സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സങ്കീർത്തനങ്ങൾ 107:13
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
Notes
No Verse Added
History
സങ്കീർത്തനങ്ങൾ 107:13 (06 12 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സങ്കീർത്തനങ്ങൾ 107:13
1
യഹോവെക്കു
സ്തോത്രം
ചെയ്‍വിൻ;
അവൻ
നല്ലവനല്ലോ
അവന്റെ
ദയ
എന്നേക്കുമുള്ളതു!
2
യഹോവ
വൈരിയുടെ
കയ്യിൽനിന്നു
വീണ്ടെടുക്കയും
കിഴക്കും
പടിഞ്ഞാറും
വടക്കും
കടലിലും
ഉള്ള
3
ദേശങ്ങളിൽനിന്നു
കൂട്ടിച്ചേർക്കയും
ചെയ്തവരായ
അവന്റെ
വിമുക്തന്മാർ
അങ്ങനെ
പറയട്ടെ.
4
അവർ
മരുഭൂമിയിൽ
ജനസഞ്ചാരമില്ലാത്ത
വഴിയിൽ
ഉഴന്നുനടന്നു;
പാർപ്പാൻ
ഒരു
പട്ടണവും
അവർ
കണ്ടെത്തിയില്ല.
5
അവർ
വിശന്നും
ദാഹിച്ചും
ഇരുന്നു;
അവരുടെ
പ്രാണൻ
അവരുടെ
ഉള്ളിൽ
തളർന്നു.
6
അവർ
തങ്ങളുടെ
കഷ്ടതയിൽ
യഹോവയോടു
നിലവിളിച്ചു;
അവൻ
അവരെ
അവരുടെ
ഞെരുക്കങ്ങളിൽ
നിന്നു
വിടുവിച്ചു.
7
അവർ
പാർപ്പാൻ
തക്ക
പട്ടണത്തിൽ
ചെല്ലേണ്ടതിന്നു
അവൻ
അവരെ
ചൊവ്വെയുള്ള
വഴിയിൽ
നടത്തി.
8
അവർ
യഹോവയെ
അവന്റെ
നന്മയെ
ചൊല്ലിയും
മനുഷ്യപുത്രന്മാരിൽ
ചെയ്ത
അത്ഭുതങ്ങളെ
ചൊല്ലിയും
സ്തുതിക്കട്ടെ.
9
അവൻ
ആർത്തിയുള്ളവന്നു
തൃപ്തിവരുത്തുകയും
വിശപ്പുള്ളവനെ
നന്മകൊണ്ടു
നിറെക്കുകയും
ചെയ്യുന്നു.
10
ദൈവത്തിന്റെ
വചനങ്ങളോടു
മത്സരിക്കയും
അത്യുന്നതന്റെ
ആലോചനയെ
നിരസിക്കയും
ചെയ്തിട്ടു
ഇരുളിലും
അന്ധതമസ്സിലും
ഇരുന്നു
11
അരിഷ്ടതയാലും
ഇരുമ്പുചങ്ങലയാലും
ബന്ധിക്കപ്പെട്ടവർ
-
12
അവരുടെ
ഹൃദയത്തെ
അവൻ
കഷ്ടതകൊണ്ടു
താഴ്ത്തി;
അവർ
ഇടറിവീണു;
സഹായിപ്പാൻ
ആരുമുണ്ടായിരുന്നില്ല.
13
അവർ
തങ്ങളുടെ
കഷ്ടതയിൽ
യഹോവയോടു
നിലവിളിച്ചു;
അവൻ
അവരുടെ
ഞെരുക്കങ്ങളിൽനിന്നു
അവരെ
രക്ഷിച്ചു.
14
അവൻ
അവരെ
ഇരുട്ടിൽനിന്നും
അന്ധതമസ്സിൽനിന്നും
പുറപ്പെടുവിച്ചു;
അവരുടെ
ബന്ധനങ്ങളെ
അറുത്തുകളഞ്ഞു.
15
അവർ
യഹോവയെ,
അവന്റെ
നന്മയെ
ചൊല്ലിയും
മനുഷ്യപുത്രന്മാരിൽ
ചെയ്ത
അത്ഭുതങ്ങളെ
ചൊല്ലിയും
സ്തുതിക്കട്ടെ.
16
അവൻ
താമ്രകതകുകളെ
തകർത്തു,
ഇരിമ്പോടാമ്പലുകളെ
മുറിച്ചുകളഞ്ഞിരിക്കുന്നു.
17
ഭോഷന്മാർ
തങ്ങളുടെ
ലംഘനങ്ങൾ
ഹേതുവായും
തങ്ങളുടെ
അകൃത്യങ്ങൾനിമിത്തവും
കഷ്ടപ്പെട്ടു.
18
അവർക്കു
സകലവിധ
ഭക്ഷണത്തോടും
വെറുപ്പുതോന്നി;
അവർ
മരണവാതിലുകളോടു
സമീപിച്ചിരുന്നു.
19
അവർ
തങ്ങളുടെ
കഷ്ടതയിൽ
യഹോവയോടു
നിലവിളിച്ചു;
അവൻ
അവരെ
അവരുടെ
ഞെരുക്കങ്ങളിൽനിന്നു
രക്ഷിച്ചു.
20
അവൻ
തന്റെ
വചനത്തെ
അയച്ചു
അവരെ
സൌഖ്യമാക്കി;
അവരുടെ
കുഴികളിൽനിന്നു
അവരെ
വിടുവിച്ചു.
21
അവർ
യഹോവയെ
അവന്റെ
നന്മയെചൊല്ലിയും
മനുഷ്യപുത്രന്മാരിൽ
ചെയ്ത
അത്ഭുതങ്ങളെ
ചൊല്ലിയും
സ്തുതിക്കട്ടെ.
22
അവർ
സ്തോത്രയാഗങ്ങളെ
കഴിക്കയും
സംഗീതത്തോടുകൂടെ
അവന്റെ
പ്രവൃത്തികളെ
വർണ്ണിക്കയും
ചെയ്യട്ടെ.
23
കപ്പൽ
കയറി
സമുദ്രത്തിൽ
ഓടിയവർ,
പെരുവെള്ളങ്ങളിൽ
വ്യാപാരം
ചെയ്തവർ,
24
അവർ
യഹോവയുടെ
പ്രവൃത്തികളെയും
ആഴിയിൽ
അവന്റെ
അത്ഭുതങ്ങളെയും
കണ്ടു.
25
അവൻ
കല്പിച്ചു
കൊടുങ്കാറ്റു
അടിപ്പിച്ചു,
അതു
അതിലെ
തിരകളെ
പൊങ്ങുമാറാക്കി.
26
അവർ
ആകാശത്തിലേക്കു
ഉയർന്നു,
വീണ്ടും
ആഴത്തിലേക്കു
താണു,
അവരുടെ
പ്രാണൻ
കഷ്ടത്താൽ
ഉരുകിപ്പോയി.
27
അവർ
മത്തനെപ്പോലെ
തുള്ളി
ചാഞ്ചാടിനടന്നു;
അവരുടെ
ബുദ്ധി
പൊയ്പോയിരുന്നു.
28
അവർ
തങ്ങളുടെ
കഷ്ടതയിൽ
യഹോവയോടു
നിലവിളിച്ചു;
അവൻ
അവരെ
അവരുടെ
ഞെരുക്കങ്ങളിൽ
നിന്നു
വിടുവിച്ചു.
29
അവൻ
കൊടുങ്കാറ്റിനെ
ശാന്തമാക്കി;
തിരമാലകൾ
അടങ്ങി.
30
ശാന്തത
വന്നതുകൊണ്ടു
അവർ
സന്തോഷിച്ചു;
അവർ
ആഗ്രഹിച്ച
തുറമുഖത്തു
അവൻ
അവരെ
എത്തിച്ചു.
31
അവർ
യഹോവയെ
അവന്റെ
നന്മയെ
ചൊല്ലിയും
മനുഷ്യപുത്രന്മാരിൽ
ചെയ്ത
അത്ഭുതങ്ങളെ
ചൊല്ലിയും
സ്തുതിക്കട്ടെ.
32
അവർ
ജനത്തിന്റെ
സഭയിൽ
അവനെ
പുകഴ്ത്തുകയും
മൂപ്പന്മാരുടെ
സംഘത്തിൽ
അവനെ
സ്തുതിക്കയും
ചെയ്യട്ടേ.
33
നിവാസികളുടെ
ദുഷ്ടതനിമിത്തം
അവൻ
നദികളെ
മരുഭൂമിയും
34
നീരുറവുകളെ
വരണ്ട
നിലവും
ഫലപ്രദമായ
ഭൂമിയെ
ഉവർന്നിലവും
ആക്കി.
35
അവൻ
മരുഭൂമിയെ
ജലതടാകവും
വരണ്ട
നിലത്തെ
നീരുറവുകളും
ആക്കി.
36
വിശന്നവരെ
അവൻ
അവിടെ
പാർപ്പിച്ചു;
അവർ
പാർപ്പാൻ
പട്ടണം
ഉണ്ടാക്കുകയും
നിലം
വിതെക്കയും
37
മുന്തിരിത്തോട്ടം
നട്ടുണ്ടാക്കുകയും
നമൃദ്ധിയായി
ഫലങ്ങളെ
അനുഭവിക്കയും
ചെയ്തു.
38
അവൻ
അനുഗ്രഹിച്ചിട്ടു
അവർ
അത്യന്തം
പെരുകി;
അവരുടെ
കന്നുകാലികൾ
കുറഞ്ഞുപോകുവാൻ
അവൻ
ഇടവരുത്തിയില്ല.
39
പീഡനവും
കഷ്ടതയും
സങ്കടവും
ഹേതുവായി
അവർ
പിന്നെയും
കുറഞ്ഞു
താണുപോയി.
40
അവൻ
പ്രഭുക്കന്മാരുടെമേൽ
നിന്ദപകരുകയും
വഴിയില്ലാത്ത
ശൂന്യപ്രദേശത്തു
അവരെ
ഉഴലുമാറാക്കുകയും
ചെയ്യുന്നു.
41
അവൻ
ദരിദ്രനെ
പീഡയിൽനിന്നു
ഉയർത്തി
അവന്റെ
കുലങ്ങളെ
ആട്ടിൻ
കൂട്ടംപോലെ
ആക്കി.
42
നേരുള്ളവർ
ഇതു
കണ്ടു
സന്തോഷിക്കും;
നീതികെട്ടവർ
ഒക്കെയും
വായ്പൊത്തും.
43
ജ്ഞാനമുള്ളവർ
ഇവയെ
ശ്രദ്ധിക്കും;
അവർ
യഹോവയുടെ
കൃപകളെ
ചിന്തിക്കും.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References