സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സദൃശ്യവാക്യങ്ങൾ 14:3
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
Notes
No Verse Added
History
സദൃശ്യവാക്യങ്ങൾ 14:3 (07 32 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സദൃശ്യവാക്യങ്ങൾ 14:3
1
സ്ത്രീകളിൽ
ജ്ഞാനമുള്ളവൾ
തന്റെ
വീടു
പണിയുന്നു;
ഭോഷത്വമുള്ളവളോ
അതു
സ്വന്തകൈകളാൽ
പൊളിച്ചുകളയുന്നു.
2
നേരായി
നടക്കുന്നവൻ
യഹോവാഭക്തൻ;
നടപ്പിൽ
വക്രതയുള്ളവനോ
അവനെ
നിന്ദിക്കുന്നു.
3
ഭോഷന്റെവായിൽ
ഡംഭത്തിന്റെ
വടിയുണ്ടു;
ജ്ഞാനികളുടെ
അധരങ്ങളോ
അവരെ
കാത്തുകൊള്ളുന്നു.
4
കാളകൾ
ഇല്ലാത്തെടത്തു
തൊഴുത്തു
വെടിപ്പുള്ളതു;
കാളയുടെ
ശക്തികൊണ്ടോ
വളരെ
ആദായം
ഉണ്ടു.
5
വിശ്വസ്തസാക്ഷി
ഭോഷ്കു
പറകയില്ല;
കള്ളസ്സാക്ഷിയോ
ഭോഷ്കു
നിശ്വസിക്കുന്നു.
6
പരിഹാസി
ജ്ഞാനം
അന്വേഷിച്ചിട്ടും
കണ്ടെത്തുന്നില്ല;
വിവേകമുള്ളവന്നോ
പരിജ്ഞാനം
എളുപ്പം.
7
മൂഢന്റെ
മുമ്പിൽനിന്നു
മാറിപ്പോക;
പരിജ്ഞാനമുള്ള
അധരങ്ങൾ
നീ
അവനിൽ
കാണുകയില്ല.
8
വഴി
തിരിച്ചറിയുന്നതു
വിവേകിയുടെ
ജ്ഞാനം;
ചതിക്കുന്നതോ
ഭോഷന്മാരുടെ
ഭോഷത്വം.
9
ഭോഷന്മാരെ
അകൃത്യയാഗം
പരിഹസിക്കുന്നു.
നേരുള്ളവർക്കോ
തമ്മിൽ
പ്രീതി
ഉണ്ടു.
10
ഹൃദയം
സ്വന്തദുഃഖത്തെ
അറിയുന്നു;
അതിന്റെ
സന്തോഷത്തിലും
അന്യൻ
ഇടപെടുന്നില്ല.
11
ദുഷ്ടന്മാരുടെ
വീടു
മുടിഞ്ഞുപോകും;
നീതിമാന്റെ
കൂടാരമോ
തഴെക്കും.
12
ചിലപ്പോൾ
ഒരു
വഴി
മനുഷ്യന്നു
ചൊവ്വായി
തോന്നും;
അതിന്റെ
അവസാനമോ
മരണവഴികൾ
അത്രേ.
13
ചിരിക്കുമ്പോൾ
തന്നേയും
ഹൃദയം
ദുഃഖിച്ചിരിക്കാം;
സന്തോഷത്തിന്റെ
അവസാനം
ദുഃഖമാകയുമാം.
14
ഹൃദയത്തിൽ
വിശ്വാസത്യാഗമുള്ളവന്നു
തന്റെ
നടപ്പിൽ
മടുപ്പുവരും;
നല്ല
മനുഷ്യനോ
തന്റെ
പ്രവൃത്തിയാൽ
തന്നേ
തൃപ്തിവരും.
15
അല്പബുദ്ധി
ഏതു
വാക്കും
വിശ്വസിക്കുന്നു;
സൂക്ഷ്മബുദ്ധിയോ
തന്റെ
നടപ്പു
സൂക്ഷിച്ചുകൊള്ളുന്നു.
16
ജ്ഞാനി
ഭയപ്പെട്ടു
ദോഷം
അകറ്റിനടക്കുന്നു;
ഭോഷനോ
ധിക്കാരംപൂണ്ടു
നിർഭയനായി
നടക്കുന്നു.
17
മുൻകോപി
ഭോഷത്വം
പ്രവർത്തിക്കുന്നു.
ദുരുപായി
ദ്വേഷിക്കപ്പെടും.
18
അല്പബുദ്ധികൾ
ഭോഷത്വം
അവകാശമാക്കിക്കൊള്ളുന്നു;
സൂക്ഷ്മബുദ്ധികളോ
പരിജ്ഞാനം
അണിയുന്നു.
19
ദുർജ്ജനം
സജ്ജനത്തിന്റെ
മുമ്പിലും
ദുഷ്ടന്മാർ
നീതിമാന്മാരുടെ
വാതിൽക്കലും
വണങ്ങിനില്ക്കുന്നു.
20
ദരിദ്രനെ
കൂട്ടുകാരൻ
പോലും
പകെക്കുന്നു;
ധനവാന്നോ
വളരെ
സ്നേഹിതന്മാർ
ഉണ്ടു.
21
കൂട്ടുകാരനെ
നിന്ദിക്കുന്നവൻ
പാപം
ചെയ്യുന്നു;
എളിയവരോടു
കൃപകാണിക്കുന്നവനോ
ഭാഗ്യവാൻ.
22
ദോഷം
നിരൂപിക്കുന്നവർ
ഉഴന്നുപോകുന്നില്ലയോ?
നന്മ
നിരൂപിക്കുന്നവർക്കോ
ദയയും
വിശ്വസ്തതയും
ലഭിക്കുന്നു.
23
എല്ലാ
തൊഴിലുംകൊണ്ടു
ലാഭം
വരും;
അധരചർവ്വണംകൊണ്ടോ
ഞെരുക്കമേ
വരു.
24
ജ്ഞാനികളുടെ
ധനം
അവർക്കു
കിരീടം;
മൂഢന്മാരുടെ
ഭോഷത്വമോ
ഭോഷത്വം
തന്നെ.
25
സത്യസാക്ഷി
പ്രാണരക്ഷ
ചെയ്യുന്നു;
ഭോഷ്കു
നിശ്വസിക്കുന്നവനോ
വഞ്ചന
ചെയ്യുന്നു.
26
യഹോവാഭക്തന്നു
ദൃഢധൈര്യം
ഉണ്ടു;
അവന്റെ
മക്കൾക്കും
ശരണം
ഉണ്ടാകും.
27
യഹോവാഭക്തി
ജീവന്റെ
ഉറവാകുന്നു;
അതിനാൽ
മരണത്തിന്റെ
കണികളെ
ഒഴിഞ്ഞുപോകും.
28
പ്രജാബാഹുല്യം
രാജാവിന്നു
ബഹുമാനം;
പ്രജാന്യൂനതയോ
പ്രഭുവിന്നു
നാശം.
29
ദീർഘക്ഷമയുള്ളവൻ
മഹാബുദ്ധിമാൻ;
മുൻകോപിയോ
ഭോഷത്വം
ഉയർത്തുന്നു.
30
ശാന്തമനസ്സു
ദേഹത്തിന്നു
ജീവൻ;
അസൂയയോ
അസ്തികൾക്കു
ദ്രവത്വം.
31
എളിയവനെ
പീഡിപ്പിക്കുന്നവൻ
അവന്റെ
സ്രഷ്ടാവിനെ
നിന്ദിക്കുന്നു;
ദരിദ്രനോടു
കൃപകാണിക്കുന്നവനോ
അവനെ
ബഹുമാനിക്കുന്നു.
32
ദുഷ്ടന്നു
തന്റെ
ദുഷ്ടതയാൽ
വീഴ്ച
വരുന്നു;
നീതിമാന്നോ
മരണത്തിലും
പ്രത്യാശയുണ്ടു.
33
വിവേകമുള്ളവന്റെ
ഹൃദയത്തിൽ
ജ്ഞാനം
അടങ്ങിപ്പാർക്കുന്നു;
മൂഢന്മാരുടെ
അന്തരംഗത്തിൽ
ഉള്ളതോ
വെളിപ്പെട്ടുവരുന്നു.
34
നീതി
ജാതിയെ
ഉയർത്തുന്നു;
പാപമോ
വംശങ്ങൾക്കു
അപമാനം.
35
ബുദ്ധിമാനായ
ദാസന്നു
രാജാവിന്റെ
പ്രീതി
ലഭിക്കുന്നു.
നാണംകെട്ടവന്നോ
അവന്റെ
കോപം
നേരിടും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References