സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മത്തായി 21:3
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
Notes
No Verse Added
History
മത്തായി 21:3 (05 17 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മത്തായി 21:3
1
അനന്തരം
അവർ
യെരൂശലേമിനോടു
സമീപിച്ചു
ഒലിവുമലയരികെ
ബേത്ത്ഫഗയിൽ
എത്തിയപ്പോൾ,
യേശു
രണ്ടു
ശിഷ്യന്മാരെ
അയച്ചു:
2
“നിങ്ങൾക്കു
എതിരെയുള്ള
ഗ്രാമത്തിൽ
ചെല്ലുവിൻ;
അവിടെ
കെട്ടിയിരിക്കുന്ന
ഒരു
പെൺകഴുതയെയും
അതിന്റെ
കുട്ടിയെയും
നിങ്ങൾ
ഉടനെ
കാണും;
അവയെ
അഴിച്ചു
കൊണ്ടുവരുവിൻ.
3
നിങ്ങളോടു
ആരാനും
വല്ലതും
പറഞ്ഞാൽ:
കർത്താവിന്നു
ഇവയെക്കൊണ്ടു
ആവശ്യം
ഉണ്ടു
എന്നു
പറവിൻ;
തൽക്ഷണം
അവൻ
അവയെ
അയയക്കും”
എന്നു
പറഞ്ഞു.
4
“സീയോൻ
പുത്രിയോടു:
ഇതാ,
നിന്റെ
രാജാവു
സൌമ്യനായി
കഴുതപ്പുറത്തും
വാഹനമൃഗത്തിന്റെ
കുട്ടിയുടെ
പുറത്തും
കയറി
നിന്റെ
അടുക്കൽ
വരുന്നു
എന്നു
പറവിൻ
”
5
എന്നിങ്ങനെ
പ്രവാചകൻ
മുഖാന്തരം
അരുളിചെയ്തതിന്നു
നിവൃത്തിവരുവാൻ
ഇതു
സംഭവിച്ചു.
6
ശിഷ്യന്മാർ
പുറപ്പെട്ടു
യേശു
കല്പിച്ചതുപോലെ
ചെയ്തു,
7
കഴുതയെയും
കുട്ടിയെയും
കൊണ്ടുവന്നു
തങ്ങളുടെ
വസ്ത്രം
അവയുടെ
മേൽ
ഇട്ടു;
അവൻ
കയറി
ഇരുന്നു.
8
പുരുഷാരം
മിക്കതും
തങ്ങളുടെ
വസ്ത്രം
വഴിയിൽ
വിരിച്ചു:
മറ്റു
ചിലർ
വൃക്ഷങ്ങളിൽ
നിന്നു
കൊമ്പു
വെട്ടി
വഴിയിൽ
വിതറി.
9
മുന്നും
പിന്നും
നടന്ന
പുരുഷാരം:
ദാവീദ്
പുത്രന്നു
ഹോശന്നാ;
കർത്താവിന്റെ
നാമത്തിൽ
വരുന്നവൻ
വാഴ്ത്തപ്പെട്ടവൻ;
അത്യുന്നതങ്ങളിൽ
ഹോശന്നാ
എന്നു
ആർത്തുകൊണ്ടിരുന്നു.
10
അവൻ
യെരൂശലേമിൽ
കടന്നപ്പോൾ
നഗരം
മുഴുവനും
ഇളകി:
ഇവൻ
ആർ
എന്നു
പറഞ്ഞു.
11
ഇവൻ
ഗലീലയിലെ
നസറെത്തിൽനിന്നുള്ള
പ്രവാചകനായ
യേശു
എന്നു
പുരുഷാരം
പറഞ്ഞു.
12
യേശു
ദൈവലായത്തിൽ
ചെന്നു,
ദൈവാലയത്തിൽ
വില്ക്കുന്നവരെയും
കൊള്ളുന്നവരെയും
എല്ലാം
പുറത്താക്കി,
പൊൻവാണിഭക്കാരുടെ
മേശകളെയും
പ്രാവുകളെ
വില്ക്കുന്നവരുടെ
പീഠങ്ങളെയും
മറിച്ചു
കളഞ്ഞു
അവരോടു:
13
“എന്റെ
ആലയം
പ്രാർത്ഥാനാലയം
എന്നു
വിളിക്കപ്പെടും
എന്നു
എഴുതിയിരിക്കുന്നു;
നിങ്ങളോ
അതിനെ
കള്ളന്മാരുടെ
ഗുഹയാക്കിത്തിർക്കുന്നു”
എന്നു
പറഞ്ഞു.
14
കുരുടന്മാരും
മുടന്തന്മാരും
ദൈവാലയത്തിൽ
അവന്റെ
അടുക്കൽ
വന്നു;
അവൻ
അവരെ
സൌഖ്യമാക്കി.
15
എന്നാൽ
മഹാപുരോഹിതന്മാരും
ശാസ്ത്രിമാരും
അവൻ
ചെയ്ത
അത്ഭുതങ്ങളെയും
ദാവീദ്
പുത്രന്നു
ഹോശന്നാ
എന്നു
ദൈവാലയത്തിൽ
ആർക്കുന്ന
ബാലന്മാരെയും
കണ്ടിട്ടു
നീരസപ്പെട്ടു;
16
ഇവൻ
പറയുന്നതു
കേൾക്കുന്നുവോ
എന്നു
അവനോടു
ചോദിച്ചു.
യേശു
അവരോടു:
“ഉവ്വു:
ശിശുക്കളുടെയും
മുലകുടിക്കുന്നവരുടെയും
വായിൽ
നിന്നു
നീ
പുകഴ്ച
ഒരുക്കിയിരിക്കുന്നു
എന്നുള്ളതു
നിങ്ങൾ
ഒരിക്കലും
വായിച്ചിട്ടല്ലയോ”
എന്നു
ചോദിച്ചു.
17
പിന്നെ
അവരെ
വിട്ടു
നഗരത്തിൽ
നിന്നു
പുറപ്പെട്ടു
ബെഥാന്യയിൽ
ചെന്നു
അവിടെ
രാത്രി
പാർത്തു.
18
രാവിലെ
അവൻ
നഗരത്തിലേക്കു
മടങ്ങിപ്പോകുന്ന
സമയം
വിശന്നിട്ടു
വഴിയരികെ
ഒരു
അത്തിവൃക്ഷം
കണ്ടു
19
അടുക്കെ
ചെന്നു,
അതിൽ
ഇലയല്ലാതെ
ഒന്നും
കാണായ്കയാൽ:
“ഇനി
നിന്നിൽ
ഒരുനാളും
ഫലം
ഉണ്ടാകാതെ
പോകട്ടെ”
എന്നു
അതിനോടു
പറഞ്ഞു;
ക്ഷണത്തിൽ
അത്തി
ഉണങ്ങിപ്പോയി.
20
ശിഷ്യന്മാർ
അതു
കണ്ടാറെ:
അത്തി
ഇത്ര
ക്ഷണത്തിൽ
ഉണങ്ങിപ്പോയതു
എങ്ങനെ
എന്നു
പറഞ്ഞു
ആശ്ചര്യപ്പെട്ടു.
21
അതിന്നു
യേശു:
“നിങ്ങൾ
സംശയിക്കാതെ
വിശ്വാസം
ഉള്ളവരായാൽ
ഈ
അത്തിയോടു
ചെയ്തതു
നിങ്ങളും
ചെയ്യും;
എന്നു
മാത്രമല്ല,
ഈ
മലയോടു:
നീങ്ങി
കടലിലേക്കു
ചാടിപ്പോക
എന്നു
പറഞ്ഞാൽ
അതും
സംഭവിക്കും
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു.”
22
നിങ്ങൾ
വിശ്വസിച്ചുകൊണ്ടു
പ്രാർത്ഥനയിൽ
എന്തു
യാചിച്ചാലും
നിങ്ങൾക്കു
ലഭിക്കും
എന്നു
ഉത്തരം
പറഞ്ഞു.
23
അവൻ
ദൈവാലയത്തിൽ
ചെന്നു
ഉപദേശിക്കുമ്പോൾ
മഹാപുരോഹിതന്മാരും
ജനത്തിന്റെ
മൂപ്പന്മാരും
അവന്റെ
അടുക്കൽ
വന്നു:
നീ
എന്തു
അധികാരം
കൊണ്ടു
ഇതു
ചെയ്യുന്നു?
ഈ
അധികാരം
നിനക്കു
തന്നതു
ആർ
എന്നു
ചോദിച്ചു.
24
യേശു
അവരോടു
ഉത്തരം
പറഞ്ഞതു:
“ഞാനും
നിങ്ങളോടു
ഒരു
വാക്കു
ചോദിക്കും;
അതു
നിങ്ങൾ
എന്നോടു
പറഞ്ഞാൽ
എന്തു
അധികാരം
കൊണ്ടു
ഞാൻ
ഇതു
ചെയ്യുന്നു
എന്നുള്ളതു
ഞാനും
നിങ്ങളോടു
പറയും.
25
യോഹന്നാന്റെ
സ്നാനം
എവിടെ
നിന്നു?
സ്വർഗ്ഗത്തിൽനിന്നോ
മനുഷ്യരിൽ
നിന്നോ?”
അവർ
തമ്മിൽ
ആലോചിച്ചു:
സ്വർഗ്ഗത്തിൽ
നിന്നു
എന്നു
പറഞ്ഞാൽ,
പിന്നെ
നിങ്ങൾ
അവനെ
വിശ്വസിക്കാഞ്ഞതു
എന്തു
എന്നു
അവൻ
നമ്മോടു
ചോദിക്കും;
26
മനുഷ്യരിൽ
നിന്നു
എന്നു
പറഞ്ഞാലോ,
നാം
പുരുഷാരത്തെ
ഭയപ്പെടുന്നു;
എല്ലാവരും
യോഹന്നാനെ
പ്രവാചകൻ
എന്നല്ലോ
എണ്ണുന്നതു
എന്നു
പറഞ്ഞു.
27
അങ്ങനെ
അവർ
യേശുവിനോടു:
ഞങ്ങൾക്കു
അറിഞ്ഞുകൂടാ
എന്നു
ഉത്തരം
പറഞ്ഞു.
അവൻ
അവരോടു
പറഞ്ഞതു:
“എന്നാൽ
ഞാൻ
ഇതു
എന്തു
അധികാരംകൊണ്ടു
ചെയ്യുന്നു
എന്നുള്ളതു
ഞാനും
നിങ്ങളോടു
പറയുന്നില്ല.”
28
എങ്കിലും
നിങ്ങൾക്കു
എന്തു
തോന്നുന്നു?
ഒരു
മനുഷ്യന്നു
രണ്ടു
പുത്രന്മാർ
ഉണ്ടായിരുന്നു;
അവൻ
ഒന്നാമത്തവന്റെ
അടുക്കൽ
ചെന്നു:
മകനേ
ഇന്നു
എന്റെ
മുന്തിരിത്തോട്ടത്തിൽ
പോയി
വേല
ചെയ്ക
എന്നു
പറഞ്ഞു.
29
എനിക്കു
മനസ്സില്ല
എന്നു
അവൻ
ഉത്തരം
പറഞ്ഞു;
എങ്കിലും
പിന്നത്തേതിൽ
അനുതപിച്ചു
അവൻ
പോയി.
30
രണ്ടാമത്തെവന്റെ
അടുക്കൽ
അവൻ
ചെന്നു
അങ്ങനെ
തന്നേ
പറഞ്ഞപ്പോൾ:
ഞാൻ
പോകാം
അപ്പാ
എന്നു
അവൻ
ഉത്തരം
പറഞ്ഞു;
പോയില്ലതാനും.
31
ഈ
രണ്ടുപേരിൽ
ആർ
ആകുന്നു
അപ്പന്റെ
ഇഷ്ടം
ചെയ്തതു?”
ഒന്നാമത്തവൻ
എന്നു
അവർ
പറഞ്ഞു.
യേശു
അവരോടു
പറഞ്ഞതു:
“ചുങ്കക്കാരും
വേശ്യമാരും
നിങ്ങൾക്കു
മുമ്പായി
ദൈവരാജ്യത്തിൽ
കടക്കുന്നു
എന്നു
സത്യമായിട്ടു
ഞാൻ
നിങ്ങളോടു
പറയുന്നു.
32
യോഹന്നാൻ
നീതിമാർഗ്ഗം
ഉപദേശിച്ചുകൊണ്ടു
നിങ്ങളുടെ
അടുക്കൽ
വന്നു:
നിങ്ങൾ
അവനെ
വിശ്വസിച്ചില്ല;
എന്നാൽ
ചുങ്കക്കാരും
വേശ്യമാരും
അവനെ
വിശ്വസിച്ചു;
അതു
കണ്ടിട്ടും
നിങ്ങൾ
അവനെ
വിശ്വസിപ്പാൻ
തക്കവണ്ണം
പിന്നത്തേതിൽ
അനുതപിച്ചില്ല.
33
മറ്റൊരു
ഉപമ
കേൾപ്പിൻ.
ഗൃഹസ്ഥനായോരു
മനുഷ്യൻ
ഒരു
മുന്തിരിത്തോട്ടം
നട്ടുണ്ടാക്കി,
അതിന്നു
വേലികെട്ടി,
അതിൽ
ചകൂ
കുഴിച്ചിട്ടു
ഗോപുരവും
പണിതു;
പിന്നെ
കുടിയാന്മാരെ
പാട്ടത്തിന്നു
ഏല്പിച്ചിട്ടു
പരദേശത്തുപോയി.
34
ഫലകാലം
സമീപിച്ചപ്പോൾ
തനിക്കുള്ള
അനുഭവം
വാങ്ങേണ്ടതിന്നു
അവൻ
ദാസന്മാരെ
കുടിയാന്മാരുടെ
അടുക്കൽ
അയച്ചു.
35
കുടിയാന്മാരോ
അവന്റെ
ദാസന്മാരെ
പിടിച്ചു,
ഒരുവനെ
തല്ലി,
ഒരുവനെ
കൊന്നു,
മറ്റൊരുവനെ
കല്ലെറിഞ്ഞു.
36
അവൻ
പിന്നെയും
മുമ്പിലത്തേതിലും
അധികം
ദാസന്മാരെ
അയച്ചു;
അവരോടും
അവർ
അങ്ങനെ
തന്നേ
ചെയ്തു.
37
ഒടുവിൽ
അവൻ:
എന്റെ
മകനെ
അവർ
ശങ്കിക്കും
എന്നു
പറഞ്ഞു,
മകനെ
അവരുടെ
അടുക്കൽ
അയച്ചു.
38
മകനെ
കണ്ടിട്ടു
കുടിയാന്മാർ:
ഇവൻ
അവകാശി;
വരുവിൻ,
നാം
അവനെ
കൊന്നു
അവന്റെ
അവകാശം
കൈവശമാക്കുക
എന്നു
തമ്മിൽ
പറഞ്ഞു,
39
അവനെ
പിടിച്ചു
തോട്ടത്തിൽനിന്നു
പുറത്താക്കി
കൊന്നു
കളഞ്ഞു.
40
ആകയാൽ
മുന്തിരിത്തോട്ടത്തിന്റെ
ഉടയവൻ
വരുമ്പോൾ
ആ
കുടിയാന്മാരോടു
എന്തു
ചെയ്യും?”
41
അവൻ
ആ
വല്ലാത്തവരെ
വല്ലാതെ
നിഗ്രഹിച്ചു
തക്കസമയത്തു
അനുഭവം
കൊടുക്കുന്ന
വേറെ
കുടിയാന്മാർക്കു
തോട്ടം
ഏല്പിക്കും
എന്നു
അവർ
അവനോടു
പറഞ്ഞു.
42
യേശു
അവരോടു:
“വീടുപണിയുന്നവർ
തള്ളിക്കളഞ്ഞ
കല്ലു
മൂലക്കല്ലായി
തീർന്നിരിക്കുന്നു;
ഇതു
കർത്താവിനാൽ
സംഭവിച്ചു
നമ്മുടെ
ദൃഷ്ടിയിൽ
ആശ്ചര്യവുമായിരിക്കുന്നു'
എന്നു
നിങ്ങൾ
തിരുവെഴുത്തുകളിൽ
ഒരിക്കലും
വായിച്ചിട്ടില്ലയോ?
43
അതുകൊണ്ടു
ദൈവരാജ്യം
നിങ്ങളുടെ
പക്കൽനിന്നു
എടുത്തു
അതിന്റെ
ഫലം
കൊടുക്കുന്ന
ജാതിക്കു
കൊടുക്കും
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.
44
ഈ
കല്ലിന്മേൽ
വീഴുന്നവൻ
തകർന്നുപോകും;
അതു
ആരുടെ
മേൽ
എങ്കിലും
വീണാൽ
അവനെ
ധൂളിപ്പിക്കും”
എന്നു
പറഞ്ഞു.
45
അവന്റെ
ഉപമകളെ
മഹാപുരോഹിതന്മാരും
പരീശരും
കേട്ടിട്ടു,
തങ്ങളെക്കൊണ്ടു
പറയന്നു
എന്നു
അറിഞ്ഞു,
46
അവനെ
പിടിപ്പാൻ
അന്വേഷിച്ചു;
എന്നാൽ
പുരുഷാരം
അവനെ
പ്രവാചകൻ
എന്നു
എണ്ണുകകൊണ്ടു
അവരെ
ഭയപ്പെട്ടു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References