സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മത്തായി 5:7
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
Notes
No Verse Added
History
മത്തായി 5:7 (06 44 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മത്തായി 5:7
1
അവൻ
പുരുഷാരത്തെ
കണ്ടാറെ
മലമേൽ
കയറി.
അവൻ
ഇരുന്നശേഷം
ശിഷ്യന്മാർ
അടുക്കൽ
വന്നു.
2
അവൻ
തിരുവായ്മൊഴിഞ്ഞു
അവരോടു
ഉപദേശിച്ചതെന്തെന്നാൽ:
3
“ആത്മാവിൽ
ദരിദ്രരായവർ
ഭാഗ്യവാന്മാർ;
സ്വർഗ്ഗരാജ്യം
അവർക്കുള്ളതു.
4
ദുഃഖിക്കുന്നവർ
ഭാഗ്യവാന്മാർ;
അവർക്കു
ആശ്വാസം
ലഭിക്കും.
5
സൌമ്യതയുള്ളവർ
ഭാഗ്യവാന്മാർ;
അവർ
ഭൂമിയെ
അവകാശമാക്കും.
6
നീതിക്കു
വിശന്നു
ദാഹിക്കുന്നവർ
ഭാഗ്യവാന്മാർ;
അവർക്കു
തൃപ്തിവരും.
7
കരുണയുള്ളവർ
ഭാഗ്യവാന്മാർ;
അവർക്കു
കരുണ
ലഭിക്കും.
8
ഹൃദയ
ശുദ്ധിയുള്ളവർ
ഭാഗ്യവാന്മാർ;
അവർ
ദൈവത്തെ
കാണും.
9
സമാധാനം
ഉണ്ടാക്കുന്നവർ
ഭാഗ്യവാന്മാർ;
അവർ
ദൈവത്തിന്റെ
പുത്രന്മാർ
എന്നു
വിളിക്കപ്പെടും.
10
നീതിനിമിത്തം
ഉപദ്രവിക്കപ്പെടുന്നവർ
ഭാഗ്യവാന്മാർ;
സ്വർഗ്ഗരാജ്യം
അവർക്കുള്ളതു.
11
എന്റെ
നിമിത്തം
നിങ്ങളെ
പഴിക്കയും
ഉപദ്രവിക്കയും
നിങ്ങളെക്കൊണ്ടു
എല്ലാ
തിന്മയും
കളവായി
പറകയും
ചെയ്യുമ്പോൾ
നിങ്ങൾ
ഭാഗ്യവാന്മാർ.
12
സ്വർഗ്ഗത്തിൽ
നിങ്ങളുടെ
പ്രതിഫലം
വലുതാകകൊണ്ടു
സന്തോഷിച്ചുല്ലസിപ്പിൻ;
നിങ്ങൾക്കു
മുമ്പെയുണ്ടായിരുന്ന
പ്രവാചകന്മാരെയും
അവർ
അങ്ങനെതന്നെ
ഉപദ്രവിച്ചുവല്ലോ.
13
നിങ്ങൾ
ഭൂമിയുടെ
ഉപ്പാകുന്നു;
ഉപ്പു
കാരമില്ലാതെപോയാൽ
അതിന്നു
എന്തൊന്നുകൊണ്ടു
രസം
വരുത്താം?
പുറത്തു
കളഞ്ഞിട്ടു
മനുഷ്യർ
ചവിട്ടുവാൻ
അല്ലാതെ
മറ്റൊന്നിന്നും
പിന്നെ
കൊള്ളുന്നതല്ല.
14
നിങ്ങൾ
ലോകത്തിന്റെ
വെളിച്ചം
ആകുന്നു;
മലമേൽ
ഇരിക്കുന്ന
പട്ടണം
മറഞ്ഞിരിപ്പാൻ
പാടില്ല.
15
വിളക്കു
കത്തിച്ചു
പറയിൻകീഴല്ല
തണ്ടിന്മേലത്രെ
വെക്കുന്നതു;
അപ്പോൾ
അതു
വീട്ടിലുള്ള
എല്ലാവർക്കും
പ്രകാശിക്കുന്നു.
16
അങ്ങനെ
തന്നേ
മനുഷ്യർ
നിങ്ങളുടെ
നല്ല
പ്രവൃത്തികളെ
കണ്ടു,
സ്വർഗ്ഗസ്ഥനായ
നിങ്ങളുടെ
പിതാവിനെ
മഹത്വപ്പെടുത്തേണ്ടതിന്നു
നിങ്ങളുടെ
വെളിച്ചം
അവരുടെ
മുമ്പിൽ
പ്രകാശിക്കട്ടെ.
17
ഞാൻ
ന്യായപ്രമാണത്തെയൊ
പ്രവാചകന്മാരെയോ
നീക്കേണ്ടതിന്നു
വന്നു
എന്നു
നിരൂപിക്കരുതു;
നീക്കുവാനല്ല
നിവർത്തിപ്പാനത്രെ
ഞാൻ
വന്നതു.
18
സത്യമായിട്ടു
ഞാൻ
നിങ്ങളോടു
പറയുന്നു:
ആകാശവും
ഭൂമിയും
ഒഴിഞ്ഞുപോകുംവരെ
സകലവും
നിവൃത്തിയാകുവോളം
ന്യായപ്രമാണത്തിൽനിന്നു
ഒരു
വള്ളി
എങ്കിലും
പുള്ളി
എങ്കിലും
ഒരുനാളും
ഒഴിഞ്ഞുപോകയില്ല.
19
ആകയാൽ
ഈ
ഏറ്റവും
ചെറിയ
കല്പനകളിൽ
ഒന്നു
അഴിക്കയും
മനുഷ്യരെ
അങ്ങനെ
പഠിപ്പിക്കയും
ചെയ്യുന്നവൻ
സ്വർഗ്ഗരാജ്യത്തിൽ
ഏറ്റവും
ചെറിയവൻ
എന്നു
വിളിക്കപ്പെടും;
അവയെ
ആചരിക്കയും
പഠിപ്പിക്കയും
ചെയ്യുന്നവന്നോ
സ്വർഗ്ഗരാജ്യത്തിൽ
വലിയവൻ
എന്നു
വിളിക്കപ്പെടും.
20
നിങ്ങളുടെ
നീതി
ശാസ്ത്രിമാരുടെയും
പരീശന്മാരുടെയും
നീതിയെ
കവിയുന്നില്ലെങ്കിൽ
നിങ്ങൾ
സ്വർഗ്ഗരാജ്യത്തിൽ
കടക്കയില്ല
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു.
21
കുല
ചെയ്യരുതു
എന്നും
ആരെങ്കിലും
കുല
ചെയ്താൽ
ന്യായവിധിക്കു
യോഗ്യനാകും
എന്നും
പൂർവ്വന്മാരോടു
അരുളിച്ചെയ്തതു
നിങ്ങൾ
കേട്ടിട്ടുണ്ടല്ലോ.
22
ഞാനോ
നിങ്ങളോടു
പറയുന്നതു:
സഹോദരനോടു
കോപിക്കുന്നവൻ
എല്ലാം
ന്യായവിധിക്കു
യോഗ്യനാകും:
സഹോദരനോടു
നിസ്സാര
എന്നു
പറഞ്ഞാലോ
ന്യായാധിപസഭയുടെ
മുമ്പിൽ
നിൽക്കേണ്ടി
വരും;
മൂഢാ
എന്നു
പറഞ്ഞാലോ
അഗ്നിനരകത്തിനു
യോഗ്യനാകും.
23
ആകയാൽ
നിന്റെ
വഴിപാടു
യാഗപീഠത്തിങ്കൽ
കൊണ്ടുവരുമ്പോൾ
സഹോദരന്നു
നിന്റെ
നേരെ
വല്ലതും
ഉണ്ടെന്നു
അവിടെവെച്ചു
ഓർമ്മവന്നാൽ
24
നിന്റെ
വഴിപാടു
അവിടെ
യാഗപീഠത്തിന്റെ
മുമ്പിൽ
വെച്ചേച്ചു,
ഒന്നാമതു
ചെന്നു
സഹോദരനോടു
നിരന്നുകൊൾക;
പിന്നെ
വന്നു
നിന്റെ
വഴിപാടു
കഴിക്ക.
25
നിന്റെ
പ്രതിയോഗിയോടുകൂടെ
വഴിയിൽ
ഉള്ളപ്പോൾ
തന്നേ
വേഗത്തിൽ
അവനോടു
ഇണങ്ങിക്കൊൾക;
അല്ലാഞ്ഞാൽ
പ്രതിയോഗി
നിന്നെ
ന്യായാധിപന്നും
ന്യായാധിപൻ
ചേവകന്നും
ഏല്പിച്ചിട്ടു
നീ
തടവിൽ
ആയ്പോകും.
26
ഒടുവിലത്തെ
കാശുപോലും
കൊടുത്തു
തീരുവോളം
നീ
അവിടെനിന്നു
പുറത്തു
വരികയില്ല
എന്നു
ഞാൻ
സത്യമായിട്ടു
നിന്നോടു
പറയുന്നു.
27
വ്യഭിചാരം
ചെയ്യരുതു
എന്നു
അരുളിച്ചെയ്തതു
നിങ്ങൾ
കേട്ടിട്ടുണ്ടല്ലോ.
28
ഞാനോ
നിങ്ങളോടു
പറയുന്നതു:
സ്ത്രീയെ
മോഹിക്കേണ്ടതിന്നു
അവളെ
നോക്കുന്നവൻ
എല്ലാം
ഹൃദയംകൊണ്ടു
അവളോടു
വ്യഭിചാരം
ചെയ്തുപോയി.
29
എന്നാൽ
വലങ്കണ്ണു
നിനക്കു
ഇടർച്ചവരുത്തുന്നു
എങ്കിൽ
അതിനെ
ചൂന്നെടുത്തു
എറിഞ്ഞുകളക;
നിന്റെ
ശരീരം
മുഴുവനും
നരകത്തിൽ
വീഴുന്നതിനെക്കാൾ
നിന്റെ
അവയവങ്ങളിൽ
ഒന്നു
നശിക്കുന്നതു
നിനക്കു
പ്രയോജനമത്രേ.
30
വലങ്കൈ
നിനക്കു
ഇടർച്ചവരുത്തുന്നു
എങ്കിൽ
അതിനെ
വെട്ടി
എറിഞ്ഞുകളക;
നിന്റെ
ശരീരം
മുഴുവനും
നരകത്തിൽ
പോകുന്നതിനെക്കാൾ
അവയവങ്ങളിൽ
ഒന്നു
നശിക്കുന്നതു
നിനക്കു
പ്രയോജനമത്രേ.
31
ആരെങ്കിലും
ഭാര്യയെ
ഉപേക്ഷിച്ചാൽ
അവൾക്കു
ഉപേക്ഷണപത്രം
കൊടുക്കട്ടെ
എന്നും
അരുളിച്ചെയ്തിട്ടുണ്ടല്ലോ.
32
ഞാനോ
നിങ്ങളോടു
പറയുന്നതു:
പരസംഗം
ഹേതുവായിട്ടല്ലാതെ
ഭാര്യയെ
ഉപേക്ഷിക്കുന്നവനെല്ലാം
അവളെക്കൊണ്ടു
വ്യഭിചാരം
ചെയ്യിക്കുന്നു;
ഉപേക്ഷിച്ചവളെ
ആരെങ്കിലും
വിവാഹം
കഴിച്ചാൽ
വ്യഭിചാരം
ചെയ്യുന്നു.
33
കള്ളസത്യം
ചെയ്യരുതു
എന്നും
സത്യം
ചെയ്തതു
കർത്താവിന്നു
നിവർത്തിക്കേണം
എന്നും
പൂർവ്വന്മാരോടു
അരുളിച്ചെയ്തതു
നിങ്ങൾ
കേട്ടിട്ടുണ്ടല്ലോ.
34
ഞാനോ
നിങ്ങളോടു
പറയുന്നതു:
അശേഷം
സത്യം
ചെയ്യരുതു;
സ്വർഗ്ഗത്തെക്കൊണ്ടു
അരുതു,
അതു
ദൈവത്തിന്റെ
സിംഹാസനം;
35
ഭൂമിയെക്കൊണ്ടു
അരുതു,
അതു
അവന്റെ
പാദപീഠം;
യെരൂശലേമിനെക്കൊണ്ടു
അരുതു,
അതു
മഹാരാജാവിന്റെ
നഗരം
36
നിന്റെ
തലയെക്കൊണ്ടും
സത്യം
ചെയ്യരുതു;
ഒരു
രോമവും
വെളുപ്പിപ്പാനോ
കറുപ്പിപ്പാനോ
നിനക്കു
കഴികയില്ലല്ലോ.
37
നിങ്ങളുടെ
വാക്കു
ഉവ്വു,
ഉവ്വു
എന്നും
ഇല്ല,
ഇല്ല
എന്നും
ആയിരിക്കട്ടെ;
ഇതിൽ
അധികമായതു
ദുഷ്ടനിൽനിന്നു
വരുന്നു.
38
കണ്ണിനു
പകരം
കണ്ണും
പല്ലിന്നു
പകരം
പല്ലും
എന്നു
അരുളിച്ചെയ്തതു
നിങ്ങൾ
കേട്ടിട്ടുണ്ടല്ലോ.
39
ഞാനോ
നിങ്ങളോടു
പറയുന്നതു:
ദുഷ്ടനോടു
എതിർക്കരുതു;
നിന്നെ
വലത്തെ
ചെകിട്ടത്തു
അടിക്കുന്നവന്നു
മറ്റേതും
തിരിച്ചുകാണിക്ക.
40
നിന്നോടു
വ്യവഹരിച്ചു
നിന്റെ
വസ്ത്രം
എടുപ്പാൻ
ഇച്ഛിക്കുന്നവനു
നിന്റെ
പുതപ്പും
വിട്ടുകൊടുക്ക.
41
ഒരുത്തൻ
നിന്നെ
ഒരു
നാഴിക
വഴി
പോകുവാൻ
നിർബ്ബന്ധിച്ചാൽ
രണ്ടു
അവനോടുകൂടെ
പോക.
42
നിന്നോടു
യാചിക്കുന്നവനു
കൊടുക്ക;
വായിപ്പവാങ്ങുവാൻ
ഇച്ഛിക്കുന്നവനെ
ഒഴിഞ്ഞുകളയരുതു.
43
കൂട്ടുകാരനെ
സ്നേഹിക്ക
എന്നും
ശത്രുവിനെ
പകെക്ക
എന്നും
അരുളിച്ചെയ്തതു
നിങ്ങൾ
കേട്ടിട്ടുണ്ടല്ലോ.
44
ഞാനോ
നിങ്ങളോടു
പറയുന്നതു:
നിങ്ങളുടെ
ശത്രുക്കളെ
സ്നേഹിപ്പിൻ;
നിങ്ങളെ
ഉപദ്രവിക്കുന്നവർക്കു
വേണ്ടി
പ്രാർത്ഥിപ്പിൻ;
45
സ്വർഗ്ഗസ്ഥനായ
നിങ്ങളുടെ
പിതാവിന്നു
പുത്രന്മാരായി
തീരേണ്ടതിന്നു
തന്നേ;
അവൻ
ദുഷ്ടന്മാരുടെമേലും
നല്ലവരുടെമേലും
തന്റെ
സൂര്യനെ
ഉദിപ്പിക്കയും
നീതിമാന്മാരുടെമേലും
നീതികെട്ടവരുടെ
മേലും
മഴപെയ്യിക്കയും
ചെയ്യുന്നുവല്ലോ.
46
നിങ്ങളെ
സ്നേഹിക്കുന്നവരെ
സ്നേഹിച്ചാൽ
നിങ്ങൾക്കു
എന്തു
പ്രതിഫലം?
ചുങ്കക്കാരും
അങ്ങനെ
തന്നേ
ചെയ്യുന്നില്ലയോ?
47
സഹോദരന്മാരെ
മാത്രം
വന്ദനം
ചെയ്താൽ
നിങ്ങൾ
എന്തു
വിശേഷം
ചെയ്യുന്നു?
ജാതികളും
അങ്ങനെ
തന്നേ
ചെയ്യുന്നില്ലയോ?
48
ആകയാൽ
നിങ്ങളുടെ
സ്വർഗ്ഗീയപിതാവു
സൽഗുണപൂർണ്ണൻ
ആയിരിക്കുന്നതുപോലെ
നിങ്ങളും
സൽഗുണപൂർണ്ണരാകുവിൻ.”
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References