സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മത്തായി 15:12
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
Notes
No Verse Added
History
മത്തായി 15:12 (08 04 pm)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മത്തായി 15:12
1
അനന്തരം
യെരൂശലേമിൽനിന്നു
പരീശന്മാരും
ശാസ്ത്രിമാരും
യേശുവിന്റെ
അടുക്കൽ
വന്നു:
2
നിന്റെ
ശിഷ്യന്മാർ
പൂർവ്വന്മാരുടെ
സമ്പ്രദായം
ലംഘിക്കുന്നതു
എന്തു?
അവർ
ഭക്ഷിക്കുമ്പോൾ
കൈ
കഴുകുന്നില്ലല്ലോ
എന്നു
പറഞ്ഞു
3
അവൻ
അവരോടു
ഉത്തരം
പറഞ്ഞതു:
“നിങ്ങളുടെ
സമ്പ്രദായംകൊണ്ടു
നിങ്ങൾ
ദൈവകല്പന
ലംഘിക്കുന്നതു
എന്തു?
4
അപ്പനെയും
അമ്മയെയും
ബഹുമാനിക്ക
എന്നും
അപ്പനെയോ
അമ്മയെയോ
ദുഷിക്കുന്നവൻ
മരിക്കേണം
എന്നും
ദൈവം
കല്പിച്ചുവല്ലോ.
5
നിങ്ങളോ
ഒരുത്തൻ
അപ്പനോടു
എങ്കിലും
അമ്മയോടു
എങ്കിലും:
നിനക്കു
എന്നാൽ
ഉപകാരമായി
വരേണ്ടതു
വഴിപാടു
എന്നു
പറഞ്ഞാൽ
6
അവൻ
അപ്പനെ
ബഹുമാനിക്കേണ്ടാ
എന്നു
പറയുന്നു;
ഇങ്ങനെ
നിങ്ങളുടെ
സമ്പ്രദായത്താൽ
നിങ്ങൾ
ദൈവവചനത്തെ
ദുർബ്ബലമാക്കിയിരിക്കുന്നു.
7
കപടഭക്തിക്കാരേ,
നിങ്ങളെക്കുറിച്ചു
യെശയ്യാവു:
8
“ഈ
ജനം
അധരം
കൊണ്ടു
എന്നെ
ബഹുമാനിക്കുന്നു;
എങ്കിലും
അവരുടെ
ഹൃദയം
എന്നെ
വിട്ടു
അകന്നിരിക്കുന്നു.
9
മാനുഷകല്പനകളായ
ഉപദേശങ്ങളെ
അവർ
പഠിപ്പിക്കുന്നതുകൊണ്ടു
എന്നെ
വ്യർത്ഥമായി
ഭജിക്കുന്നു”
എന്നിങ്ങനെ
പ്രവചിച്ചതു
ഒത്തിരിക്കുന്നു.
10
പിന്നെ
അവൻ
പുരുഷാരത്തെ
അരികെ
വിളിച്ചു
അവരോടു
പറഞ്ഞതു:
“കേട്ടു
ഗ്രഹിച്ചു
കൊൾവിൻ.
11
മനുഷ്യന്നു
അശുദ്ധിവരുത്തുന്നതു
വായിക്കകത്തു
ചെല്ലുന്നതു
അല്ല,
വായിൽ
നിന്നു
പുറപ്പെടുന്നതത്രേ;
അതു
മനുഷ്യനെ
അശുദ്ധമാക്കുന്നു.”
12
അപ്പോൾ
ശിഷ്യന്മാർ
അടുക്കെ
വന്നു:
പരീശന്മാർ
ഈ
വാക്കു
കേട്ടു
ഇടറിപ്പോയി
എന്നു
അറിയുന്നുവോ
എന്നു
ചോദിച്ചു.
13
അതിന്നു
അവൻ:
“സ്വർഗ്ഗസ്ഥനായ
എന്റെ
പിതാവു
നട്ടിട്ടില്ലാത്ത
തൈ
ഒക്കെയും
വേരോടെ
പറിഞ്ഞുപോകും.
14
അവരെ
വിടുവിൻ;
അവർ
കുരുടന്മാരായ
വഴികാട്ടികൾ
അത്രേ;
കുരുടൻ
കുരുടനെ
വഴിനടത്തിയാൽ
ഇരുവരും
കുഴിയിൽ
വീഴും
എന്നു
ഉത്തരം
പറഞ്ഞു.
15
പത്രൊസ്
അവനോടു:
ആ
ഉപമ
ഞങ്ങൾക്കു
തെളിയിച്ചുതരേണം
എന്നു
പറഞ്ഞു.
16
അതിന്നു
അവൻ
പറഞ്ഞതു:
“നിങ്ങളും
ഇന്നുവരെ
ബോധമില്ലാത്തവരോ?
17
വായിക്കകത്തു
കടക്കുന്നതു
എല്ലാം
വയറ്റിൽ
ചെന്നിട്ടു
മറപ്പുരയിൽ
പോകുന്നു
എന്നു
ഗ്രഹിക്കുന്നില്ലയോ?
18
വായിൽ
നിന്നു
പുറപ്പെടുന്നതോ
ഹൃദയത്തിൽനിന്നു
വരുന്നു;
അതു
മനുഷ്യനെ
അശുദ്ധമാക്കുന്നു.
19
എങ്ങനെയെന്നാൽ
ദുശ്ചിന്ത,
കുലപാതകം,
വ്യഭിചാരം,
പരസംഗം,
മോഷണം,
കള്ളസാക്ഷ്യം,
ദൂഷണം
എന്നിവ
ഹൃദയത്തിൽ
നിന്നു
പുറപ്പെട്ടുവരുന്നു.
20
മനുഷ്യനെ
അശുദ്ധമാക്കുന്നതു
ഇതത്രേ;
കഴുകാത്ത
കൈകൊണ്ടു
ഭക്ഷിക്കുന്നതോ
മനുഷ്യനെ
അശുദ്ധമാക്കുന്നില്ല.”
21
യേശു
അവിടം
വിട്ടു,
സോർ
സീദോൻ
എന്ന
പ്രദേശങ്ങളിലേക്കു
വാങ്ങിപ്പോയി.
22
ആ
ദേശത്തുനിന്നു
ഒരു
കനാന്യസ്ത്രീ
വന്നു,
അവനോടു:
കർത്താവേ,
ദാവീദ്പുത്രാ,
എന്നോടു
കരുണ
തോന്നേണമേ;
എന്റെ
മകൾക്കു
ഭൂതോപദ്രവം
കഠിനമായിരിക്കുന്നു
എന്നു
നിലവിളിച്ചു
പറഞ്ഞു.
23
അവൻ
അവളോടു
ഒരു
വാക്കും
ഉത്തരം
പറഞ്ഞില്ല;
അവന്റെ
ശിഷ്യന്മാർ
അടുക്കെ,
വന്നു:
അവൾ
നമ്മുടെ
പിന്നാലെ
നിലവിളിച്ചുകൊണ്ടു
വരുന്നു;
അവളെ
പറഞ്ഞയക്കേണമേ
എന്നു
അവനോടു
അപേക്ഷിച്ചു.
24
അതിന്നു
അവൻ:
“യിസ്രായേൽ
ഗൃഹത്തിലെ
കാണാതെപോയ
ആടുകളുടെ
അടുക്കലേക്കല്ലാതെ
എന്നെ
അയച്ചിട്ടില്ല”
എന്നു
ഉത്തരം
പറഞ്ഞു.
25
എന്നാൽ
അവൾ
വന്നു:
കർത്താവേ,
എന്നെ
സഹായിക്കേണമേ
എന്നു
പറഞ്ഞു
അവനെ
നമസ്കരിച്ചു.
26
അവനോ:
“മക്കളുടെ
അപ്പം
എടുത്തു
നായകൂട്ടികൾക്കു
ഇട്ടുകൊടുക്കുന്നതു
നന്നല്ല”
എന്നു
ഉത്തരം
പറഞ്ഞു.
27
അതിന്നു
അവൾ:
അതേ,
കർത്താവേ,
നായക്കുട്ടികളും
ഉടയവരുടെ
മേശയിൽ
നിന്നു
വീഴുന്ന
നുറുക്കുകൾ
തിന്നുന്നുണ്ടല്ലോ
എന്നു
പറഞ്ഞു.
28
യേശു
അവളോടു:
“സ്ത്രീയേ,
നിന്റെ
വിശ്വാസം
വലിയതു;
നിന്റെ
ഇഷ്ടംപോലെ
നിനക്കു
ഭവിക്കട്ടെ”
എന്നു
ഉത്തരം
പറഞ്ഞു.
ആ
നാഴികമുതൽ
അവളുടെ
മകൾക്കു
സൌഖ്യം
വന്നു.
29
യേശു
അവിടെ
നിന്നു
യാത്രയായി
ഗലീലക്കടലരികെ
ചെന്നു
മലയിൽ
കയറി
അവിടെ
ഇരുന്നു.
30
വളരെ
പുരുഷാരം
മുടന്തർ,
കുരുടർ,
ഊമർ,
കൂനർ
മുതലായ
പലരെയും
അവന്റെ
അടുക്കൽ
കൊണ്ടുവന്നു
അവന്റെ
കാൽക്കൽ
വെച്ചു;
അവൻ
അവരെ
സൌഖ്യമാക്കി;
31
ഊമർ
സംസാരിക്കുന്നതും
കൂനർ
സൌഖ്യമാകുന്നതും
മുടന്തർ
നടക്കുന്നതും
കുരുടർ
കാണുന്നതും
പുരുഷാരം
കണ്ടിട്ടു
ആശ്ചര്യപ്പെട്ടു,
യിസ്രായേലിന്റെ
ദൈവത്തെ
മഹത്വപ്പെടുത്തി.
32
എന്നാൽ
യേശു
തന്റെ
ശിഷ്യന്മാരെ
അടുക്കെവിളിച്ചു:
“ഈ
പുരുഷാരം
ഇപ്പോൾ
മൂന്നു
നാളായി
എന്നോടുകൂടെ
പാർക്കുന്നു;
അവർക്കു
ഭക്ഷിപ്പാൻ
ഒന്നും
ഇല്ലായ്കകൊണ്ടു
അവരെക്കുറിച്ചു
എനിക്കു
മനസ്സലിവു
തോന്നുന്നു;
അവരെ
പട്ടിണിയായി
വിട്ടയപ്പാൻ
മനസ്സുമില്ല;
അവർ
വഴിയിൽവെച്ചു
തളർന്നുപോയേക്കും”
എന്നു
പറഞ്ഞു.
33
ശിഷ്യന്മാർ
അവനോടു:
ഇത്ര
വലിയ
പുരുഷാരത്തിന്നു
തൃപ്തിവരുത്തുവാൻ
മതിയായ
അപ്പം
ഈ
കാട്ടിൽ
നമുക്കു
എവിടെ
നിന്നു
എന്നു
പറഞ്ഞു.
34
“നിങ്ങളുടെ
പക്കൽ
എത്ര
അപ്പം
ഉണ്ടു”
എന്നു
യേശു
ചോദിച്ചു;
ഏഴു;
കുറെ
ചെറുമീനും
ഉണ്ടു
എന്നു
അവർ
പറഞ്ഞു.
35
അവൻ
പുരുഷാരത്തോടു
നിലത്തു
ഇരിപ്പാൻ
കല്പിച്ചു,
36
ആ
ഏഴു
അപ്പവും
മീനും
എടുത്തു
വാഴ്ത്തി
നുറുക്കി
ശിഷ്യന്മാരുടെ
പക്കലും
ശിഷ്യന്മാർ
പുരുഷാരത്തിന്നും
കൊടുത്തു.
37
എല്ലാവരും
തിന്നു
തൃപ്തരായി;
ശേഷിച്ച
കഷണം
അവർ
ഏഴു
വട്ടി
നിറെച്ചെടുത്തു.
38
തിന്നവരോ
സ്ത്രീകളെയും
പൈതങ്ങളെയും
കൂടാതെ
നാലായിരം
പുരുഷന്മാർ
ആയിരുന്നു.
39
പിന്നെ
പുരുഷാരത്തെ
പറഞ്ഞയച്ചിട്ടു
പടകിൽ
കയറി
മഗദാദേശത്തു
എത്തി.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References