സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ലൂക്കോസ് 23:32
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
Notes
No Verse Added
History
ലൂക്കോസ് 23:32 (09 25 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ലൂക്കോസ് 23:32
1
അനന്തരം
അവർ
എല്ലാവരും
കൂട്ടമേ
എഴുന്നേറ്റു
അവനെ
പീലാത്തൊസിന്റെ
അടുക്കൽ
കൊണ്ടുപോയി:
2
ഇവൻ
ഞങ്ങളുടെ
ജാതിയെ
മറിച്ചുകളകയും
താൻ
ക്രിസ്തു
എന്ന
രാജാവാകുന്നു
എന്നു
പറഞ്ഞുകൊണ്ടു
കൈസർക്കു
കരം
കൊടുക്കുന്നതു
വിരോധിക്കയും
ചെയ്യുന്നതായി
ഞങ്ങൾ
കണ്ടു
എന്നു
കുറ്റം
ചുമത്തിത്തുടങ്ങി.
3
പീലാത്തൊസ്
അവനോടു:
നീ
യെഹൂദന്മാരുടെ
രാജാവൊ
എന്നു
ചോദിച്ചതിന്നു:
“ഞാൻ
ആകുന്നു”
എന്നു
അവനോടു
ഉത്തരം
പറഞ്ഞു.
4
പീലാത്തൊസ്
മഹാപുരോഹിതന്മാരോടും
പുരുഷാരത്തോടും:
ഞാൻ
ഈ
മനുഷ്യനിൽ
കുറ്റം
ഒന്നും
കാണുന്നില്ല
എന്നു
പറഞ്ഞു.
5
അതിന്നു
അവർ:
അവൻ
ഗലീലയിൽ
തുടങ്ങി
യെഹൂദ്യയിൽ
എങ്ങും
ഇവിടത്തോളവും
പഠിപ്പിച്ചു
ജനത്തെ
കലഹിപ്പിക്കുന്നു
എന്നു
നിഷ്കർഷിച്ചു
പറഞ്ഞു.
6
ഇതു
കേട്ടിട്ടു
ഈ
മനുഷ്യൻ
ഗലീലക്കാരനോ
എന്നു
പീലാത്തൊസ്
ചോദിച്ചു;
7
ഹെരോദാവിന്റെ
അധികാരത്തിൽ
ഉൾപ്പെട്ടവൻ
എന്നറിഞ്ഞിട്ടു,
അന്നു
യെരൂശലേമിൽ
വന്നു
പാർക്കുന്ന
ഹെരോദാവിന്റെ
അടുക്കൽ
അവനെ
അയച്ചു.
8
ഹെരോദാവു
യേശുവിനെ
കണ്ടിട്ടു
അത്യന്തം
സന്തോഷിച്ചു;
അവനെക്കുറിച്ചു
കേട്ടിരുന്നതുകൊണ്ടു
അവനെ
കാണ്മാൻ
വളരെക്കാലമായി
ഇച്ഛിച്ചു,
അവൻ
വല്ല
അടയാളവും
ചെയ്യുന്നതു
കാണാം
എന്നു
ആശിച്ചിരുന്നു.
9
ഏറിയോന്നു
ചോദിച്ചിട്ടും
അവൻ
അവനോടു
ഉത്തരം
ഒന്നും
പറഞ്ഞില്ല.
10
മഹാപുരോഹിതന്മാരും
ശാസ്ത്രിമാരും
കഠിനമായി
അവനെ
കുറ്റം
ചുമത്തിക്കൊണ്ടു
നിന്നു.
11
ഹെരോദാവു
തന്റെ
പടയാളികളുമായി
അവനെ
പരിഹസിച്ചു
നിസ്സാരനാക്കി
ശുഭ്രവസ്ത്രം
ധരിപ്പിച്ചു
പീലാത്തൊസിന്റെ
അടുക്കൽ
മടക്കി
അയച്ചു.
12
അന്നു
ഹെരോദാവും
പീലാത്തൊസും
തമ്മിൽ
സ്നേഹിതന്മാരായിത്തീർന്നു;
മുമ്പെ
അവർ
തമ്മിൽ
വൈരമായിരുന്നു.
13
പീലാത്തൊസ്
മഹാപുരോഹിതന്മാരെയും
പ്രമാണികളെയും
ജനത്തെയും
വിളിച്ചു
കൂട്ടി.
14
അവരോടു:
ഈ
മനുഷ്യൻ
ജനത്തെ
മത്സരിപ്പിക്കുന്നു
എന്നു
പറഞ്ഞു
നിങ്ങൾ
അവനെ
എന്റെ
അടുക്കൽ
കൊണ്ടുവന്നുവല്ലോ;
ഞാനോ
നിങ്ങളുടെ
മുമ്പാകെ
വിസ്തരിച്ചിട്ടും
നിങ്ങൾ
ചുമത്തിയ
കുറ്റം
ഒന്നും
ഇവനിൽ
കണ്ടില്ല;
15
ഹെരോദാവും
കണ്ടില്ല;
അവൻ
അവനെ
നമ്മുടെ
അടുക്കൽ
മടക്കി
അയച്ചുവല്ലോ;
ഇവൻ
മരണയോഗ്യമായതു
ഒന്നും
പ്രവർത്തിച്ചിട്ടില്ല
സ്പഷ്ടം;
16
അതുകൊണ്ടു
ഞാൻ
അവനെ
അടിപ്പിച്ചു
വിട്ടയക്കും
എന്നു
പറഞ്ഞു.
17
ഇവനെ
നീക്കിക്കളക;
ബറബ്ബാസിനെ
വിട്ടു
തരിക
എന്നു
എല്ലാവരുംകൂടെ
നിലവിളിച്ചു,
18
(ഉത്സവന്തോറും
ഒരുത്തനെ
വിട്ടുകൊടുക്ക
പതിവായിരുന്നു)
19
അവനോ
നഗരത്തിൽ
ഉണ്ടായ
ഒരു
കലഹവും
കുലയും
ഹേതുവായി
തടവിലായവൻ
ആയിരുന്നു.
20
പീലാത്തൊസ്
യേശുവിനെ
വിടുവിപ്പാൻ
ഇച്ഛിച്ചിട്ടു
പിന്നെയും
അവരോടു
വിളിച്ചു
പറഞ്ഞു.
21
അവരോ:
അവനെ
ക്രൂശിക്ക,
ക്രൂശിക്ക
എന്നു
എതിരെ
നിലവിളിച്ചു.
22
അവൻ
മൂന്നാമതും
അവരോടു:
അവൻ
ചെയ്ത
ദോഷം
എന്തു?
മരണയോഗ്യമായതു
ഒന്നും
അവനിൽ
കണ്ടില്ല;
അതുകൊണ്ടു
ഞാൻ
അവനെ
അടിപ്പിച്ചു
വിട്ടയക്കും
എന്നു
പറഞ്ഞു.
23
അവരോ
അവനെ
ക്രൂശിക്കേണ്ടതിന്നു
ഉറക്കെ
മുട്ടിച്ചു
ചോദിച്ചു;
അവരുടെ
നിലവിളി
ഫലിച്ചു;
24
അവരുടെ
അപേക്ഷപോലെ
ആകട്ടെ
എന്നു
പീലാത്തൊസ്
വിധിച്ചു.
25
കലഹവും
കുലയും
ഹേതുവായി
തടവിലായവനെ
അവരുടെ
അപേക്ഷപോലെ
വിട്ടുകൊടുക്കയും
യേശുവിനെ
അവരുടെ
ഇഷ്ടത്തിന്നു
ഏല്പിക്കയും
ചെയ്തു.
26
അവനെ
കൊണ്ടുപോകുമ്പോൾ
വയലിൽ
നിന്നു
വരുന്ന
ശിമോൻ
എന്ന
ഒരു
കുറേനക്കാരനെ
അവർ
പിടിച്ചു
ക്രൂശ്
ചുമപ്പിച്ചു
യേശുവിന്റെ
പിന്നാലെ
നടക്കുമാറാക്കി.
27
ഒരു
വലിയ
ജനസമൂഹവും
അവനെച്ചൊല്ലി
വിലപിച്ചു
മുറയിടുന്ന
അനേകം
സ്ത്രീകളും
അവന്റെ
പിന്നാലെ
ചെന്നു.
28
യേശു
തിരിഞ്ഞു
അവരെ
നോക്കി:
“യെരൂശലേംപുത്രിമാരേ,
എന്നെച്ചൊല്ലി
കരയേണ്ടാ,
നിങ്ങളെയും
നിങ്ങളുടെ
മക്കളെയും
ചൊല്ലി
കരവിൻ.
29
മച്ചികളും
പ്രസവിക്കാത്ത
ഉദരങ്ങളും
കുടിപ്പിക്കാത്ത
മുലകളും
ഭാഗ്യമുള്ളവ
എന്നു
പറയുന്ന
കാലം
വരുന്നു.
30
അന്നു
മലകളോടു:
ഞങ്ങളുടെ
മേൽ
വീഴുവിൻ
എന്നും
കുന്നുകളോടു:
ഞങ്ങളെ
മൂടുവിൻ
എന്നും
പറഞ്ഞു
തുടങ്ങും.
31
പച്ചമരത്തോടു
ഇങ്ങനെ
ചെയ്താൽ
ഉണങ്ങിയതിന്നു
എന്തു
ഭവിക്കും”എന്നു
പറഞ്ഞു.
32
ദുഷ്‌പ്രവൃത്തിക്കാരായ
വേറെ
രണ്ടുപേരെയും
അവനോടുകൂടെ
കൊല്ലേണ്ടതിന്നു
കൊണ്ടുപോയി.
33
തലയോടിടം
എന്ന
സ്ഥലത്തു
എത്തിയപ്പോൾ
അവർ
അവിടെ
അവനെയും
ദുഷ്‌പ്രവൃത്തിക്കാരെയും,
ഒരുത്തനെ
വലത്തും
ഒരുത്തനെ
ഇടത്തുമായി,
ക്രൂശിച്ചു.
34
എന്നാൽ
യേശു:
“പിതാവേ,
ഇവർ
ചെയ്യുന്നതു
ഇന്നതു
എന്നു
അറിയായ്കകൊണ്ടു
ഇവരോടു
ക്ഷമിക്കേണമേ”
എന്നു
പറഞ്ഞു.
അനന്തരം
അവർ
അവന്റെ
വസ്ത്രം
വിഭാഗിച്ചു
ചീട്ടിട്ടു.
35
ജനം
നോക്കിക്കൊണ്ടു
നിന്നു.
ഇവൻ
മറുള്ളവരെ
രക്ഷിച്ചുവല്ലോ;
ദൈവം
തിരഞ്ഞെടുത്ത
ക്രിസ്തു
എങ്കിൽ
തന്നെത്താൻ
രക്ഷിക്കട്ടെ
എന്നു
പ്രധാനികളും
പരിഹസിച്ചുപറഞ്ഞു.
36
പടയാളികളും
അവനെ
പരിഹസിച്ചു
അടുത്തു
വന്നു
അവന്നു
പുളിച്ചവീഞ്ഞു
കാണിച്ചു.
37
നീ
യെഹൂദന്മാരുടെ
രാജാവു
എങ്കിൽ
നിന്നെത്തന്നേ
രക്ഷിക്ക
എന്നു
പറഞ്ഞു.
38
ഇവൻ
യെഹൂദന്മാരുടെ
രാജാവു
എന്നു
ഒരു
മേലെഴുത്തും
അവന്റെ
മീതെ
ഉണ്ടായിരുന്നു.
39
തൂക്കിയ
ദുഷ്‌പ്രവൃത്തിക്കാരിൽ
ഒരുത്തൻ:
നീ
ക്രിസ്തു
അല്ലയോ?
നിന്നെത്തന്നേയും
ഞങ്ങളെയും
രക്ഷിക്ക
എന്നു
പറഞ്ഞു
അവനെ
ദുഷിച്ചു.
40
മറ്റവനോ
അവനെ
ശാസിച്ചു:
സമശിക്ഷാവിധിയിൽ
തന്നേ
ആയിട്ടും
നീ
ദൈവത്തെ
ഭയപ്പെടുന്നില്ലയോ?
41
നാമോ
ന്യായമായിട്ടു
ശിക്ഷ
അനുഭവിക്കുന്നു;
നാം
പ്രവർത്തിച്ചതിന്നു
യോഗ്യമായതല്ലോ
കിട്ടുന്നതു;
ഇവനോ
അരുതാത്തതു
ഒന്നും
ചെയ്തിട്ടില്ല
എന്നു
പറഞ്ഞു.
42
പിന്നെ
അവൻ:
യേശുവേ,
നീ
രാജത്വം
പ്രാപിച്ചു
വരുമ്പോൾ
എന്നെ
ഓർത്തുകൊള്ളേണമേ
എന്നു
പറഞ്ഞു.
43
യേശു
അവനോടു:
“ഇന്നു
നീ
എന്നോടുകൂടെ
പറുദീസയിൽ
ഇരിക്കും
എന്നു
ഞാൻ
സത്യമായി
നിന്നോടു
പറയുന്നു”
എന്നു
പറഞ്ഞു.
44
ഏകദേശം
ആറാം
മണി
നേരമായപ്പോൾ
സൂര്യൻ
ഇരുണ്ടുപോയിട്ടു
ഒമ്പതാം
മണിവരെ
ദേശത്തു
ഒക്കെയും
അന്ധകാരം
ഉണ്ടായി.
45
ദൈവമന്ദിരത്തിലെ
തിരശ്ശീല
നടുവെ
ചീന്തിപ്പോയി.
46
യേശു
അത്യുച്ചത്തിൽ
“പിതാവേ,
ഞാൻ
എന്റെ
ആത്മാവിനെ
തൃക്കയ്യിൽ
ഏല്പിക്കുന്നു”
എന്നു
നിലവിളിച്ചു
പറഞ്ഞു;
ഇതു
പറഞ്ഞിട്ടു
പ്രാണനെ
വിട്ടു.
47
ഈ
സംഭവിച്ചതു
ശതാധിപൻ
കണ്ടിട്ടു:
ഈ
മനുഷ്യൻ
വാസ്തവമായി
നീതിമാൻ
ആയിരുന്നു
എന്നു
പറഞ്ഞു
ദൈവത്തെ
മഹത്വപ്പെടുത്തി.
48
കാണ്മാൻ
കൂടി
വന്ന
പുരുഷാരം
ഒക്കെയും
സംഭവിച്ചതു
കണ്ടിട്ടു
മാറത്തടിച്ചു
കൊണ്ടു
മടങ്ങിപ്പോയി.
49
അവന്റെ
പരിചയക്കാർ
എല്ലാവരും
ഗലീലയിൽ
നിന്നു
അവനെ
അനുഗമിച്ചസ്ത്രീകളും
ഇതു
നോക്കിക്കൊണ്ടു
ദൂരത്തു
നിന്നു.
50
അരിമത്യ
എന്നൊരു
യെഹൂദ്യപട്ടണക്കാരനായി
നല്ലവനും
നീതിമാനും
ദൈവരാജ്യത്തെ
കാത്തിരുന്നവനുമായ
യോസേഫ്
എന്നൊരു
മന്ത്രി
—
51
അവൻ
അവരുടെ
ആലോചനെക്കും
പ്രവൃത്തിക്കും
അനുകൂലമല്ലായിരുന്നു
—
52
പീലാത്തൊസിന്റെ
അടുക്കൽ
ചെന്നു
യേശുവിന്റെ
ശരീരം
ചോദിച്ചു,
53
അതു
ഇറക്കി
ഒരു
ശീലയിൽ
പൊതിഞ്ഞു
പാറയിൽ
വെട്ടിയിരുന്നതും
ആരെയും
ഒരിക്കലും
വെച്ചിട്ടില്ലാത്തതുമായ
കല്ലറയിൽ
വെച്ചു.
54
അന്നു
ഒരുക്കനാൾ
ആയിരുന്നു,
ശബ്ബത്തും
ആരംഭിച്ചു.
55
ഗലീലയിൽ
നിന്നു
അവനോടുകൂടെ
പോന്ന
സ്ത്രീകളും
പിന്നാലെ
ചെന്നു
കല്ലറയും
അവന്റെ
ശരീരം
വെച്ച
വിധവും
കണ്ടിട്ടു
56
മടങ്ങിപ്പോയി
സുഗന്ധവർഗ്ഗവും
പരിമളതൈലവും
ഒരുക്കി;
കല്പന
അനുസരിച്ചു
ശബ്ബത്തിൽ
സ്വസ്ഥമായിരന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References