സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യോഹന്നാൻ 13:38
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
Notes
No Verse Added
History
യോഹന്നാൻ 13:38 (07 43 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യോഹന്നാൻ 13:38
1
പെസഹപെരുനാളിന്നു
മുമ്പെ
താൻ
ഈ
ലോകം
വിട്ടു
പിതാവിന്റെ
അടുക്കൽ
പോകുവാനുള്ള
നാഴിക
വന്നു
എന്നു
യേശു
അറിഞ്ഞിട്ടു,
ലോകത്തിൽ
തനിക്കുള്ളവരെ
സ്നേഹിച്ചതുപോലെ
അവസാനത്തോളം
അവരെ
സ്നേഹിച്ചു.
2
അത്താഴം
ആയപ്പോൾ
പിശാചു,
ശിമോന്റെ
മകനായ
യൂദാ
ഈസ്കർയോത്തവിന്റെ
ഹൃദയത്തിൽ
അവനെ
കാണിച്ചുകൊടുപ്പാൻ
തോന്നിച്ചിരുന്നു;
3
പിതാവു
സകലവും
തന്റെ
കയ്യിൽ
തന്നിരിക്കുന്നു
എന്നും
താൻ
ദൈവത്തിന്റെ
അടുക്കൽനിന്നു
വന്നു
ദൈവത്തിന്റെ
അടുക്കൽ
പോകുന്നു
എന്നും
യേശു
അറിഞ്ഞിരിക്കെ
4
അത്താഴത്തിൽ
നിന്നു
എഴുന്നേറ്റു
വസ്ത്രം
ഊരിവെച്ചു
ഒരു
തുവർത്തു
എടുത്തു
അരയിൽ
ചുറ്റി
5
ഒരു
പാത്രത്തിൽ
വെള്ളം
പകർന്നു
ശിഷ്യന്മാരുടെ
കാൽ
കഴുകുവാനും
അരയിൽ
ചുറ്റിയിരുന്ന
തുണികൊണ്ടു
തുവർത്തുവാനും
തുടങ്ങി.
6
അവൻ
ശിമോൻ
പത്രൊസിന്റെ
അടുക്കൽ
വന്നപ്പോൾ
അവൻ
അവനോടു:
കർത്താവേ,
നീ
എന്റെ
കാൽ
കഴുകുന്നുവോ,
എന്നു
പറഞ്ഞു.
7
യേശു
അവനോടു:
ഞാൻ
ചെയ്യുന്നതു
നീ
ഇപ്പോൾ
അറിയുന്നില്ല;
പിന്നെ
അറിയും
എന്നു
ഉത്തരം
പറഞ്ഞു.
8
നീ
ഒരുനാളും
എന്റെ
കാൽ
കഴുകുകയില്ല
എന്നു
പത്രൊസ്
പറഞ്ഞു.
അതിന്നു
യേശു:
ഞാൻ
നിന്നെ
കഴുകാഞ്ഞാൽ
നിനക്കു
എന്നോടുകൂടെ
പങ്കില്ല
എന്നു
ഉത്തരം
പറഞ്ഞു.
അപ്പോൾ
ശിമോൻ
പത്രൊസ്:
9
കർത്താവേ,
എന്റെ
കാൽ
മാത്രമല്ല
കയ്യും
തലയും
കൂടെ
കഴുകേണമേ
എന്നു
പറഞ്ഞു.
10
യേശു
അവനോടു:
കുളിച്ചിരിക്കുന്നവന്നു
കാൽ
അല്ലാതെ
കഴുകുവാൻ
ആവശ്യം
ഇല്ല;
അവൻ
മുഴുവനും
ശുദ്ധിയുള്ളവൻ;
നിങ്ങൾ
ശുദ്ധിയുള്ളവർ
ആകുന്നു;
എല്ലാവരും
അല്ലതാനും
എന്നു
പറഞ്ഞു.
11
തന്നെ
കാണിച്ചുകൊടുക്കുന്നവനെ
അറിഞ്ഞിരിക്കകൊണ്ടത്രേ
എല്ലാവരും
ശുദ്ധിയുള്ളവരല്ല
എന്നു
പറഞ്ഞതു.
12
അവൻ
അവരുടെ
കാൽ
കഴുകീട്ടു
വസ്ത്രം
ധരിച്ചു
വീണ്ടും
ഇരുന്നു
അവരോടു
പറഞ്ഞതു:
ഞാൻ
നിങ്ങൾക്കു
ചെയ്തതു
ഇന്നതു
എന്നു
അറിയുന്നുവോ?
13
നിങ്ങൾ
എന്നെ
ഗുരുവെന്നും
കർത്താവെന്നും
വിളിക്കുന്നു;
ഞാൻ
അങ്ങനെ
ആകകൊണ്ടു
നിങ്ങൾ
പറയുന്നതു
ശരി.
14
കർത്താവും
ഗുരുവുമായ
ഞാൻ
നിങ്ങളുടെ
കാൽ
കഴുകി
എങ്കിൽ
നിങ്ങളും
തമ്മിൽ
തമ്മിൽ
കാൽ
കഴുകേണ്ടതാകുന്നു.
15
ഞാൻ
നിങ്ങൾക്കു
ചെയ്തതുപോലെ
നിങ്ങളും
ചെയ്യേണ്ടതിന്നു
ഞാൻ
നിങ്ങൾക്കു
ദൃഷ്ടാന്തം
തന്നിരിക്കുന്നു.
16
ആമേൻ,
ആമേൻ
ഞാൻ
നിങ്ങളോടു
പറയുന്നു:
ദാസൻ
യജമാനനെക്കാൾ
വലിയവൻ
അല്ല;
ദൂതൻ
തന്നെ
അയച്ചവനെക്കാൾ
വലിയവനുമല്ല.
17
ഇതു
നിങ്ങൾ
അറിയുന്നു
എങ്കിൽ
ചെയ്താൽ
ഭാഗ്യവാന്മാർ.
18
നിങ്ങളെ
എല്ലാവരെയും
കുറിച്ചു
പറയുന്നില്ല;
ഞാൻ
തിരഞ്ഞെടുത്തവരെ
ഞാൻ
അറിയുന്നു;
എന്നാൽ
“എന്റെ
അപ്പം
തിന്നുന്നവൻ
എന്റെ
നേരെ
കുതികാൽ
ഉയർത്തിയിരിക്കുന്നു”
എന്നുള്ള
തിരുവെഴുത്തിന്നു
നിവൃത്തി
വരേണ്ടതാകുന്നു.
19
അതു
സംഭവിക്കുമ്പോൾ
ഞാൻ
തന്നേ
മശീഹ
എന്നു
നിങ്ങൾ
വിശ്വസിക്കേണ്ടതിന്നു
ഞാൻ
ഇപ്പോൾ
അതു
സംഭവിക്കുംമുമ്പെ
നിങ്ങളോടു
പറയുന്നു.
20
ആമേൻ,
ആമേൻ,
ഞാൻ
നിങ്ങളോടു
പറയുന്നു:
ഞാൻ
അയക്കുന്നവനെ
കൈക്കൊള്ളുന്നവൻ
എന്നെ
കൈക്കൊള്ളുന്നു;
എന്നെ
കൈക്കൊള്ളുന്നവൻ
എന്നെ
അയച്ചവനെ
കൈക്കൊള്ളുന്നു.
21
ഇതു
പറഞ്ഞിട്ടു
യേശു
ഉള്ളം
കലങ്ങി:
ആമേൻ,
ആമേൻ,
ഞാൻ
നിങ്ങളോടു
പറയുന്നു:
നിങ്ങളിൽ
ഒരുത്തൻ
എന്നെ
കാണിച്ചുകൊടുക്കും
എന്നു
സാക്ഷീകരിച്ചു
പറഞ്ഞു.
22
ഇതു
ആരെക്കുറിച്ചു
പറയുന്നു
എന്നു
ശിഷ്യന്മാർ
സംശയിച്ചു
തമ്മിൽ
തമ്മിൽ
നോക്കി.
23
ശിഷ്യന്മാരിൽ
വെച്ചു
യേശു
സ്നേഹിച്ച
ഒരുത്തൻ
യേശുവിന്റെ
മാർവ്വിടത്തു
ചാരിക്കൊണ്ടിരുന്നു.
24
ശിമോൻ
പത്രൊസ്
അവനോടു
ആംഗ്യം
കാട്ടി,
അവൻ
പറഞ്ഞതു
ആരെക്കൊണ്ടു
എന്നു
ചോദിപ്പാൻ
പറഞ്ഞു.
25
അവൻ
യേശുവിന്റെ
നെഞ്ചോടു
ചാഞ്ഞു:
കർത്താവേ,
അതു
ആർ
എന്നു
ചോദിച്ചു.
26
ഞാൻ
അപ്പഖണ്ഡംമുക്കി
കൊടുക്കുന്നവൻ
തന്നേ
എന്നു
യേശു
ഉത്തരം
പറഞ്ഞു;
ഖണ്ഡം
മുക്കി
ശിമോൻ
ഈസ്കര്യോത്താവിന്റെ
മകനായ
യൂദെക്കു
കൊടുത്തു.
27
ഖണ്ഡം
വാങ്ങിയ
ഉടനെ
സാത്താൻ
അവനിൽ
കടന്നു;
യേശു
അവനോടു:
നീ
ചെയ്യുന്നതു
വേഗത്തിൽ
ചെയ്ക
എന്നു
പറഞ്ഞു.
28
എന്നാൽ
ഇതു
ഇന്നതിനെക്കുറിച്ചു
പറഞ്ഞുവെന്നു
പന്തിയിൽ
ഇരുന്നവരിൽ
ആരും
അറിഞ്ഞില്ല.
29
പണസ്സഞ്ചി
യൂദയുടെ
പക്കൽ
ആകയാൽ
പെരുനാളിന്നു
വേണ്ടുന്നതു
മേടിപ്പാനോ
ദരിദ്രർക്കു
വല്ലതും
കൊടുപ്പാനോ
യേശു
അവനോടു
കല്പിക്കുന്നു
എന്നു
ചിലർക്കു
തോന്നി.
30
ഖണ്ഡം
വാങ്ങിയ
ഉടനെ
അവൻ
എഴുന്നേറ്റുപോയി,
അപ്പോൾ
രാത്രി
ആയിരുന്നു.
31
അവൻ
പോയശേഷം
യേശു
പറഞ്ഞതു:
ഇപ്പോൾ
മനുഷ്യപുത്രൻ
മഹത്വപ്പെട്ടിരിക്കുന്നു;
ദൈവവും
അവനിൽ
മഹത്വപ്പെട്ടിരിക്കുന്നു;
32
ദൈവം
അവനിൽ
മഹത്വപ്പെട്ടിരിക്കുന്നു
എങ്കിൽ
ദൈവം
അവനെ
തന്നിൽ
തന്നേ
മഹത്വപ്പെടുത്തും;
ക്ഷണത്തിൽ
അവനെ
മഹത്വപ്പെടുത്തും.
33
കുഞ്ഞുങ്ങളേ,
ഞാൻ
ഇനി
കുറഞ്ഞോന്നു
മാത്രം
നിങ്ങളോടുകൂടെ
ഇരിക്കും;
നിങ്ങൾ
എന്നെ
അന്വേഷിക്കും;
ഞാൻ
പോകുന്ന
ഇടത്തു
നിങ്ങൾക്കു
വരുവാൻ
കഴികയില്ല
എന്നു
ഞാൻ
യെഹൂദന്മാരോടു
പറഞ്ഞതുപോലെ
ഇന്നു
നിങ്ങളോടും
പറയുന്നു.
34
നിങ്ങൾ
തമ്മിൽ
തമ്മിൽ
സ്നേഹിക്കേണം
എന്നു
പുതിയോരു
കല്പന
ഞാൻ
നിങ്ങൾക്കു
തരുന്നു;
ഞാൻ
നിങ്ങളെ
സ്നേഹിച്ചതുപോലെ
നിങ്ങളും
തമ്മിൽ
തമ്മിൽ
സ്നേഹിക്കേണം
എന്നു
തന്നേ.
35
നിങ്ങൾക്കു
തമ്മിൽ
തമ്മിൽ
സ്നേഹം
ഉണ്ടെങ്കിൽ
നിങ്ങൾ
എന്റെ
ശീഷ്യന്മാർ
എന്നു
എല്ലാവരും
അറിയും.
36
ശിമോൻ
പത്രൊസ്
അവനോടു:
കർത്താവേ,
നീ
എവിടെ
പോകന്നു
എന്നു
ചോദിച്ചതിന്നു:
ഞാൻ
പോകുന്ന
ഇടത്തേക്കു
നിനക്കു
ഇപ്പോൾ
എന്നെ
അനുഗമിപ്പാൻ
കഴികയില്ല;
പിന്നെത്തേതിൽ
നീ
എന്നെ
അനുഗമിക്കും
എന്നു
യേശു
അവനോടു
ഉത്തരം
പറഞ്ഞു.
37
പത്രൊസ്
അവനോടു:
കർത്താവേ,
ഇപ്പോൾ
എനിക്കു
നിന്നെ
അനുഗമിപ്പാൻ
കഴിയാത്തതു
എന്തു?
ഞാൻ
എന്റെ
ജീവനെ
നിനക്കു
വേണ്ടി
വെച്ചുകളയും
എന്നു
പറഞ്ഞു.
38
അതിന്നു
യേശു:
നിന്റെ
ജീവനെ
എനിക്കുവേണ്ടി
വെച്ചുകളയുമോ?
ആമേൻ,
ആമേൻ,
ഞാൻ
നിന്നോടു
പറയുന്നു:
നീ
മൂന്നു
പ്രവശ്യം
എന്നെ
തള്ളിപ്പറയുവോളം
കോഴി
ക്കുകുകയില്ല
എന്നു
ഉത്തരം
പറഞ്ഞു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References