സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ലൂക്കോസ് 7:47
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
Notes
No Verse Added
History
ലൂക്കോസ് 7:47 (07 29 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ലൂക്കോസ് 7:47
1
ജനം
കേൾക്കെ
തന്റെ
വചനം
ഒക്കെയും
പറഞ്ഞുതീർന്ന
ശേഷം
അവൻ
കഫർന്നഹൂമിൽ
ചെന്നു.
2
അവിടെ
ഒരു
ശതാധിപന്നു
പ്രിയനായ
ദാസൻ
ദീനം
പിടിച്ചു
മരിപ്പാറായിരുന്നു.
3
അവൻ
യേശുവിന്റെ
വസ്തുത
കേട്ടിട്ടു,
അവൻ
വന്നു
തന്റെ
ദാസനെ
രക്ഷിക്കേണ്ടിതിന്നു
അവനോടു
അപേക്ഷിപ്പാൻ
യെഹൂദന്മാരുടെ
മൂപ്പന്മാരെ
അവന്റെ
അടുക്കൽ
അയച്ചു.
4
അവൻ
യേശുവിന്റെ
അടുക്കൽ
വന്നു
അവനോടു
താല്പര്യമായി
അപേക്ഷിച്ചു:
നീ
അതു
ചെയ്തുകൊടുപ്പാൻ
അവൻ
യോഗ്യൻ;
5
അവൻ
നമ്മുടെ
ജനത്തെ
സ്നേഹിക്കുന്നു;
ഞങ്ങൾക്കു
ഒരു
പള്ളിയും
തീർപ്പിച്ചുതന്നിരിക്കുന്നു
എന്നു
പറഞ്ഞു.
6
യേശു
അവരോടുകൂടെ
പോയി,
വീട്ടിനോടു
അടുപ്പാറായപ്പോൾ
ശതാധിപൻ
സ്നേഹിതന്മാരെ
അവന്റെ
അടുക്കൽ
അയച്ചു:
കർത്താവേ,
പ്രയാസപ്പെടേണ്ടാ;
നി
എന്റെ
പുരെക്കകത്തു
വരുവാൻ
ഞാൻ
പോരാത്തവൻ.
7
അതുകൊണ്ടു
നിന്റെ
അടുക്കൽ
വരുവാൻ
ഞാൻ
യോഗ്യൻ
എന്നു
എനിക്കു
തോന്നിട്ടില്ല.
ഒരു
വാക്കു
കല്പിച്ചാൽ
എന്റെ
ബാല്യക്കാരന്നു
സൌഖ്യംവരും.
8
ഞാനും
അധികാരത്തിന്നു
കീഴ്പെട്ട
മനുഷ്യൻ;
എന്റെ
കീഴിൽ
പടയാളികൾ
ഉണ്ടു;
ഒരുവനോടു
പോക
എന്നു
പറഞ്ഞാൽ
അവൻ
പോകുന്നു;
മറ്റൊരുവനോടു
വരിക
എന്നു
പറഞ്ഞാൽ
അവൻ
വരുന്നു;
എന്റെ
ദാസനോടു:
ഇതു
ചെയ്ക
എന്നു
പറഞ്ഞാൽ
അവൻ
ചെയ്യുന്നു
എന്നു
പറയിച്ചു.
9
യേശു
അതു
കേട്ടിട്ടു
അവങ്കൽ
ആശ്ചര്യപ്പെട്ടു
തിരിഞ്ഞുനോക്കി,
അനുഗമിക്കുന്ന
കൂട്ടത്തോടു:
“യിസ്രായേലിൽകൂടെ
ഇങ്ങനെയുള്ള
വിശ്വാസം
ഞാൻ
കണ്ടിട്ടില്ല
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു”
എന്നു
പറഞ്ഞു;
10
ശതാധിപൻ
പറഞ്ഞയച്ചിരുന്നവർ
വീട്ടിൽ
മടങ്ങി
വന്നപ്പോൾ
ദാസനെ
സൌഖ്യത്തോടെ
കണ്ടു.
11
പിറ്റെന്നാൾ
അവൻ
നയിൻ
എന്ന
പട്ടണത്തിലേക്കു
പോകുമ്പോൾ
അവന്റെ
ശിഷ്യന്മാരും
വളരെ
പുരുഷാരവും
കൂടെ
പോയി.
12
അവൻ
പട്ടണത്തിന്റെ
വാതിലോടു
അടുത്തപ്പോൾ
മരിച്ചുപോയ
ഒരുത്തനെ
പുറത്തുകൊണ്ടുവരുന്നു;
അവൻ
അമ്മക്കു
ഏകജാതനായ
മകൻ;
അവളോ
വിധവ
ആയിരുന്നു.
പട്ടണത്തിലെ
ഒരു
വലിയ
പുരുഷാരവും
അവളോടുകൂടെ
ഉണ്ടായിരുന്നു.
13
അവളെ
കണ്ടിട്ടു
കർത്താവു
മനസ്സലിഞ്ഞു
അവളോടു:
“കരയേണ്ടാ
”
എന്നു
പറഞ്ഞു;
അവൻ
അടുത്തു
ചെന്നു
മഞ്ചം
തൊട്ടു
ചുമക്കുന്നവർ
നിന്നു.
14
“ബാല്യക്കാരാ
എഴുന്നേൽക്ക
എന്നു
ഞാൻ
നിന്നോടു
പറയുന്നു”
എന്നു
അവൻ
പറഞ്ഞു.
15
മരിച്ചവൻ
എഴുന്നേറ്റു
ഇരുന്നു
സംസാരിപ്പാൻ
തുടങ്ങി;
അവൻ
അവനെ
അമ്മെക്കു
ഏല്പിച്ചുകൊടുത്തു.
16
എല്ലാവർക്കും
ഭയംപിടിച്ചു:
ഒരു
വലിയ
പ്രവാചകൻ
നമ്മുടെ
ഇടയിൽ
എഴുന്നേറ്റിരിക്കുന്നു;
ദൈവം
തന്റെ
ജനത്തെ
സന്ദർശിച്ചിരിക്കുന്നു
എന്നു
പറഞ്ഞു
ദൈവത്തെ
മഹത്വീകരിച്ചു.
17
അവനെക്കുറിച്ചുള്ള
ഈ
ശ്രുതി
യെഹൂദ്യയിൽ
ഒക്കെയും
ചുറ്റുമുള്ള
നാടെങ്ങും
പരന്നു.
18
ഇതു
ഒക്കെയും
യോഹന്നാന്റെ
ശിഷ്യന്മാർ
അവനോടു
അറിയിച്ചു.
19
എന്നാറെ
യോഹന്നാൻ
തന്റെ
ശിഷ്യന്മാരിൽ
രണ്ടുപേരെ
വിളിച്ചു,
കർത്താവിന്റെ
അടുക്കൽ
അയച്ചു:
വരുവാനുള്ളവൻ
നീയോ?
അല്ല,
ഞങ്ങൾ
മറ്റൊരുത്തനെ
കാത്തിരിക്കേണമോ
എന്നു
പറയിച്ചു.
20
ആ
പുരുഷന്മാർ
അവന്റെ
അടുക്കൽ
വന്നു:
വരുവാനുള്ളവൻ
നീയോ?
അല്ല,
ഞങ്ങൾ
മറ്റൊരുത്തനെ
കാത്തിരിക്കേണമോ
എന്നു
ചോദിപ്പാൻ
യോഹന്നാൻസ്നാപകൻ
ഞങ്ങളെ
നിന്റെ
അടുക്കൽ
അയച്ചിരിക്കുന്നു
എന്നു
പറഞ്ഞു.
21
ആ
നാഴികയിൽ
അവൻ
വ്യാധികളും
ദണ്ഡങ്ങളും
ദുരാത്മാക്കളും
പിടിച്ച
പലരെയും
സൌഖ്യമാക്കുകയും
പല
കുരുടന്മാർക്കു
കാഴ്ച
നല്കുകയും
ചെയ്തിട്ടു
അവരോടു:
22
“കുരുടർ
കാണുന്നു;
മുടന്തർ
നടക്കുന്നു;
കുഷ്ഠരോഗികൾ
ശുദ്ധരായിത്തീരുന്നു;
ചെകിടർ
കേൾക്കുന്നു;
മരിച്ചവർ
ഉയിർത്തെഴുന്നേല്ക്കുന്നു;
ദിരദ്രന്മാരോടു
സുവിശേഷം
അറിയിക്കുന്നു
എന്നിങ്ങനെ
നിങ്ങൾ
കാണുകയും
കേൾക്കുകയും
ചെയ്യുന്നതു
യോഹന്നാനെ
ചെന്നു
അറിയിപ്പിൻ.
23
എന്നാൽ
എങ്കൽ
ഇടറിപ്പോകാത്തവൻ
ഭാഗ്യവാൻ”
എന്നു
ഉത്തരം
പറഞ്ഞു.
24
യോഹന്നാന്റെ
ദൂതന്മാർ
പോയശേഷം
അവൻ
പുരുഷാരത്തോടു
യോഹന്നാനെക്കുറിച്ചു
പറഞ്ഞു
തുടങ്ങിയതു:
“നിങ്ങൾ
എന്തു
കാണ്മാൻ
മരുഭൂമിയിലേക്കു
പോയി?
കാറ്റിനാൽ
ഉലയുന്ന
ഓടയോ?
25
അല്ല,
എന്തു
കാണ്മാൻ
പോയി?
മാർദ്ദവവസ്ത്രം
ധരിച്ച
മനുഷ്യനെയോ?
മോടിയുള്ള
വസ്ത്രം
ധരിച്ചു
സുഖഭോഗികളായി
നടക്കുന്നവർ
രാജധാനികളിൽ
അത്രേ.
26
അല്ല,
എന്തു
കാണ്മാൻ
പോയി?
ഒരു
പ്രവാചകനെയൊ?
അതേ,
പ്രവാചകനിലും
മികച്ചവനെ
തന്നേ”
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു:
27
“ഞാൻ
എന്റെ
ദൂതനെ
നിനക്കു
മുമ്പായി
അയക്കുന്നു;
അവൻ
നിന്റെ
മുമ്പിൽ
നിനക്കു
വഴി
ഒരുക്കും”
എന്നു
എഴുതിയിരിക്കുന്നതു
അവനെക്കുറിച്ചാകുന്നു”.
28
സ്ത്രീകളിൽ
നിന്നു
ജനിച്ചവരിൽ
യോഹന്നാനെക്കാൾ
വലിയവൻ
ആരുമില്ല;
ദൈവരാജ്യത്തിൽ
ഏറ്റവും
ചെറിയവനോ
അവനിലും
വലിയവൻ”
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.--
29
എന്നാൽ
ജനം
ഒക്കെയും
ചുങ്കക്കാരും
കേട്ടിട്ടു
യോഹന്നാന്റെ
സ്നാനം
ഏറ്റതിനാൽ
ദൈവത്തെ
നീതീകരിച്ചു.
30
“എങ്കിലും
പരീശന്മാരും
ന്യായശാസ്ത്രിമാരും
അവനാൽ
സ്നാനം
ഏൽക്കാതെ
ദൈവത്തിന്റെ
ആലോചന
തങ്ങൾക്കു
വൃഥാവാക്കിക്കളഞ്ഞു-
31
ഈ
തലമുറയിലെ
മനുഷ്യരെ
ഏതിനോടു
ഉപമിക്കേണ്ടു?
അവർ
ഏതിനോടു
തുല്യം?
32
ഞങ്ങൾ
നിങ്ങൾക്കായി
കുഴലൂതി,
നിങ്ങൾ
നൃത്തം
ചെയ്തില്ല;
ഞങ്ങൾ
നിങ്ങൾക്കായി
വിലാപം
പാടി,
നിങ്ങൾ
കരഞ്ഞില്ല
എന്നു
ചന്തസ്ഥലത്തു
ഇരുന്നു
അന്യോന്യം
വിളിച്ചു
പറയുന്ന
കുട്ടികളോടു
അവർ
തുല്യർ.
33
യോഹന്നാൻസ്നാപകൻ
അപ്പം
തിന്നാതെയും
വീഞ്ഞു
കുടിക്കാതെയും
വന്നിരിക്കുന്നു;
അവന്നു
ഭൂതം
ഉണ്ടു
എന്നു
നിങ്ങൾ
പറയുന്നു.
34
മനുഷ്യപുത്രൻ
തിന്നും
കുടിച്ചുംകൊണ്ടു
വന്നിരിക്കുന്നു;
തിന്നിയും
കുടിയനും
ആയ
മനുഷ്യൻ
ചുങ്കക്കാരുടെയും
പാപികളുടെയും
സ്നേഹിതൻ
എന്നു
നിങ്ങൾ
പറയുന്നു.
35
ജ്ഞാനമോ
തന്റെ
എല്ലാ
മക്കളാലും
നീതീകരിക്കപ്പെട്ടിരിക്കുന്നു.
36
പരീശന്മാരിൽ
ഒരുത്തൻ
തന്നോടുകൂടെ
ഭക്ഷണം
കഴിപ്പാൻ
അവനെ
ക്ഷണിച്ചു;
അവൻ
പരീശന്റെ
വീട്ടിൽ
ചെന്നു
ഭക്ഷണത്തിന്നിരുന്നു.
37
ആ
പട്ടണത്തിൽ
പാപിയായ
ഒരു
സ്ത്രീ,
അവൻ
പരീശന്റെ
വീട്ടിൽ
ഭക്ഷണത്തിന്നിരിക്കുന്നതു
അറിഞ്ഞു
ഒരു
വെൺകൽഭരണി
പരിമളതൈലം
കൊണ്ടുവന്നു,
38
പുറകിൽ
അവന്റെ
കാൽക്കൽ
കരഞ്ഞുകൊണ്ടു
നിന്നു
കണ്ണിനീർകൊണ്ടു
അവന്റെ
കാൽ
നനെച്ചുതുടങ്ങി;
തലമുടികൊണ്ടു
തുടെച്ചു
കാൽ
ചുംബിച്ചു
തൈലം
പൂശി.
39
അവനെ
ക്ഷണിച്ച
പരീശൻ
അതു
കണ്ടിട്ടു:
ഇവൻ
പ്രവാചകൻ
ആയിരുന്നു
എങ്കിൽ,
തന്നെ
തൊടുന്ന
സ്ത്രീ
ആരെന്നും
എങ്ങനെയുള്ളവൾ
എന്നും
അറിയുമായിരുന്നു;
അവൾ
പാപിയല്ലോ
എന്നു
ഉള്ളിൽ
പറഞ്ഞു
40
“ശിമോനേ,
നിന്നോടു
ഒന്നു
പറവാനുണ്ടു”
എന്നു
യേശു
പറഞ്ഞതിന്നു:
ഗുരോ,
പറഞ്ഞാലും
എന്നു
അവൻ
പറഞ്ഞു.
41
കടം
കൊടുക്കുന്ന
ഒരുത്തന്നു
രണ്ടു
കടക്കാർ
ഉണ്ടായിരുന്നു;
ഒരുത്തൻ
അഞ്ഞൂറു
വെള്ളിക്കാശും
മറ്റവൻ
അമ്പതു
വെള്ളിക്കാശും
കൊടുപ്പാനുണ്ടായിരുന്നു.
42
വീട്ടുവാൻ
അവർക്കു
വക
ഇല്ലായ്കയാൽ
അവൻ
ഇരുവർക്കും
ഇളെച്ചുകൊടുത്തു;
എന്നാൽ
അവരിൽ
ആർ
അവനെ
അധികം
സ്നേഹിക്കും?
43
അധികം
ഇളെച്ചുകിട്ടിയവൻ
എന്നു
ഞാൻ
ഊഹിക്കുന്നു
എന്നു
ശിമോൻ
പറഞ്ഞു.
അവൻ
അവനോടു:
“നീ
വിധിച്ചതു
ശരി”
എന്നു
പറഞ്ഞു.
44
സ്ത്രിയുടെ
നേരെ
തരിഞ്ഞു
ശിമോനോടു
പറഞ്ഞതു:
“ഈ
സ്ത്രീയെ
കാണുന്നുവോ?
ഞാൻ
നിന്റെ
വീട്ടിൽ
വന്നു,
നീ
എന്റെ
കാലിന്നു
വെള്ളം
തന്നില്ല;
ഇവളോ
കണ്ണുനീർകൊണ്ടു
എന്റെ
കാൽ
നനെച്ചു
തലമുടികൊണ്ടു
തുടെച്ചു.
45
നീ
എനിക്കു
ചുംബനം
തന്നില്ല;
ഇവളോ
ഞാൻ
അകത്തു
വന്നതു
മുതൽ
ഇടവിടാതെ
എന്റെ
കാൽ
ചുംബിച്ചു.
46
നീ
എന്റെ
തലയിൽ
തൈലം
പൂശിയില്ല;
ഇവളോ
പരിമള
തൈലംകൊണ്ടു
എന്റെ
കാൽ
പൂശി.
47
ആകയാൽ
ഇവളുടെ
അനേകമായ
പാപങ്ങൾ
മോചിച്ചിരിക്കുന്നു
എന്നു
ഞാൻ
നിന്നോടു
പറയുന്നു;
അവൾ
വളരെ
സ്നേഹിച്ചുവല്ലോ;
അല്പം
മോചിച്ചുകിട്ടിയവൻ
അല്പം
സ്നേഹിക്കുന്നു”.
48
പിന്നെ
അവൻ
അവളോടു:
“നിന്റെ
പാപങ്ങൾ
മോചിച്ചു
തിന്നിരിക്കുന്നു”
എന്നു
പറഞ്ഞു.
49
അവനോടു
കൂടെ
പന്തിയിൽ
ഇരുന്നവർ:
പാപമോചനവും
കൊടുക്കുന്ന
ഇവൻ
ആർ
എന്നു
തമ്മിൽ
പറഞ്ഞുതുടങ്ങി.
50
അവനോ
സ്ത്രീയോടു:
“നിന്റെ
വിശ്വാസം
നിന്നെ
രക്ഷിച്ചിരിക്കുന്നു;
സമാധാനത്തോടെ
പോക”
എന്നു
പറഞ്ഞു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References