സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
യോഹന്നാൻ 11:7
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
Notes
No Verse Added
History
യോഹന്നാൻ 11:7 (11 30 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
യോഹന്നാൻ 11:7
1
മറിയയുടെയും
അവളുടെ
സഹോദരി
മാർത്തയുടെയും
ഗ്രാമമായ
ബേഥാന്യയിലെ
ലാസർ
എന്ന
ഒരുത്തൻ
ദീനമായ്ക്കിടന്നു.
2
ഈ
മറിയ
ആയിരുന്നു
കർത്താവിനെ
പരിമള
തൈലം
പൂശി
തന്റെ
തലമുടികൊണ്ടു
അവന്റെ
കാൽ
തുടച്ചതു.
അവളുടെ
സഹോദരനായ
ലാസർ
ആയിരുന്നു
ദീനമായ്ക്കിടന്നതു.
3
ആ
സഹോദരിമാർ
അവന്റെ
അടുക്കൽ
ആളയച്ചു:
കർത്താവേ,
നിനക്കു
പ്രിയനായവൻ
ദീനമായ്ക്കിടക്കുന്നു
എന്നു
പറയിച്ചു.
4
യേശു
അതു
കേട്ടിട്ടു:
ഈ
ദീനം
മരണത്തിന്നായിട്ടല്ല,
ദൈവപുത്രൻ
മഹത്വപ്പെടേണ്ടതിന്നു
ദൈവത്തിന്റെ
മഹത്വത്തിന്നായിട്ടത്രേ
എന്നു
പറഞ്ഞു.
5
യേശു
മാർത്തയെയും
അവളുടെ
സഹോദരിയെയും
ലാസരിനെയും
സ്നേഹിച്ചു.
6
എന്നിട്ടും
അവൻ
ദീനമായ്ക്കിടക്കുന്നു
എന്നു
കേട്ടാറെ
താൻ
അന്നു
ഇരുന്ന
സ്ഥലത്തു
രണ്ടു
ദിവസം
പാർത്തു.
7
അതിന്റെ
ശേഷം
അവൻ
ശിഷ്യന്മാരോടു:
നാം
വീണ്ടും
യെഹൂദ്യയിലേക്കു
പോക
എന്നു
പറഞ്ഞു.
8
ശിഷ്യന്മാർ
അവനോടു:
റബ്ബീ,
യെഹൂദന്മാർ
ഇപ്പോൾതന്നേ
നിന്നെ
കല്ലെറിവാൻ
ഭാവിച്ചുവല്ലോ;
നീ
പിന്നെയും
അവിടെ
പോകുന്നുവോ
എന്നു
ചോദിച്ചു.
9
അതിന്നു
യേശു:
പകലിന്നു
പന്ത്രണ്ടു
മണിനേരം
ഇല്ലയോ?
പകൽ
സമയത്തു
നടക്കുന്നവൻ
ഈ
ലോകത്തിന്റെ
വെളിച്ചം
കാണുന്നതുകൊണ്ടു
ഇടറുന്നില്ല.
10
രാത്രിയിൽ
നടക്കുന്നവനോ
അവന്നു
വെളിച്ചം
ഇല്ലായ്കകൊണ്ടു
ഇടറുന്നു
എന്നു
ഉത്തരം
പറഞ്ഞു.
11
ഇതു
പറഞ്ഞിട്ടു
അവൻ:
നമ്മുടെ
സ്നേഹിതനായ
ലാസർ
നിദ്രകൊള്ളുന്നു;
എങ്കിലും
ഞാൻ
അവനെ
ഉണർത്തുവാൻ
പോകുന്നു
എന്നു
അവരോടു
പറഞ്ഞു.
12
ശിഷ്യന്മാർ
അവനോടു:
കർത്താവേ,
അവൻ
നിദ്രകൊള്ളുന്നു
എങ്കിൽ
അവന്നു
സൌഖ്യം
വരും
എന്നു
പറഞ്ഞു.
13
യേശുവോ
അവന്റെ
മരണത്തെക്കുറിച്ചു
ആയിരുന്നു
പറഞ്ഞതു;
ഉറക്കം
എന്ന
നിദ്രയെക്കുറിച്ചു
പറഞ്ഞു
എന്നു
അവർക്കു
തോന്നിപ്പോയി.
14
അപ്പോൾ
യേശു
സ്പഷ്ടമായി
അവരോടു:
ലാസർ
മരിച്ചുപോയി;
15
ഞാൻ
അവിടെ
ഇല്ലാഞ്ഞതുകൊണ്ടു
നിങ്ങളെ
വിചാരിച്ചു
സന്തോഷിക്കുന്നു;
നിങ്ങൾ
വിശ്വസിപ്പാൻ
ഇടയാകുമല്ലോ;
എന്നാൽ
നാം
അവന്റെ
അടുക്കൽ
പോക
എന്നു
പറഞ്ഞു.
16
ദിദിമൊസ്
എന്നു
പേരുള്ള
തോമസ്
സഹശിഷ്യന്മാരോടു:
അവനോടു
കൂടെ
മരിക്കേണ്ടതിന്നു
നാമും
പോക
എന്നു
പറഞ്ഞു.
17
യേശു
അവിടെ
എത്തിയപ്പോൾ
അവനെ
കല്ലറയിൽ
വെച്ചിട്ടു
നാലുദിവസമായി
എന്നു
അറിഞ്ഞു.
18
ബേഥാന്യ
യെരൂശലേമിന്നരികെ
ഏകദേശം
രണ്ടു
നാഴിക
ദൂരത്തായിരുന്നു.
19
മാർത്തയെയും
മറിയയെയും
സഹോദരനെക്കുറിച്ചു
ആശ്വസിപ്പിക്കേണ്ടതിന്നു
പല
യെഹൂദന്മാരും
അവരുടെ
അടുക്കൽ
വന്നിരുന്നു.
20
യേശു
വരുന്നു
എന്നു
കേട്ടിട്ടു
മാർത്ത
അവനെ
എതിരേല്പാൻ
ചെന്നു;
മറിയയോ
വീട്ടിൽ
ഇരുന്നു.
21
മാർത്ത
യേശുവിനോടു:
കർത്താവേ,
നീ
ഇവിടെ
ഉണ്ടായിരുന്നു
എങ്കിൽ
എന്റെ
സഹോദരൻ
മരിക്കയില്ലായിരുന്നു.
22
ഇപ്പോഴും
നീ
ദൈവത്തോടു
എന്തു
അപേക്ഷിച്ചാലും
ദൈവം
നിനക്കു
തരും
എന്നു
ഞാൻ
അറിയുന്നു
എന്നു
പറഞ്ഞു.
23
യേശു
അവളോടു:
നിന്റെ
സഹോദരൻ
ഉയിർത്തെഴുന്നേല്ക്കും
എന്നു
പറഞ്ഞു.
24
മാർത്ത
അവനോടു:
ഒടുക്കത്തെ
നാളിലെ
പുനരുത്ഥാനത്തിൽ
അവൻ
ഉയിർത്തെഴുന്നേല്ക്കും
എന്നു
ഞാൻ
അറിയുന്നു
എന്നു
പറഞ്ഞു.
25
യേശു
അവളോടു:
ഞാൻ
തന്നേ
പുനരുത്ഥാനവും
ജീവനും
ആകുന്നു;
എന്നിൽ
വിശ്വസിക്കുന്നവൻ
മരിച്ചാലും
ജീവിക്കും.
26
ജീവിച്ചിരുന്നു
എന്നിൽ
വിശ്വസിക്കുന്നവൻ
ആരും
ഒരു
നാളും
മരിക്കയില്ല;
ഇതു
നീ
വിശ്വസിക്കുന്നുവോ
എന്നു
പറഞ്ഞു.
27
അവൾ
അവനോടു:
ഉവ്വു,
കർത്താവേ,
ലോകത്തിൽ
വരുവാനുള്ള
ദൈവപുത്രനായ
ക്രിസ്തു
നീ
തന്നേ
എന്നു
ഞാൻ
വിശ്വസിച്ചിരിക്കുന്നു
എന്നു
പറഞ്ഞിട്ടു
28
പോയി
തന്റെ
സഹോദരിയായ
മറിയയെ
സ്വകാര്യമായി
വിളിച്ചു:
ഗുരു
വന്നിട്ടുണ്ടു
നിന്നെ
വിളിക്കുന്നു
എന്നു
പറഞ്ഞു.
29
അവൾ
കേട്ട
ഉടനെ
എഴുന്നേറ്റു
അവന്റെ
അടുക്കൽ
വന്നു.
30
യേശു
അതുവരെ
ഗ്രാമത്തിൽ
കടക്കാതെ
മാർത്ത
അവനെ
എതിരേറ്റ
സ്ഥലത്തു
തന്നേ
ആയിരുന്നു.
31
വീട്ടിൽ
അവളോടുകൂടെ
ഇരുന്നു
അവളെ
ആശ്വസിപ്പിക്കുന്ന
യെഹൂദന്മാർ,
മറിയ
വേഗം
എഴുന്നേറ്റു
പോകുന്നതു
കണ്ടിട്ടു
അവൾ
കല്ലറെക്കൽ
കരവാൻ
പോകുന്നു
എന്നു
വിചാരിച്ചു
പിൻചെന്നു.
32
യേശു
ഇരിക്കുന്നേടത്തു
മറിയ
എത്തി
അവനെ
കണ്ടിട്ടു
അവന്റെ
കാൽക്കൽ
വീണു:
കർത്താവേ,
നീ
ഇവിടെ
ഉണ്ടായിരുന്നു
എങ്കിൽ
എന്റെ
സഹോദരൻ
മരിക്കയില്ലായിരുന്നു
എന്നു
പറഞ്ഞു.
33
അവൾ
കരയുന്നതും
അവളോടുകൂടെ
വന്ന
യെഹൂദന്മാർ
കരയുന്നതും
യേശു
കണ്ടിട്ടു
ഉള്ളം
നൊന്തു
കലങ്ങി:
34
അവനെ
വെച്ചതു
എവിടെ
എന്നു
ചോദിച്ചു.
കർത്താവേ,
വന്നു
കാൺക
എന്നു
അവർ
അവനോടു
പറഞ്ഞു.
35
യേശു
കണ്ണുനീർ
വാർത്തു.
36
ആകയാൽ
യെഹൂദന്മാർ:
കണ്ടോ
അവനോടു
എത്ര
പ്രിയം
ഉണ്ടായിരുന്നു
എന്നു
പറഞ്ഞു.
37
ചിലരോ:
കുരുടന്റെ
കണ്ണു
തുറന്ന
ഇവന്നു
ഇവനെയും
മരിക്കാതാക്കുവാൻ
കഴിഞ്ഞില്ലയോ
എന്നു
പറഞ്ഞു.
38
യേശു
പിന്നെയും
ഉള്ളംനൊന്തു
കല്ലറെക്കൽ
എത്തി;
അതു
ഒരു
ഗുഹ
ആയിരുന്നു;
ഒരു
കല്ലും
അതിന്മേൽ
വെച്ചിരുന്നു.
39
കല്ലു
നീക്കുവിൻ
എന്നു
യേശു
പറഞ്ഞു
മരിച്ചവന്റെ
സഹോദരിയായ
മാർത്ത:
കർത്താവേ,
നാറ്റം
വെച്ചുതുടങ്ങി;
നാലുദിവസമായല്ലോ
എന്നു
പറഞ്ഞു.
40
യേശു
അവളോടു:
വിശ്വസിച്ചാൽ
നീ
ദൈവത്തിന്റെ
മഹത്വം
കാണും
എന്നു
ഞാൻ
നിന്നോടു
പറഞ്ഞില്ലയോ
എന്നു
പറഞ്ഞു.
41
അവർ
കല്ലു
നീക്കി.
യേശു
മേലോട്ടു
നോക്കി:
പിതാവേ,
നീ
എന്റെ
അപേക്ഷ
കേട്ടതിനാൽ
ഞാൻ
നിന്നെ
വാഴ്ത്തുന്നു.
42
നീ
എപ്പോഴും
എന്റെ
അപേക്ഷ
കേൾക്കുന്നു
എന്നു
ഞാൻ
അറിഞ്ഞിരിക്കുന്നു;
എങ്കിലും
നീ
എന്നെ
അയച്ചു
എന്നു
ചുറ്റും
നില്ക്കുന്ന
പുരുഷാരം
വിശ്വസിക്കേണ്ടതിന്നു
അവരുടെ
നിമിത്തം
ഞാൻ
പറയുന്നു
എന്നു
പറഞ്ഞു.
43
ഇങ്ങനെ
പറഞ്ഞിട്ടു
അവൻ:
ലാസരേ,
പുറത്തുവരിക
എന്നു
ഉറക്കെ
വിളിച്ചു.
44
മരിച്ചവൻ
പുറത്തുവന്നു;
അവന്റെ
കാലും
കയ്യും
ശീലകൊണ്ടു
കെട്ടിയും
മുഖം
റൂമാൽകൊണ്ടു
മൂടിയുമിരുന്നു.
അവന്റെ
കെട്ടു
അഴിപ്പിൻ;
അവൻ
പോകട്ടെ
എന്നു
യേശു
അവരോടു
പറഞ്ഞു.
45
മറിയയുടെ
അടുക്കൽ
വന്ന
യെഹൂദന്മാരിൽ
പലരും
അവൻ
ചെയ്തതു
കണ്ടിട്ടു
അവനിൽ
വിശ്വസിച്ചു.
46
എന്നാൽ
ചിലർ
പരീശന്മാരുടെ
അടുക്കൽ
പോയി
യേശു
ചെയ്തതു
അവരോടു
അറിയിച്ചു.
47
മഹാപുരോഹിതന്മാരും
പരീശന്മാരും
സംഘം
കൂടി:
നാം
എന്തു
ചെയ്യേണ്ടു?
ഈ
മനുഷ്യൻ
വളരെ
അടയാളങ്ങൾ
ചെയ്യുന്നുവല്ലോ.
48
അവനെ
ഇങ്ങനെ
വിട്ടേച്ചാൽ
എല്ലാവരും
അവനിൽ
വിശ്വസിക്കും;
റോമക്കാരും
വന്നു
നമ്മുടെ
സ്ഥലത്തെയും
ജനത്തെയും
എടുത്തുകളയും
എന്നു
പറഞ്ഞു.
49
അവരിൽ
ഒരുത്തൻ,
ആ
സംവത്സരത്തെ
മഹാപുരോഹിതനായ
കയ്യഫാവു
തന്നേ,
അവരോടു:
നിങ്ങൾ
ഒന്നും
അറിയുന്നില്ല;
50
ജനം
മുഴുവനും
നശിച്ചുപോകാതവണ്ണം
ഒരു
മനുഷ്യൻ
ജാതിക്കു
വേണ്ടി
മരിക്കുന്നതു
നന്നു
എന്നു
ഓർക്കുന്നതുമില്ല
എന്നു
പറഞ്ഞു.
51
അവൻ
ഇതു
സ്വയമായി
പറഞ്ഞതല്ല,
താൻ
ആ
സംവത്സരത്തെ
മഹാപുരോഹിതൻ
ആകയാൽ
ജനത്തിന്നു
വേണ്ടി
യേശു
മരിപ്പാൻ
ഇരിക്കുന്നു
എന്നു
പ്രവചിച്ചതത്രേ.
52
ജനത്തിന്നു
വേണ്ടി
മാത്രമല്ല
ചിതറിയിരിക്കുന്ന
ദൈവമക്കളെ
ഒന്നായിട്ടു
ചേർക്കേണ്ടതിന്നും
തന്നേ.
53
അന്നു
മുതൽ
അവർ
അവനെ
കൊല്ലുവാൻ
ആലോചിച്ചു.
54
അതുകൊണ്ടു
യേശു
യെഹൂദന്മാരുടെ
ഇടയിൽ
പിന്നെ
പരസ്യമായി
നടക്കാതെ
അവിടം
വിട്ടു
മരുഭൂമിക്കരികെ
എഫ്രയീം
എന്ന
പട്ടണത്തിലേക്കു
വാങ്ങി
ശിഷ്യന്മാരുമായി
അവിടെ
പാർത്തു.
55
യെഹൂദന്മാരുടെ
പെസഹ
അടുത്തിരിക്കയാൽ
പലരും
തങ്ങൾക്കു
ശുദ്ധിവരുത്തുവാൻ
പെസഹെക്കു
മുമ്പെ
നാട്ടിൽ
നിന്നു
യെരൂശലേമിലേക്കു
പോയി.
56
അവർ
യേശുവിനെ
അന്വേഷിച്ചു
ദൈവാലയത്തിൽ
നിന്നുകൊണ്ടു:
എന്തു
തോന്നുന്നു?
അവൻ
പെരുനാൾക്കു
വരികയില്ലയോ
എന്നു
തമ്മിൽ
പറഞ്ഞു.
57
എന്നാൽ
മഹാപുരോഹിതന്മാരും
പരീശന്മാരും
അവനെ
പിടിക്കേണം
എന്നു
വെച്ചു
അവൻ
ഇരിക്കുന്ന
ഇടം
ആരെങ്കിലും
അറിഞ്ഞാൽ
അറിവു
തരേണമെന്നു
കല്പന
കൊടുത്തിരുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References