സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ലൂക്കോസ് 12:7
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
Notes
No Verse Added
History
ലൂക്കോസ് 12:7 (04 25 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ലൂക്കോസ് 12:7
1
അതിന്നിടെ
പുരുഷാരം
തമ്മിൽ
ചവിട്ടുവാൻ
തക്കവണ്ണം
ആയിരം
ആയിരമായി
തിങ്ങിക്കൂടിയപ്പോൾ
അവൻ
ആദ്യം
ശിഷ്യന്മാരോടു
പറഞ്ഞുതുടങ്ങിതു:
“പരീശന്മാരുടെ
പുളിച്ചമാവായ
കപടഭക്തി
സൂക്ഷിച്ചുകൊൾവിൻ.
2
മൂടിവെച്ചതു
ഒന്നും
വെളിച്ചത്തു
വരാതെയും
ഗൂഢമായതു
ഒന്നും
അറിയാതെയും
ഇരിക്കയില്ല.
3
ആകയാൽ
നിങ്ങൾ
ഇരുട്ടത്തു
പറഞ്ഞതു
എല്ലാം
വെളിച്ചത്തു
കേൾക്കും;
അറകളിൽ
വെച്ചു
ചെവിയിൽ
മന്ത്രിച്ചതു
പുരമുകളിൽ
ഘോഷിക്കും.
4
എന്നാൽ
എന്റെ
സ്നേഹിതന്മാരായ
നിങ്ങളോടു
ഞാൻ
പറയുന്നതു:
“ദേഹത്തെ
കൊന്നിട്ടു
പിന്നെ
അധികമായി
ഒന്നും
ചെയ്‍വാൻ
കഴിയാത്തവരെ
ഭയപ്പെടേണ്ടാ.
5
ആരെ
ഭയപ്പെടേണം
എന്നു
ഞാൻ
നിങ്ങൾക്കു
കാണിച്ചുതരാം.
കൊന്നിട്ടു
നരകത്തിൽ
തള്ളിക്കളവാൻ
അധികാരമുള്ളവനെ
ഭയപ്പെടുവിൻ:
അതേ,
അവനെ
ഭയപ്പെടുവിൻ
”
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.
6
രണ്ടു
കാശിന്നു
അഞ്ചു
കുരികിലിനെ
വില്ക്കുന്നില്ലയോ?
അവയിൽ
ഒന്നിനെപ്പോലും
ദൈവം
മറന്നുപോകുന്നില്ല.
7
നിങ്ങളുടെ
തലയിലെ
മുടിപോലും
എല്ലാം
എണ്ണിയിരിക്കുന്നു;
ആകയാൽ
ഭയപ്പെടേണ്ടാ;
ഏറിയ
കുരികിലിനെക്കാളും
നിങ്ങൾ
വിശേഷതയുള്ളവർ.
8
മനുഷ്യരുടെ
മുമ്പിൽ
ആരെങ്കിലും
എന്നെ
ഏറ്റുപറഞ്ഞാൽ
അവനെ
മനുഷ്യപുത്രനും
ദൈവദൂതന്മാരുടെ
മുമ്പാകെ
ഏറ്റുപറയും.
9
മനുഷ്യരുടെ
മുമ്പിൽ
എന്നെ
തള്ളിപ്പറയുന്നവനെ
ദൈവദൂതന്മാരുടെ
മുമ്പിൽ
തള്ളിപ്പറയും.
10
മനുഷ്യപുത്രന്റെ
നേരെ
ഒരു
വാക്കു
പറയുന്ന
ഏവനോടും
ക്ഷമിക്കും;
പരിശുദ്ധാത്മാവിന്റെ
നേരെ
ദൂഷണം
പറയുന്നവനോടോ
ക്ഷമിക്കയില്ല
”
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.
11
എന്നാൽ
നിങ്ങളെ
പള്ളികൾക്കും
കോയ്മകൾക്കും
അധികാരങ്ങൾക്കും
മുമ്പിൽ
കൊണ്ടുപോകുമ്പോൾ
എങ്ങനെയോ
എന്തോ
പ്രതിവാദിക്കേണ്ടു?
എന്തു
പറയേണ്ടു
എന്നു
വിചാരിപ്പെടേണ്ടാ;
12
പറയേണ്ടതു
പരിശുദ്ധാത്മാവു
ആ
നാഴികയിൽ
തന്നേ
നിങ്ങളെ
പഠിപ്പിക്കും.
13
പുരുഷാരത്തിൽ
ഒരുത്തൻ
അവനോടു:
ഗുരോ,
ഞാനുമായി
അവകാശം
പകുതിചെയ്‍വാൻ
എന്റെ
സഹോദരനോടു
കല്പിച്ചാലും
എന്നു
പറഞ്ഞു.
14
അവനോടു
അവൻ:
“മനുഷ്യാ,
എന്നെ
നിങ്ങൾക്കു
ന്യായകർത്താവോ
പങ്കിടുന്നവനോ
ആക്കിയതു
ആർ
”
എന്നു
ചോദിച്ചു.
15
പിന്നെ
അവരോടു:
“സകലദ്രവ്യാഗ്രഹവും
സൂക്ഷിച്ചു
ഒഴിഞ്ഞുകൊൾവിൻ;
ഒരുത്തന്നു
സമൃദ്ധിഉണ്ടായാലും
അവന്റെ
വസ്തുവകയല്ല
അവന്റെ
ജീവന്നു
ആധാരമായിരിക്കുന്നതു”
എന്നു
പറഞ്ഞു.
16
ഒരുപമയും
അവരോടു
പറഞ്ഞതു:
“ധനവാനായോരു
മനുഷ്യന്റെ
ഭൂമി
നന്നായി
വിളഞ്ഞു.
17
അപ്പോൾ
അവൻ:
ഞാൻ
എന്തു
ചെയ്യേണ്ടു?
എന്റെ
വിളവു
കൂട്ടിവെപ്പാൻ
സ്ഥലം
പോരാ
എന്നു
ഉള്ളിൽ
വിചാരിച്ചു.
18
പിന്നെ
അവൻ
പറഞ്ഞതു:
ഞാൻ
ഇതു
ചെയ്യും;
എന്റെ
കളപ്പുരകളെ
പൊളിച്ചു
അധികം
വലിയവ
പണിതു
എന്റെ
വിളവും
വസ്തുവകയും
എല്ലാം
അതിൽ
കൂട്ടിവെക്കും.
19
എന്നിട്ടു
എന്നോടുതന്നേ;
നിനക്കു
ഏറിയ
ആണ്ടുകൾക്കു
മതിയായ
അനവധി
വസ്തുവക
സ്വരൂപിച്ചുവെച്ചിരിക്കുന്നു;
ആശ്വസിക്ക,
തിന്നുക,
കുടിക്ക,
ആനന്ദിക്ക
എന്നു
പറയും.
ദൈവമോ
അവനോടു:
20
മൂഢാ,
ഈ
രാത്രിയിൽ
നിന്റെ
പ്രാണനെ
നിന്നോടു
ചോദിക്കും.
പിന്നെ
നീ
ഒരുക്കിവെച്ചതു
ആർക്കാകും
എന്നു
പറഞ്ഞു.
21
ദൈവവിഷയമായി
സമ്പന്നനാകാതെ
തനിക്കു
തന്നേ
നിക്ഷേപിക്കുന്നവന്റെ
കാര്യം
ഇങ്ങനെ
ആകുന്നു.
22
അവൻ
തന്റെ
ശിഷ്യന്മാരോടു
പറഞ്ഞതു:
“ആകയാൽ
എന്തു
തിന്നും
എന്നു
ജീവന്നായിക്കൊണ്ടും
എന്തു
ഉടുക്കും
എന്നു
ശരീരത്തിന്നായിക്കൊണ്ടും
വിചാരപ്പെടരുതു”
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.
23
ആഹാരത്തെക്കാൾ
ജീവനും
ഉടുപ്പിനെക്കാൾ
ശരീരവും
വലുതല്ലോ.
24
കാക്കയെ
നോക്കുവിൻ;
അതു
വിതെക്കുന്നില്ല,
കൊയ്യുന്നില്ല,
അതിന്നു
പാണ്ടികശാലയും
കളപ്പുരയും
ഇല്ല;
എങ്കിലും
ദൈവം
അതിനെ
പുലർത്തുന്നു.
പറവജാതിയെക്കാൾ
നിങ്ങൾ
എത്ര
വിശേഷമുള്ളവർ!
25
പിന്നെ
വിചാരപ്പെടുന്നതിനാൽ
തന്റെ
നീളത്തിൽ
ഒരു
മുഴം
കൂട്ടുവാൻ
നിങ്ങളിൽ
ആർക്കു
കഴിയും?
26
ആകയാൽ
ഏറ്റവും
ചെറിയതിന്നുപോലും
നിങ്ങൾ
പോരാത്തവർ
എങ്കിൽ
ശേഷമുള്ളതിനെക്കുറിച്ചു
വിചാരപ്പെടുന്നതു
എന്തു?
27
താമര
എങ്ങനെ
വളരുന്നു
എന്നു
വിചാരിപ്പിൻ;
അവ
അദ്ധ്വാനിക്കുന്നില്ല
നൂൽക്കുന്നതുമില്ല;
എന്നാൽ
ശലോമോൻ
പോലും
തന്റെ
സകല
മഹത്വത്തിലും
ഇവയിൽ
ഒന്നിനോളം
ചമഞ്ഞിരുന്നില്ല
”
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.
28
ഇന്നുള്ളതും
നാളെ
അടുപ്പിൽ
ഇടുന്നതുമായ
വയലിലെ
പുല്ലിനെ
ദൈവം
ഇങ്ങനെ
ഉടുപ്പിക്കുന്നു
എങ്കിൽ,
അല്പവിശ്വസികളേ,
നിങ്ങളെ
എത്ര
അധികം?
29
എന്തു
തിന്നും
എന്തു
കുടിക്കും
എന്നു
നിങ്ങൾ
ചിന്തിച്ചു
ചഞ്ചലപ്പെടരുതു.
30
ഈ
വക
ഒക്കെയും
ലോകജാതികൾ
അന്വേഷിക്കുന്നു;
നിങ്ങളുടെ
പിതാവോ
ഇവ
നിങ്ങൾക്കു
ആവശ്യം
എന്നു
അറിയുന്നു.
31
അവന്റെ
രാജ്യം
അന്വേഷിപ്പിൻ;
അതോടുകൂടെ
നിങ്ങൾക്കു
ഇതും
കിട്ടും.
32
ചെറിയ
ആട്ടിൻ
കൂട്ടമേ,
ഭയപ്പെടരുതു;
നിങ്ങളുടെ
പിതാവു
രാജ്യം
നിങ്ങൾക്കു
നല്കുവാൻ
പ്രസാദിച്ചിരിക്കുന്നു.
33
നിങ്ങൾക്കുള്ളതു
വിറ്റു
ഭിക്ഷകൊടുപ്പിൻ;
കള്ളൻ
അടുക്കയോ
പുഴു
കെടുക്കയോ
ചെയ്യാത്ത
സ്വർഗ്ഗത്തിൽ
പഴകിപ്പോകാത്ത
മടിശ്ശീലകളും
തീർന്നുപോകാത്ത
നിക്ഷേപവും
നിങ്ങൾക്കു
ഉണ്ടാക്കിക്കൊൾവിൻ.
34
നിങ്ങളുടെ
നിക്ഷേപം
ഉള്ളേടത്തു
നിങ്ങളുടെ
ഹൃദയവും
ഇരിക്കും.
35
നിങ്ങളുടെ
അര
കെട്ടിയും
വിളക്കു
കത്തിയും
കൊണ്ടിരിക്കട്ടെ.
36
യജമാനൻ
കല്യാണത്തിന്നു
പോയി
വന്നു
മുട്ടിയാൽ
ഉടനെ
വാതിൽ
തുറന്നുകൊടുക്കേണ്ടതിന്നു
അവൻ
എപ്പോൾ
മടങ്ങിവരും
വന്നു
കാത്തുനില്ക്കുന്ന
ആളുകളോടു
നിങ്ങൾ
തുല്യരായിരിപ്പിൻ.
37
യജമാനൻ
വരുന്നേരം
ഉണർന്നിരിക്കുന്നവരായി
കാണുന്ന
ദാസന്മാർ
ഭാഗ്യവാന്മാർ;
അവൻ
അര
കെട്ടി
അവരെ
ഭക്ഷണത്തിന്നിരുത്തുകയും
വന്നു
അവർക്കു
ശുശ്രൂഷ
ചെയ്കയും
ചെയ്യും”
എന്നു
ഞാൻ
സത്യമായി
നിങ്ങളോടു
പറയുന്നു.
38
അവൻ
രണ്ടാം
യാമത്തിൽ
വന്നാലും
മൂന്നാമതിൽ
വന്നാലും
അങ്ങനെ
കണ്ടു
എങ്കിൽ
അവർ
ഭാഗ്യവാന്മാർ.
39
കള്ളൻ
ഇന്ന
നാഴികെക്കു
വരുന്നു
എന്നു
വിട്ടുടയവൻ
അറിഞ്ഞിരുന്നു
എങ്കിൽ
അവൻ
ഉണർന്നിരുന്നു
തന്റെ
വീടു
തുരപ്പാൻ
സമ്മതിക്കയില്ല
എന്നറിവിൻ.
40
നിനയാത്ത
നാഴികയിൽ
മനുഷ്യപുത്രൻ
വരുന്നതുകൊണ്ടു
നിങ്ങളും
ഒരുങ്ങിയിരിപ്പിൻ.
41
കർത്താവേ,
ഈ
ഉപമ
പറയുന്നതു
ഞങ്ങളോടോ
എല്ലാവരോടും
കൂടെയോ
എന്നു
പത്രൊസ്
ചോദിച്ചതിന്നു
കർത്താവു
പറഞ്ഞതു:
42
തക്കസമയത്തു
ആഹാരവീതം
കൊടുക്കേണ്ടതിന്നു
യജമാനൻ
തന്റെ
വേലക്കാരുടെ
മേൽ
ആക്കുന്ന
വിശ്വസ്തനും
ബുദ്ധിമാനുമായ
ഗൃഹവിചാരകൻ
ആർ?
43
യജമാനൻ
വരുമ്പോൾ
അങ്ങനെ
ചെയ്തുകാണുന്ന
ദാസൻ
ഭാഗ്യവാൻ.
44
അവൻ
തനിക്കുള്ള
സകലത്തിന്നും
അവനെ
വിചാരകനാക്കിവെക്കും”
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു.
45
എന്നാൽ
ദാസൻ:
യജമാനൻ
താമസിച്ചേ
വരികയുള്ളു
എന്നു
ഹൃദയത്തിൽ
പറഞ്ഞു
ബാല്യക്കാരെയും
ബാല്യക്കാരത്തികളെയും
തല്ലുവാനും
തിന്നു
കുടിച്ചു
മദിപ്പാനും
തുടങ്ങിയാൽ,
46
അവൻ
നോക്കിയിരിക്കാത്ത
നാളിലും
അറിയാത്ത
നാഴികയിലും
ആ
ദാസന്റെ
യജമാനൻ
വന്നു
അവനെ
ദണ്ഡിപ്പിക്കയും
അവന്നു
അവിശ്വാസികളോടുകൂടെ
പങ്കു
കല്പിക്കയും
ചെയ്യും.
47
യജമാനന്റെ
ഇഷ്ടം
അറിഞ്ഞിട്ടു
ഒരുങ്ങാതെയും
അവന്റെ
ഇഷ്ടം
ചെയ്യാതെയുമിരിക്കുന്ന
ദാസന്നു
വളരെ
അടികൊള്ളും.
48
അറിയാതെകണ്ടു
അടിക്കു
യോഗ്യമായതു
ചെയ്തവന്നോ
കുറയ
അടി
കൊള്ളും;
വളരെ
ലഭിച്ചവനോടു
വളരെ
ആവശ്യപ്പെടും;
അധികം
ഏറ്റുവാങ്ങിയവനോടു
അധികം
ചോദിക്കും.
49
ഭൂമിയിൽ
തീ
ഇടുവാൻ
ഞാൻ
വന്നിരിക്കുന്നു;
അതു
ഇപ്പോഴേ
കത്തിയെങ്കിൽ
കൊള്ളായിരുന്നു
എന്നല്ലാതെ
ഞാൻ
മറ്റെന്തു
ഇച്ഛിക്കേണ്ടു?
50
എങ്കിലും
എനിക്കു
ഒരു
സ്നാനം
ഏല്പാൻ
ഉണ്ടു;
അതു
കഴിയുവോളം
ഞാൻ
എത്ര
ഞെരുങ്ങുന്നു.
51
ഭൂമിയിൽ
സമാധാനം
നല്കുവാൻ
ഞാൻ
വന്നിരിക്കുന്നു
എന്നു
തോന്നുന്നുവോ?
അല്ലല്ല,
ഛിദ്രം
വരുത്തുവാൻ
അത്രേ”
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.
52
ഇനിമേൽ
ഒരു
വീട്ടിൽ
ഇരുവരോടു
മൂവരും
മൂവരോടു
ഇരുവരും
ഇങ്ങനെ
അഞ്ചുപേർ
തമ്മിൽ
ഛിദ്രിച്ചിരിക്കും.
53
അപ്പൻ
മകനോടും
മകൻ
അപ്പനോടും
അമ്മ
മകളോടും
മകൾ
അമ്മയോടും
അമ്മാവിയമ്മ
മരുമകളോടും
മരുമകൾ
അമ്മാവിയമ്മയോടും
ഛിദ്രിച്ചിരിക്കും.
54
പിന്നെ
അവൻ
പുരുഷാരത്തോടു
പറഞ്ഞതു:
“പടിഞ്ഞാറുനിന്നു
മേഘം
പൊങ്ങുന്നതു
കാണുമ്പോൾ
പെരുമഴ
വരുന്നു
എന്നു
നിങ്ങൾ
ഉടനെ
പറയുന്നു;
അങ്ങനെ
സംഭവിക്കയും
ചെയ്യുന്നു.
55
തെക്കൻ
കാറ്റു
ഊതുന്നതു
കണ്ടാലോ
അത്യുഷ്ണം
ഉണ്ടാകും
എന്നു
പറയുന്നു;
അതു
സംഭവിക്കയും
ചെയ്യുന്നു.
56
കപടഭക്തിക്കാരേ,
ഭൂമിയുടെയും
ആകാശത്തിന്റെയും
ഭാവത്തെ
വിവേചിപ്പാൻ
നിങ്ങൾക്കു
അറിയാം;
57
എന്നാൽ
ഈ
കാലത്തെ
വിവേചിപ്പാൻ
അറിയാത്തതു
എങ്ങനെ?
ന്യായമായതു
എന്തെന്നു
നിങ്ങൾ
സ്വയമായി
വിധിക്കാത്തതും
എന്തു?
58
പ്രതിയോഗിയോടുകൂടെ
അധികാരിയുടെ
അടുക്കൽ
പോകുമ്പോൾ
വഴിയിൽവെച്ചു
അവനോടു
നിരന്നുകൊൾവാൻ
ശ്രമിക്ക;
അല്ലാഞ്ഞാൽ
അവൻ
നിന്നെ
ന്യായാധിപന്റെ
മുമ്പിൽ
ഇഴെച്ചുകൊണ്ടു
പോകയും
ന്യായാധിപൻ
നിന്നെ
കോൽക്കാരന്റെ
പക്കൽ
ഏല്പിക്കയും
കോൽക്കാരൻ
തടവിൽ
ആക്കുകയും
ചെയ്യും.
59
ഒടുക്കത്തെ
കാശുപോലും
കൊടുത്തുതീരുവോളം
നീ
അവിടെ
നിന്നു
പുറത്തു
വരികയില്ല
”
എന്നു
ഞാൻ
നിന്നോടു
പറയുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References