ്ഞിരിക്കുന്നതുപോലെ
ആകുന്നു.
14
സർവ്വശക്തൻ
അവിടെ
രാജാക്കന്മാരെ
ചിതറിച്ചപ്പോൾ
സല്മോനിൽ
ഹിമം
പെയ്യുകയായിരുന്നു.
15
ബാശാൻ
പർവ്വതം
ദൈവത്തിന്റെ
പർവ്വതം
ആകുന്നു.
ബാശാൻ
പർവ്വതം
കൊടുമുടികളേറിയ
പർവ്വതമാകുന്നു.
16
കൊടുമുടികളേറിയ
പർവ്വതങ്ങളേ,
ദൈവം
വസിപ്പാൻ
ഇച്ഛിച്ചിരിക്കുന്ന
പർവ്വതത്തെ
നിങ്ങൾ
സ്പർദ്ധിച്ചുനോക്കുന്നതു
എന്തു?
യഹോവ
അതിൽ
എന്നേക്കും
വസിക്കും.
17
ദൈവത്തിന്റെ
രഥങ്ങൾ
ആയിരമായിരവും
കോടികോടിയുമാകുന്നു;
കർത്താവു
അവരുടെ
ഇടയിൽ,
സീനായിൽ,
വിശുദ്ധമന്ദിരത്തിൽ
തന്നേ.
18
നീ
ഉയരത്തിലേക്കു
കയറി,
ബദ്ധന്മാരെ
പിടിച്ചു
കൊണ്ടുപോയി;
യാഹ്
എന്ന
ദൈവം
അവിടെ
വസിക്കേണ്ടതിന്നു
നീ
മനുഷ്യരോടു,
മത്സരികളോടു
തന്നേ,
കാഴ്ച
വാങ്ങിയിരിക്കുന്നു.
19
നമ്മുടെ
രക്ഷയാകുന്ന
ദൈവമായി,
നാൾതോറും
നമ്മുടെ
ഭാരങ്ങളെ
ചുമക്കുന്ന
കർത്താവു
വാഴ്ത്തപ്പെടുമാറാകട്ടെ.
സേലാ.
20
ദൈവം
നമുക്കു
ഉദ്ധാരണങ്ങളുടെ
ദൈവം
ആകുന്നു;
മരണത്തിൽനിന്നുള്ള
നീക്കുപോക്കുകൾ
കർത്താവായ
യഹോവെക്കുള്ളവ
തന്നേ.
21
അതേ,
ദൈവം
തന്റെ
ശത്രുക്കളുടെ
തലയും
തന്റെ
അകൃത്യത്തിൽ
നടക്കുന്നവന്റെ
രോമമുള്ള
നെറുകയും
തകർത്തുകളയും.
22
നീ
നിന്റെ
ശത്രുക്കളുടെ
രക്തത്തിൽ
കാൽ
മുക്കേണ്ടതിന്നും
അവരുടെ
മാംസത്തിൽ
നിന്റെ
നായ്ക്കളുടെ
നാവിന്നു
ഓഹരി
കിട്ടേണ്ടതിന്നും
23
ഞാൻ
അവരെ
ബാശാനിൽനിന്നു
മടക്കിവരുത്തും;
സമുദ്രത്തിന്റെ
ആഴങ്ങളിൽനിന്നു
അവരെ
മടക്കിവരുത്തും.
24
ദൈവമേ,
അവർ
നിന്റെ
എഴുന്നെള്ളത്തുകണ്ടു;
എന്റെ
ദൈവവും
രാജാവുമായവന്റെ
വിശുദ്ധമന്ദിരത്തേക്കുള്ള
എഴുന്നെള്ളത്തു
തന്നേ.
25
സംഗീതക്കാർ
മുമ്പിൽ
നടന്നു;
വീണക്കാർ
പിമ്പിൽ
നടന്നു;
തപ്പുകൊട്ടുന്ന
കന്യകമാർ
ഇരുപുറവും
നടന്നു.
26
യിസ്രായേലിന്റെ
ഉറവിൽനിന്നുള്ളോരേ,
സഭായോഗങ്ങളിൽ
നിങ്ങൾ
കർത്താവായ
ദൈവത്തെ
വാഴ്ത്തുവിൻ.
27
അവിടെ
അവരുടെ
നായകനായ
ചെറിയ
ബെന്യാമീനും
യെഹൂദാപ്രഭുക്കന്മാരും
അവരുടെ
സംഘവും
സെബൂലൂൻ
പ്രഭുക്കന്മാരും
നഫ്താലിപ്രഭുക്കന്മാരും
ഉണ്ടു.
28
നിന്റെ
ദൈവം
നിനക്കു
ബലം
കല്പിച്ചിരിക്കുന്നു;
ദൈവമേ,
നീ
ഞങ്ങൾക്കു
വേണ്ടി
പ്രവർത്തിച്ചതു
സ്ഥിരപ്പെടുത്തേണമേ.
29
യെരൂശലേമിലുള്ള
നിന്റെ
മന്ദിരംനിമിത്തം
രാജാക്കന്മാർ
നിനക്കു
കാഴ്ച
കൊണ്ടുവരും.
30
ഞാങ്ങണയുടെ
ഇടയിലെ
ദുഷ്ടജന്തുവിനെയും
ജാതികൾ
വെള്ളിവാളങ്ങളോടുകൂടെ
വന്നു
കീഴടങ്ങുംവരെ
അവരുടെ
കാളക്കൂട്ടത്തെയും
പശുക്കിടാക്കളെയും
ശാസിക്കേണമേ;
യുദ്ധതല്പരന്മാരായ
ജാതികളെ
ചിതറിക്കേണമേ.
31
മിസ്രയീമിൽനിന്നു
മഹത്തുക്കൾ
വരും;
കൂശ്
വേഗത്തിൽ
തന്റെ
കൈകളെ
ദൈവത്തിങ്കലേക്കു
നീട്ടും.
32
ഭൂമിയിലെ
രാജ്യങ്ങളെ
ദൈവത്തിന്നു
പാട്ടുപാടുവിൻ;
കർത്താവിന്നു
കീർത്തനം
ചെയ്‍വിൻ.
സേലാ.
33
പുരാതനസ്വർഗ്ഗാധിസ്വർഗ്ഗങ്ങളിൽ
വാഹനമേറുന്നവന്നു
പാടുവിൻ!
ഇതാ,
അവൻ
തന്റെ
ശബ്ദത്തെ,
ബലമേറിയോരു
ശബ്ദത്തെ
കേൾപ്പിക്കുന്നു.
34
ദൈവത്തിന്നു
ശക്തി
കൊടുപ്പിൻ;
അവന്റെ
മഹിമ
യിസ്രായേലിന്മേലും
അവന്റെ
ബലം
മേഘങ്ങളിലും
വിളങ്ങുന്നു.
35
ദൈവമേ,
നിന്റെ
വിശുദ്ധമന്ദിരത്തിൽ
നിന്നു
നീ
ഭയങ്കരനായ്‍വിളങ്ങുന്നു;
യിസ്രായേലിന്റെ
ദൈവം
തന്റെ
ജനത്തിന്നു
ശക്തിയും
ബലവും
കൊടുക്കുന്നു.
ദൈവം
വാഴ്ത്തപ്പെടുമാറാകട്ടെ.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References