സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മത്തായി 25:1
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
Notes
No Verse Added
History
മത്തായി 25:1 (03 47 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മത്തായി 25:1
1
“സ്വർഗ്ഗരാജ്യം
മണവാളനെ
എതിരേല്പാൻ
വിളക്കു
എടുത്തുകൊണ്ടു
പുറപ്പെട്ട
പത്തു
കന്യകമാരോടു
സദൃശം
ആകും.
2
അവരിൽ
അഞ്ചുപേർ
ബുദ്ധിയില്ലാത്തവരും
അഞ്ചുപേർ
ബുദ്ധിയുള്ളവരും
ആയിരുന്നു.
3
ബുദ്ധിയില്ലാത്തവർ
വിളക്കു
എടുത്തപ്പോൾ
എണ്ണ
എടുത്തില്ല.
4
ബുദ്ധിയുള്ളവരോ
വിളക്കോടുകൂടെ
പാത്രത്തിൽ
എണ്ണയും
എടുത്തു.
5
പിന്നെ
മണവാളൻ
താമസിക്കുമ്പോൾ
എല്ലാവരും
മയക്കംപിടിച്ചു
ഉറങ്ങി.
6
അർദ്ധരാത്രിക്കോ
മണവാളൻ
വരുന്നു;
അവനെ
എതിരേല്പാൻ
പുറപ്പെടുവിൻ
എന്നു
ആർപ്പുവിളി
ഉണ്ടായി.
7
അപ്പോൾ
കന്യകമാർ
എല്ലാവരും
എഴന്നേറ്റു
വിളക്കു
തെളിയിച്ചു.
8
എന്നാൽ
ബുദ്ധിയില്ലാത്തവർ
ബുദ്ധിയുള്ളവരോടു:
ഞങ്ങളുടെ
വിളക്കു
കെട്ടുപോകുന്നതു
കൊണ്ടു
നിങ്ങളുടെ
എണ്ണയിൽ
കുറെ
ഞങ്ങൾക്കു
തരുവിൻ
എന്നു
പറഞ്ഞു.
9
ബുദ്ധിയുള്ളവർ:
ഞങ്ങൾക്കും
നിങ്ങൾക്കും
പോരാ
എന്നു
വരാതിരിപ്പാൻ
നിങ്ങൾ
വില്ക്കുന്നവരുടെ
അടുക്കൽ
പോയി
വാങ്ങിക്കൊൾവിൻ
എന്നു
ഉത്തരം
പറഞ്ഞു.
10
അവർ
വാങ്ങുവാൻ
പോയപ്പോൾ
മണവാളൻ
വന്നു;
ഒരുങ്ങിയിരുന്നവർ
അവനോടുകൂടെ
കല്യാണസദ്യെക്കു
ചെന്നു;
വാതിൽ
അടെക്കയും
ചെയ്തു.
11
അതിന്റെ
ശേഷം
മറ്റെ
കന്യകമാരും
വന്നു:
കർത്താവേ,
കർത്താവേ
ഞങ്ങൾക്കു
തുറക്കേണമേ
എന്നു
പറഞ്ഞു.
12
അതിന്നു
അവൻ:
ഞാൻ
നിങ്ങളെ
അറിയുന്നില്ല
എന്നു
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു
എന്നു
പറഞ്ഞു.
13
ആകയാൽ
നാളും
നാഴികയും
നിങ്ങൾ
അറിയായ്കകൊണ്ടു
ഉണർന്നിരിപ്പിൻ.
14
ഒരു
മനുഷ്യൻ
പരദേശത്തു
പോകുമ്പോൾ
ദാസന്മാരെ
വിളിച്ചു
തന്റെ
സമ്പത്തു
അവരെ
ഏല്പിച്ചു.
15
ഒരുവന്നു
അഞ്ചു
താലന്തു,
ഒരുവന്നു
രണ്ടു,
ഒരുവന്നു
ഒന്നു
ഇങ്ങനെ
ഒരോരുത്തന്നു
അവനവന്റെ
പ്രാപ്തിപോലെ
കൊടുത്തു
യാത്രപുറപ്പെട്ടു.
16
അഞ്ചു
താലന്തു
ലഭിച്ചവൻ
ഉടനെ
ചെന്നു
വ്യാപാരം
ചെയ്തു
വേറെ
അഞ്ചു
താലന്തു
സമ്പാദിച്ചു.
17
അങ്ങനെ
തന്നേ
രണ്ടു
താലന്തു
ലഭിച്ചവൻ
വേറെ
രണ്ടു
നേടി.
18
ഒന്നു
ലഭിച്ചവനോ
പോയി
നിലത്തു
ഒരു
കുഴി
കുഴിച്ചു
യജമാനന്റെ
ദ്രവ്യം
മറെച്ചുവെച്ചു.
19
വളരെ
കാലം
കഴിഞ്ഞശേഷം
ആ
ദാസന്മാരുടെ
യജമാനൻ
വന്നു
അവരുമായി
കണക്കു
തീർത്തു.
20
അഞ്ചു
താലന്തു
ലഭിച്ചവൻ
അടുക്കെ
വന്നു
വേറെ
അഞ്ചു
കൂടെ
കൊണ്ടുവന്നു:
യജമാനനേ,
അഞ്ചു
താലന്തല്ലോ
എന്നെ
ഏല്പിച്ചതു;
ഞാൻ
അഞ്ചു
താലന്തുകൂടെ
നേടിയിരിക്കുന്നു
എന്നു
പറഞ്ഞു.
21
അതിന്നു
യജമാനൻ:
നന്നു,
നല്ലവനും
വിശ്വസ്തനുമായ
ദാസനേ,
നീ
അല്പത്തിൽ
വിശ്വസ്തനായിരുന്നു;
ഞാൻ
നിന്നെ
അധികത്തിന്നു
വിചാരകനാക്കും;
നിന്റെ
യജമാനന്റെ
സന്തോഷത്തിലേക്കു
പ്രവേശിക്ക
എന്നു
അവനോടു
പറഞ്ഞു.
22
രണ്ടു
താലന്തു
ലഭിച്ചവനും
അടുക്കെ
വന്നു:
യജമാനനേ,
രണ്ടു
താലന്തല്ലോ
എന്നെ
ഏല്പിച്ചതു;
ഞാൻ
രണ്ടു
താലന്തുകൂടെ
നേടിയിരിക്കുന്നു
എന്നു
പറഞ്ഞു.
23
അതിന്നു
യജമാനൻ
നന്നു,
നല്ലവനും
വിശ്വസ്തനുമായ
ദാസനേ,
നീ
അല്പത്തിൽ
വിശ്വസ്തനായിരുന്നു;
ഞാൻ
നിന്നെ
അധികത്തിന്നു
വിചാരകനാക്കും;
നിന്റെ
യജമാനന്റെ
സന്തോഷത്തിലേക്കു
പ്രവേശിക്ക
എന്നു
അവനോടു
പറഞ്ഞു.
24
ഒരു
താലന്തു
ലഭിച്ചവനും
അടുക്കെ
വന്നു:
യജമാനനേ,
നീ
വിതെക്കാത്തേടുത്തു
നിന്നു
കൊയ്യുകയും
വിതറാത്തേടുത്തു
നിന്നു
ചേർക്കുകയും
ചെയ്യുന്ന
കഠിനമനുഷ്യൻ
എന്നു
ഞാൻ
അറിഞ്ഞു
25
ഭയപ്പെട്ടു
ചെന്നു
നിന്റെ
താലന്തു
നിലത്തു
മറെച്ചുവെച്ചു;
നിന്റേതു
ഇതാ,
എടുത്തുകൊൾക
എന്നു
പറഞ്ഞു.
26
അതിന്നു
യജമാനൻ
ഉത്തരം
പറഞ്ഞതു:
ദുഷ്ടനും
മടിയനും
ആയ
ദാസനേ,
ഞാൻ
വിതെക്കാത്തേടത്തു
നിന്നു
കൊയ്യുകയും
വിതറാത്തേടത്തുനിന്നു
ചേർക്കുകയും
ചെയ്യുന്നവൻ
എന്നു
നീ
അറിഞ്ഞുവല്ലോ.
27
നീ
എന്റെ
ദ്രവ്യം
പൊൻവാണിഭക്കാരെ
ഏല്പിക്കേണ്ടിയിരുന്നു;
എന്നാൽ
ഞാൻ
വന്നു
എന്റേതു
പലിശയോടുകൂടെ
വാങ്ങിക്കൊള്ളുമായിരുന്നു.
28
ആ
താലന്തു
അവന്റെ
പക്കൽനിന്നു
എടുത്തു
പത്തു
താലന്തു
ഉള്ളവന്നു
കൊടുപ്പിൻ.
29
അങ്ങനെ
ഉള്ളവന്നു
ഏവന്നും
ലഭിക്കും;
അവന്നു
സമൃദ്ധിയും
ഉണ്ടാകും;
ഇല്ലാത്തവനോടോ
ഉള്ളതും
കൂടെ
എടുത്തുകളയും.
30
എന്നാൽ
കൊള്ളരുതാത്ത
ദാസനെ
ഏറ്റവും
പുറത്തുള്ള
ഇരുട്ടിലേക്കു
തള്ളിക്കളവിൻ;
അവിടെ
കരച്ചലും
പല്ലുകടിയും
ഉണ്ടാകും.
31
മനുഷ്യപുത്രൻ
തന്റെ
തേജസ്സോടെ
സകലവിശുദ്ധദൂതന്മാരുമായി
വരുമ്പോൾ
അവൻ
തന്റെ
തേജസ്സിന്റെ
സിംഹാസനത്തിൽ
ഇരിക്കും.
32
സകല
ജാതികളെയും
അവന്റെ
മുമ്പിൽ
കൂട്ടും;
അവൻ
അവരെ
ഇടയൻ
ചെമ്മരിയാടുകളെയും
കോലാടുകളെയും
തമ്മിൽ
വേർതിരിക്കുന്നതുപോലെ
വേർതിരിച്ചു,
33
ചെമ്മരിയാടുകളെ
തന്റെ
വലത്തും
കോലാടുകളെ
ഇടത്തും
നിറുത്തും.
34
രാജാവു
തന്റെ
വലത്തുള്ളവരോടു
അരുളിച്ചെയ്യും:
എന്റെ
പിതാവിനാൽ
അനുഗ്രഹിക്കപ്പെട്ടവരേ,
വരുവിൻ;
ലോകസ്ഥാപനംമുതൽ
നിങ്ങൾക്കായി
ഒരുക്കിയിരിക്കുന്ന
രാജ്യം
അവകാശമാക്കിക്കൊൾവിൻ.
35
എനിക്കു
വിശന്നു,
നിങ്ങൾ
ഭക്ഷിപ്പാൻ
തന്നു,
ദാഹിച്ചു
നിങ്ങൾ
കുടിപ്പാൻ
തന്നു;
ഞാൻ
അതിഥിയായിരുന്നു,
നിങ്ങൾ
എന്നെ
ചേർത്തുകൊണ്ടു;
36
നഗ്നനായിരുന്നു,
നിങ്ങൾ
എന്നെ
ഉടുപ്പിച്ചു;
രോഗിയായിരുന്നു,
നിങ്ങൾ
എന്നെ
കാണ്മാൻ
വന്നു;
തടവിൽ
ആയിരുന്നു,
നിങ്ങൾ
എന്റെ
അടുക്കൽ
വന്നു.
37
അതിന്നു
നീതിമാന്മാർ
അവനോടു:
കർത്താവേ,
ഞങ്ങൾ
എപ്പോൾ
നിന്നെ
വിശന്നു
കണ്ടിട്ടു
ഭക്ഷിപ്പാൻ
തരികയോ
ദാഹിച്ചു
കണ്ടിട്ടു
കുടിപ്പാൻ
തരികയോ
ചെയ്തു?
38
ഞങ്ങൾ
എപ്പോൾ
നിന്നെ
അതിഥിയായി
കണ്ടിട്ടു
ചേർത്തുകൊൾകയോ
നഗ്നനായി
കണ്ടിട്ടു
ഉടപ്പിക്കയോ
ചെയ്തു?
39
നിന്നെ
രോഗിയായിട്ടോ
തടവിലോ
എപ്പോൾ
കണ്ടിട്ടു
ഞങ്ങൾ
നിന്റെ
അടുക്കൽ
വന്നു
എന്നു
ഉത്തരം
പറയും.
40
രാജാവു
അവരോടു:
എന്റെ
ഈ
ഏറ്റവും
ചെറിയ
സഹോദരന്മാരിൽ
ഒരുത്തന്നു
നിങ്ങൾ
ചെയ്തേടത്തോളം
എല്ലാം
എനിക്കു
ചെയ്തു
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു
എന്നു
അരുളിച്ചെയ്യും.
41
പിന്നെ
അവൻ
ഇടത്തുള്ളവരോടു:
ശപിക്കപ്പെട്ടവരെ,
എന്നെ
വിട്ടു
പിശാചിന്നും
അവന്റെ
ദൂതന്മാർക്കും
ഒരുക്കിയിരിക്കുന്ന
നിത്യാഗ്നിയിലേക്കു
പോകുവിൻ.
42
എനിക്കു
വിശന്നു,
നിങ്ങൾ
ഭക്ഷിപ്പാൻ
തന്നില്ല;
ദാഹിച്ചു,
നിങ്ങൾ
കുടിപ്പാൻ
തന്നില്ല.
43
അതിഥിയായിരുന്നു,
നിങ്ങൾ
എന്നെ
ചേർത്തുകൊണ്ടില്ല;
നഗ്നനായിരുന്നു,
നിങ്ങൾ
എന്നെ
ഉടുപ്പിച്ചില്ല;
രോഗിയും
തടവിലും
ആയിരുന്നു,
നിങ്ങൾ
എന്നെ
കാണ്മാൻ
വന്നില്ല
എന്നു
അരുളിച്ചെയ്യും.
44
അതിന്നു
അവർ:
കർത്താവേ,
ഞങ്ങൾ
നിന്നെ
വിശക്കുന്നവനോ
ദാഹിക്കുന്നവനോ
അതിഥിയോ
നഗ്നനോ
രോഗിയോ
തടവിലോ
ആയി
എപ്പോൾ
കണ്ടു
നിനക്കു
ശുശ്രൂഷ
ചെയ്യാതിരുന്നു
എന്നു
ഉത്തരം
പറയും.
അവൻ
അവരോടു:
45
ഈ
ഏറ്റവും
ചെറിവരിൽ
ഒരുത്തന്നു
നിങ്ങൾ
ചെയ്യാഞ്ഞേടത്തോളമെല്ലാം
എനിക്കു
ആകുന്നു
ചെയ്യാഞ്ഞതു
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു
എന്നു
ഉത്തരം
അരുളും.
46
ഇവർ
നിത്യദണ്ഡനത്തിലേക്കും
നീതിമാന്മാർ
നിത്യജീവങ്കലേക്കും
പോകും.”
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References