സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മർക്കൊസ് 1:45
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
Notes
No Verse Added
History
മർക്കൊസ് 1:45 (01 52 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മർക്കൊസ് 1:45
1
ദൈവപുത്രനായ
യേശുക്രിസ്തുവിന്റെ
സുവിശേഷത്തിന്റെ
ആരംഭം:
2
"
ഞാൻ
നിനക്കു
മുമ്പായി
എന്റെ
ദൂതനെ
അയക്കുന്നു;
അവൻ
നിന്റെ
വഴി
ഒരുക്കും.
3
കർത്താവിന്റെ
വഴി
ഒരുക്കുവിൻ
അവന്റെ
പാത
നിരപ്പാക്കുവിൻ
എന്നു
മരുഭൂമിയിൽ
വിളിച്ചുപറയുന്നവന്റെ
വാക്കു"
എന്നിങ്ങനെ
യെശയ്യാപ്രവാചകന്റെ
പുസ്തകത്തിൽ
എഴുതിയിരിക്കുന്നതുപോലെ
യോഹന്നാൻ
വന്നു
4
മരുഭൂമിയിൽ
സ്നാനം
കഴിപ്പിച്ചും
പാപമോചനത്തിന്നായുള്ള
മാനസാന്തരസ്നാനം
പ്രസംഗിച്ചുംകൊണ്ടിരുന്നു.
5
അവന്റെ
അടുക്കൽ
യെഹൂദ്യദേശം
ഒക്കെയും
യെരൂശലേമ്യർ
എല്ലാവരും
വന്നു
പാപങ്ങളെ
ഏറ്റുപറഞ്ഞു
യോർദ്ദാൻ
നദിയിൽ
അവനാൽ
സ്നാനം
കഴിഞ്ഞു.
6
യോഹന്നാനോ
ഒട്ടക
രോമംകൊണ്ടുള്ള
ഉടുപ്പും
അരയിൽ
തോൽ
വാറും
ധരിച്ചും
വെട്ടുക്കിളിയും
കാട്ടുതേനും
ഉപജീവിച്ചും
പോന്നു.
7
എന്നിലും
ബലമേറിയവൻ
എന്റെ
പിന്നാലെ
വരുന്നു;
അവന്റെ
ചെരിപ്പിന്റെ
വാറു
കുനിഞ്ഞഴിപ്പാൻ
ഞാൻ
യോഗ്യനല്ല.
8
ഞാൻ
നിങ്ങളെ
വെള്ളത്തിൽ
സ്നാനം
കഴിപ്പിക്കുന്നു;
അവനോ
നിങ്ങളെ
പരിശുദ്ധാത്മാവിൽ
സ്നാനം
കഴിപ്പിക്കും
എന്നു
അവൻ
പ്രസംഗിച്ചു
പറഞ്ഞു.
9
ആ
കാലത്തു
യേശു
ഗലീലയിലെ
നസറെത്തിൽ
നിന്നു
വന്നു
യോഹന്നാനാൽ
യോർദ്ദാനിൽ
സ്നാനം
കഴിഞ്ഞു.
10
വെള്ളത്തിൽ
നിന്നു
കയറിയ
ഉടനെ
ആകാശം
പിളരുന്നതും
ആത്മാവു
പ്രാവുപോലെ
തന്റെ
മേൽ
വരുന്നതും
കണ്ടു:
11
നീ
എന്റെ
പ്രിയപുത്രൻ;
നിന്നിൽ
ഞാൻ
പ്രസാദിച്ചിരിക്കുന്നു
എന്നു
സ്വർഗ്ഗത്തിൽ
നിന്നു
ഒരു
ശബ്ദവും
ഉണ്ടായി.
12
അനന്തരം
ആത്മാവു
അവനെ
മരുഭൂമിയിലേക്കു
പോകുവാൻ
നിർബന്ധിച്ചു.
13
അവിടെ
അവൻ
സാത്താനാൽ
പരീക്ഷിക്കപ്പെട്ടു
നാല്പതു
ദിവസം
മരുഭൂമിയിൽ
കാട്ടുമൃഗങ്ങളോടുകൂടെ
ആയിരുന്നു;
ദൂതന്മാർ
അവനെ
ശുശ്രൂഷിച്ചു
പോന്നു.
14
എന്നാൽ
യോഹന്നാൻ
തടവിൽ
ആയശേഷം
യേശു
ഗലീലയിൽ
ചെന്നു
ദൈവരാജ്യത്തിന്റെ
സുവിശേഷം
പ്രസംഗിച്ചു:
15
“കാലം
തികഞ്ഞു
ദൈവരാജ്യം
സമീപിച്ചിരിക്കുന്നു;
മാനസാന്തരപ്പെട്ടു
സുവിശേഷത്തിൽ
വിശ്വസിപ്പിൻ”
എന്നു
പറഞ്ഞു.
16
അവൻ
ഗലീലക്കടല്പുറത്തു
നടക്കുമ്പോൾ
ശീമോനും
അവന്റെ
സഹോദരനായ
അന്ത്രെയാസും
കടലിൽ
വല
വീശുന്നതു
കണ്ടു;
അവർ
മീൻ
പിടിക്കുന്നവർ
ആയിരുന്നു.
17
യേശു
അവരോടു:
“എന്നെ
അനുഗമിപ്പിൻ;
ഞാൻ
നിങ്ങളെ
മനുഷ്യരെ
പിടിക്കുന്നവരാക്കും”
എന്നു
പറഞ്ഞു.
18
ഉടനെ
അവർ
വല
വിട്ടു
അവനെ
അനുഗമിച്ചു.
19
അവിടെ
നിന്നു
അല്പം
മുന്നോട്ടു
ചെന്നപ്പോൾ
സെബെദിയുടെ
മകനായ
യാക്കോബും
അവന്റെ
സഹോദരനായ
യോഹന്നാനും
പടകിൽ
ഇരുന്നു
വല
നന്നാക്കുന്നതു
കണ്ടു.
20
ഉടനെ
അവരെയും
വിളിച്ചു;
അവർ
അപ്പനായ
സെബെദിയെ
കൂലിക്കാരോടുകൂടെ
പടകിൽ
വിട്ടു
അവനെ
അനുഗമിച്ചു.
21
അവർ
കഫർന്നഹൂമിലേക്കു
പോയി;
ശബ്ബത്തിൽ
അവൻ
പള്ളിയിൽ
ചെന്നു
ഉപദേശിച്ചു.
22
അവന്റെ
ഉപദേശത്തിങ്കൽ
അവർ
വിസ്മയിച്ചു;
അവൻ
ശാസ്ത്രിമാരെപ്പോലെയല്ല,
അധികാരമുള്ളവനായിട്ടത്രേ
അവരെ
ഉപദേശിച്ചതു.
23
അവരുടെ
പള്ളിയിൽ
അശുദ്ധാത്മാവുള്ള
ഒരു
മനുഷ്യൻ
ഉണ്ടായിരുന്നു;
അവൻ
നിലവിളിച്ചു:
24
നസറായനായ
യേശുവേ,
ഞങ്ങൾക്കും
നിനക്കും
തമ്മിൽ
എന്തു?
ഞങ്ങളെ
നശിപ്പിപ്പാൻ
വന്നുവോ?
നീ
ആർ
എന്നു
ഞാൻ
അറിയുന്നു;
ദൈവത്തിന്റെ
പിരിശുദ്ധൻ
തന്നേ
എന്നു
പറഞ്ഞു.
25
യേശു
അതിനെ
ശാസിച്ചു:
“
മിണ്ടരുതു;
അവനെ
വിട്ടുപോ
”
എന്നു
പറഞ്ഞു.
26
അപ്പോൾ
അശുദ്ധാത്മാവു
അവനെ
ഇഴെച്ചു,
ഉറക്കെ
നിലവിളിച്ചു
അവനെ
വിട്ടു
പോയി.
27
എല്ലാവരും
ആശ്ചര്യപ്പെട്ടു:
ഇതെന്തു?
ഒരു
പുതിയ
ഉപദേശം;
അവൻ
അധികാരത്തോടെ
അശുദ്ധാത്മാക്കളോടും
കല്പിക്കുന്നു;
അവ
അവനെ
അനുസരിക്കയും
ചെയ്യുന്നു
എന്നു
പറഞ്ഞു
തമ്മിൽ
വാദിച്ചുകൊണ്ടിരുന്നു.
28
അവന്റെ
ശ്രുതി
വേഗത്തിൽ
ഗലീലനാടു
എങ്ങും
പരന്നു.
29
അനന്തരം
അവർ
പള്ളിയിൽ
നിന്നു
ഇറങ്ങി
യാക്കോബും
യോഹന്നാനുമായി
ശിമോന്റെയും
അന്ത്രെയാസിന്റെയും
വീട്ടിൽ
വന്നു.
30
അവിടെ
ശിമോന്റെ
അമ്മാവിയമ്മ
പനിപിടിച്ചു
കിടന്നിരുന്നു;
അവർ
അവളെക്കുറിച്ചു
അവനോടു
പറഞ്ഞു.
31
അവൻ
അടുത്തു
ചെന്നു
അവളെ
കൈക്കുപിടിച്ചു
എഴുന്നേല്പിച്ചു;
പനി
അവളെ
വിട്ടുമാറി,
അവൾ
അവരെ
ശുശ്രൂഷിച്ചു.
32
വൈകുന്നേരം
സൂര്യൻ
അസ്തമിച്ചശേഷം
അവർ
സകലവിധദീനക്കാരെയും
ഭൂതഗ്രസ്തരെയും
അവന്റെ
അടുക്കൽ
കൊണ്ടുവന്നു.
33
പട്ടണം
ഒക്കെയും
വാതിൽക്കൽ
വന്നു
കൂടിയിരുന്നു.
34
നാനവ്യാധികളാൽ
വലഞ്ഞിരുന്ന
അനേകരെ
അവൻ
സൌഖ്യമാക്കി,
അനേകം
ഭൂതങ്ങളെയും
പുറത്താക്കി;
ഭൂതങ്ങൾ
അവനെ
അറികകൊണ്ടു
സംസാരിപ്പാൻ
അവയെ
സമ്മതിച്ചില്ല.
35
അതികാലത്തു
ഇരുട്ടോടെ
അവൻ
എഴുന്നേറ്റു
പുറപ്പെട്ടു
ഒരു
നിർജ്ജനസ്ഥലത്തു
ചെന്നു
പ്രാർത്ഥിച്ചു.
36
ശിമോനും
കൂടെയുള്ളവരും
അവന്റെ
പിന്നാലെ
ചെന്നു,
37
അവനെ
കണ്ടപ്പോൾ:
എല്ലാവരും
നിന്നെ
അന്വേഷിക്കുന്നു
എന്നു
പറഞ്ഞു.
38
അവൻ
അവരോടു:
“ഞാൻ
അടുത്ത
ഊരുകളിലും
പ്രസംഗിക്കേണ്ടതിന്നു
നാം
അവിടേക്കു
പോക;
ഇതിന്നായിട്ടല്ലോ
ഞാൻ
പുറപ്പെട്ടു
വന്നിരിക്കുന്നതു”
എന്നു
പറഞ്ഞു.
39
അങ്ങനെ
അവൻ
ഗലീലയിൽ
ഒക്കെയും
അവരുടെ
പള്ളികളിൽ
ചെന്നു
പ്രസംഗിക്കയും
ഭൂതങ്ങളെ
പുറത്താക്കുകയും
ചെയ്തു.
40
ഒരു
കുഷ്ഠരോഗി
അവന്റെ
അടുക്കൽ
വന്നു
മുട്ടുകുത്തി:
നിനക്കു
മനസ്സുണ്ടെങ്കിൽ
എന്നെ
ശുദ്ധമാക്കുവാൻ
കഴിയും
എന്നു
അപേക്ഷിച്ചു.
41
യേശു
മനസ്സലിഞ്ഞു
കൈ
നീട്ടി
അവനെ
തൊട്ടു:
42
മനസ്സുണ്ടു,
ശുദ്ധമാക
എന്നു
പറഞ്ഞ
ഉടനെ
കുഷ്ഠം
വിട്ടുമാറി
അവന്നു
ശുദ്ധിവന്നു.
43
യേശു
അവനെ
അമർച്ചയായി
ശാസിച്ചു:
44
“നോക്കു,
ആരോടും
ഒന്നും
പറയരുതു;
എന്നാൽ
ചെന്നു
പുരോഹിതന്നു
നിന്നെത്തന്നേ
കാണിച്ചു,
നിന്റെ
ശുദ്ധീകരണത്തിന്നു
വേണ്ടി
മോശെ
കല്പിച്ചതു
അവർക്കു
സാക്ഷ്യത്തിന്നായി
അർപ്പിക്ക”
എന്നു
പറഞ്ഞു
അവനെ
വിട്ടയച്ചു.
45
അവനോ
പുറപ്പെട്ടു
വളരെ
ഘോഷിപ്പാനും
വസ്തുത
പ്രസംഗിപ്പാനും
തുടങ്ങി;
അതിനാൽ
യേശുവിന്നു
പരസ്യമായി
പട്ടണത്തിൽ
കടപ്പാൻ
കഴിയായ്കകൊണ്ടു
അവൻ
പുറത്തു
നിർജ്ജനസ്ഥലങ്ങളിൽ
പാർത്തു;
എല്ലാടത്തു
നിന്നും
ആളുകൾ
അവന്റെ
അടുക്കൽ
വന്നു
കൂടി.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References