സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
മത്തായി 26:69
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
Notes
No Verse Added
History
മത്തായി 26:69 (06 44 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
മത്തായി 26:69
1
ഈ
വചനങ്ങൾ
ഒക്കെയും
പറഞ്ഞു
തീർന്നശേഷം
യേശു
ശിഷ്യന്മാരോടു:
2
“രണ്ടു
ദിവസം
കഴിഞ്ഞിട്ടു
പെസഹ
ആകുന്നു
എന്നു
നിങ്ങൾ
അറിയുന്നുവല്ലോ;
അന്നു
മനുഷ്യ
പുത്രനെ
ക്രൂശിപ്പാൻ
ഏല്പിക്കും”
എന്നു
പറഞ്ഞു.
3
അന്നു
മഹാപുരോഹിതന്മാരും
ജനത്തിന്റെ
മൂപ്പന്മാരും
കയ്യഫാമഹാപുരോഹിതന്റെ
മണ്ഡപത്തിൽ
വന്നു
കൂടി.
4
യേശുവിനെ
ഉപായത്താൽ
പിടിച്ചു
കൊല്ലുവാൻ
ആലോചിച്ചു;
5
എങ്കിലും
ജനത്തിൽ
കലഹമുണ്ടാകാതിരിപ്പാൻ
പെരുനാളിൽ
അരുതു
എന്നു
പറഞ്ഞു.
6
യേശു
ബേഥാന്യയിൽ
കുഷ്ഠരോഗിയായിരുന്ന
ശീമോന്റെ
വീട്ടിൽ
ഇരിക്കുമ്പോൾ
7
ഒരു
സ്ത്രീ
വിലയേറിയ
പരിമളതൈലം
നിറഞ്ഞ
ഒരു
വെണ്കൽഭരണി
എടുത്തുംകൊണ്ടു
അവന്റെ
അടുക്കെ
വന്നു,
അവൻ
പന്തിയിൽ
ഇരിക്കുമ്പോൾ
അതു
അവന്റെ
തലയിൽ
ഒഴിച്ചു.
8
ശിഷ്യന്മാർ
അതു
കണ്ടിട്ടു
മുഷിഞ്ഞു:
ഈ
വെറും
ചെലവു
എന്തിന്നു?
9
ഇതു
വളരെ
വിലെക്കു
വിറ്റു
ദരിദ്രർക്കു
കൊടുക്കാമായിരുന്നുവല്ലോ
എന്നു
പറഞ്ഞു.
10
യേശു
അതു
അറിഞ്ഞു
അവരോടു:
“സ്ത്രീയെ
അസഹ്യപ്പെടുത്തുന്നതു
എന്തു?
അവൾ
എങ്കൽ
നല്ല
പ്രവൃത്തിയല്ലോ
ചെയ്തതു.
11
ദരിദ്രർ
നിങ്ങൾക്കു
എല്ലായ്പോഴും
അടുക്കെ
ഉണ്ടു;
ഞാൻ
നിങ്ങൾക്കു
എല്ലായ്പേഴും
ഇല്ലതാനും.
12
അവൾ
ഈ
തൈലം
എന്റെ
ദേഹത്തിന്മേൽ
ഒഴിച്ചതു
എന്റെ
ശവസംസ്ക്കാരത്തിന്നായി
ചെയ്തതാകുന്നു.
13
ലോകത്തിൽ
എങ്ങും,
ഈ
സുവിശേഷം
പ്രസംഗിക്കുന്നേടത്തെല്ലാം,
അവൾ
ചെയ്തതും
അവളുടെ
ഓർമ്മെക്കായി
പ്രസ്താവിക്കും
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു”
എന്നു
പറഞ്ഞു.
14
അന്നു
പന്തിരുവരിൽ
ഒരുത്തനായ
യൂദാ
ഈസ്കര്യോത്താവു
മഹാപുരോഹിതന്മാരുടെ
അടുക്കൽ
ചെന്നു:
15
നിങ്ങൾ
എന്തു
തരും?
ഞാൻ
അവനെ
കാണിച്ചുതരാം
എന്നു
പറഞ്ഞു:
അവർ
അവന്നു
മുപ്പതു
വെള്ളിക്കാശു
തൂക്കിക്കൊടുത്തു.
16
അന്നു
മുതൽ
അവനെ
കാണിച്ചുകൊടുപ്പാൻ
അവൻ
തക്കം
അന്വേഷിച്ചു
പോന്നു.
17
പുളിപ്പില്ലാത്ത
അപ്പത്തിന്റെ
ഒന്നാം
നാളിൽ
ശിഷ്യന്മാർ
യേശുവിന്റെ
അടുക്കൽ
വന്നു:
നീ
പെസഹ
കഴിപ്പാൻ
ഞങ്ങൾ
ഒരുക്കേണ്ടതു
എവിടെ
എന്നു
ചോദിച്ചു.
18
അതിന്നു
അവൻ
പറഞ്ഞതു:
“നിങ്ങൾ
നഗരത്തിൽ
ഇന്നവന്റെ
അടുക്കൽ
ചെന്നു:
എന്റെ
സമയം
അടുത്തിരിക്കുന്നു;
ഞാൻ
എന്റെ
ശിഷ്യരുമായി
നിന്റെ
അടുക്കൽ
പെസഹ
കഴിക്കും
എന്നു
ഗുരു
പറയുന്നു
എന്നു
പറവിൻ.”
19
ശിഷ്യന്മാർ
യേശു
കല്പിച്ചതുപോലെ
ചെയ്തു
പെസഹ
ഒരുക്കി.
20
സന്ധ്യയായപ്പോൾ
അവൻ
പന്ത്രണ്ടു
ശിഷ്യന്മാരോടുകൂടെ
പന്തിയിൽ
ഇരുന്നു.
21
അവർ
ഭക്ഷിക്കുമ്പോൾ
അവൻ:
“നിങ്ങളിൽ
ഒരുവൻ
എന്നെ
കാണിച്ചുകൊടുക്കും
എന്നു
ഞാൻ
സത്യമായിട്ടു
നിങ്ങളോടു
പറയുന്നു”
എന്നു
പറഞ്ഞു.
22
അപ്പോൾ
അവർ
അത്യന്തം
ദുഃഖിച്ചു:
ഞാനോ,
ഞാനോ,
കർത്താവേ,
എന്നു
ഓരോരുത്തൻ
പറഞ്ഞുതുടങ്ങി.
23
അവൻ
ഉത്തരം
പറഞ്ഞതു:
“എന്നോടുകൂടെ
കൈ
താലത്തിൽ
മുക്കുന്നവൻ
തന്നേ
എന്നെ
കാണിച്ചുകൊടുക്കും.
24
തന്നെക്കുറിച്ചു
എഴുതിയിരിക്കുന്നതുപോലെ
മനുഷ്യ
പുത്രൻ
പോകുന്നു
സത്യം;
മനുഷ്യപുത്രനെ
കാണിച്ചുകൊടുക്കുന്ന
മനുഷ്യന്നോ
ഹാ
കഷ്ടം;
ആ
മനുഷ്യൻ
ജനിക്കാതിരുന്നു
എങ്കിൽ
അവന്നു
കൊള്ളായിരുന്നു.”
25
എന്നാറെ
അവനെ
കാണിച്ചുകൊടുക്കുന്ന
യൂദാ:
ഞാനോ,
റബ്ബീ,
എന്നു
പറഞ്ഞതിന്നു:
“നീ
തന്നേ”
എന്നു
അവൻ
പറഞ്ഞു.
26
അവർ
ഭക്ഷിക്കുമ്പോൾ
യേശു
അപ്പം
എടുത്തു
വാഴ്ത്തി
നുറുക്കി
ശിഷ്യന്മാർക്കു
കൊടുത്തു:
“വാങ്ങി
ഭക്ഷിപ്പിൻ;
ഇതു
എന്റെ
ശരീരം”
എന്നു
പറഞ്ഞു.
27
പിന്നെ
പാനപാത്രം
എടുത്തു
സ്തോത്രം
ചൊല്ലി
അവർക്കു
കൊടുത്തു:
“എല്ലാവരും
ഇതിൽ
നിന്നു
കുടിപ്പിൻ.
28
ഇതു
അനേകർക്കുവേണ്ടി
പാപമോചനത്തിന്നായി
ചൊരിയുന്ന
പുതിയ
നിയമത്തിന്നുള്ള
എന്റെ
രക്തം;
29
എന്റെ
പിതാവിന്റെ
രാജ്യത്തിൽ
നിങ്ങളോടുകൂടെ
പുതുതായി
കുടിക്കുംനാൾവരെ
ഞാൻ
മുന്തിരിവള്ളിയുടെ
ഈ
അനുഭവത്തിൽ
നിന്നു
ഇനി
കുടിക്കയില്ല
എന്നു
ഞാൻ
നിങ്ങളോടു
പറയുന്നു”
എന്നു
പറഞ്ഞു.
30
പിന്നെ
അവർ
സ്തോത്രം
പാടിയശേഷം
ഒലീവ്
മലെക്കു
പുറപ്പെട്ടുപോയി.
31
യേശു
അവരോടു:
“ഈ
രാത്രിയിൽ
നിങ്ങൾ
എല്ലാവരും
എങ്കൽ
ഇടറും;
ഞാൻ
ഇടയനെ
വെട്ടും;
കൂട്ടത്തിലെ
ആടുകൾ
ചിതറിപ്പോകും
എന്നു
എഴുതിയിരിക്കുന്നുവല്ലോ.
32
എന്നാൽ
ഞാൻ
ഉയിർത്തെഴുന്നേറ്റശേഷം
നിങ്ങൾക്കു
മുമ്പായി
ഗലീലെക്കു
പോകും.”
33
അതിന്നു
പത്രൊസ്;
എല്ലാവരും
നിങ്കൽ
ഇടറിയാലും
ഞാൻ
ഒരുനാളും
ഇടറുകയില്ല
എന്നു
ഉത്തരം
പറഞ്ഞു.
34
യേശു
അവനോടു:
“ഈ
രാത്രിയിൽ
കോഴി
കൂകുംമുമ്പെ
നീ
മൂന്നുവട്ടം
എന്നെ
തള്ളിപ്പറയും
എന്നു
ഞാൻ
സത്യമായിട്ടു
നിന്നോടു
പറയുന്നു”
എന്നു
പറഞ്ഞു.
35
നിന്നോടു
കൂടെ
മരിക്കേണ്ടിവന്നാലും
ഞാൻ
നിന്നെ
തള്ളിപ്പറകയില്ല
എന്നു
പത്രൊസ്
അവനോടു
പറഞ്ഞു.
അതുപോലെ
തന്നേ
ശിഷ്യന്മാർ
എല്ലാവരും
പറഞ്ഞു.
36
അനന്തരം
യേശു
അവരുമായി
ഗെത്ത്ശെമന
എന്ന
തോട്ടത്തിൽ
വന്നു
ശിഷ്യന്മാരോടു:
“ഞാൻ
അവിടെ
പോയി
പ്രാർത്ഥിച്ചു
വരുവോളം
ഇവിടെ
ഇരിപ്പിൻ”
എന്നു
പറഞ്ഞു,
37
പത്രൊസിനെയും
സെബെദി
പുത്രന്മാർ
ഇരുവരെയും
കൂട്ടിക്കൊണ്ടു
ചെന്നു
ദുഃഖിച്ചും
വ്യാകുലപ്പെട്ടും
തുടങ്ങി:
38
“എന്റെ
ഉള്ളം
മരണവേദനപോലെ
അതിദുഃഖിതമായിരിക്കുന്നു;
ഇവിടെ
താമസിച്ചു
എന്നോടുകൂടെ
ഉണർന്നിരിപ്പിൻ”
എന്നു
അവരോടു
പറഞ്ഞു.
39
പിന്നെ
അവൻ
അല്പം
മുമ്പോട്ടുചെന്നു
കവിണ്ണുവീണു:
“പിതാവേ,
കഴിയും
എങ്കിൽ
ഈ
പാനപാത്രം
എങ്കൽ
നിന്നു
നീങ്ങിപ്പോകേണമേ;
എങ്കിലും
ഞാൻ
ഇച്ഛിക്കുംപോലെ
അല്ല,
നീ
ഇച്ഛിക്കുംപോലെ
ആകട്ടെ”
എന്നു
പ്രാർത്ഥിച്ചു.
40
പിന്നെ
അവൻ
ശിഷ്യന്മാരുടെ
അടുക്കൽ
വന്നു,
അവർ
ഉറങ്ങുന്നതു
കണ്ടു,
പത്രൊസിനോടു:
“എന്നോടു
കൂടെ
ഒരു
നാഴികപോലും
ഉണർന്നിരിപ്പാൻ
നിങ്ങൾക്കു
കഴിഞ്ഞില്ലയോ?
41
പരീക്ഷയിൽ
അകപ്പെടാതിരിപ്പാൻ
ഉണർന്നിരുന്നു
പ്രാർത്ഥിപ്പിൻ;
ആത്മാവു
ഒരുക്കമുള്ളതു,
ജഡമോ
ബലഹീനമത്രേ”
എന്നു
പറഞ്ഞു.
42
രണ്ടാമതും
പോയി:
“പിതാവേ,
ഞാൻ
കുടിക്കാതെ
അതു
നീങ്ങിക്കൂടാ
എങ്കിൽ,
നിന്റെ
ഇഷ്ടം
ആകട്ടെ”
എന്നു
പ്രാർത്ഥിച്ചു.
43
അനന്തരം
അവൻ
വന്നു,
അവർ
കണ്ണിന്നു
ഭാരം
ഏറുകയാൽ
പിന്നെയും
ഉറങ്ങുന്നതുകണ്ടു.
44
അവരെ
വിട്ടു
മൂന്നാമതും
പോയി
ആ
വചനം
തന്നേ
ചൊല്ലി
പ്രാർത്ഥിച്ചു.
45
പിന്നെ
ശിഷ്യന്മാരുടെ
അടുക്കൽ
വന്നു:
“ഇനി
ഉറങ്ങി
ആശ്വസിച്ചു
കൊൾവിൻ;
നാഴിക
അടുത്തു;
മനുഷ്യപുത്രൻ
പാപികളുടെ
കയ്യിൽ
ഏല്പിക്കപ്പെടുന്നു;
46
എഴുന്നേല്പിൻ,
നാം
പോക;
ഇതാ,
എന്നെ
കാണിച്ചു
കൊടുക്കുന്നവൻ
അടുത്തിരിക്കുന്നു”
എന്നു
പറഞ്ഞു.
47
അവൻ
സംസാരിക്കുമ്പോൾ
തന്നേ
പന്തിരുവരിൽ
ഒരുത്തനായ
യൂദയും
അവനോടു
കൂടെ
മഹാപുരോഹിതന്മാരും
ജനത്തിന്റെ
മൂപ്പന്മാരും
അയച്ച
വലിയോരു
പുരുഷാരവും
വാളും
വടികളുമായി
വന്നു.
48
അവനെ
കാണിച്ചുകൊടുക്കുന്നവൻ;
ഞാൻ
ഏവനെ
ചുംബിക്കുമോ
അവൻ
തന്നേ
ആകുന്നു;
അവനെ
പിടിച്ചുകൊൾവിൻ
എന്നു
അവർക്കു
ഒരു
അടയാളം
കൊടുത്തിരുന്നു.
49
ഉടനെ
അവൻ
യേശുവിന്റെ
അടുക്കൽ
വന്നു:
റബ്ബീ,
വന്ദനം
എന്നു
പറഞ്ഞു
അവനെ
ചുംബിച്ചു.
50
യേശു
അവനോടു:
“സ്നേഹിതാ,
നീ
വന്ന
കാര്യം
എന്തു”
എന്നു
പറഞ്ഞപ്പോൾ
അവർ
അടുത്തു
യേശുവിന്മേൽ
കൈ
വെച്ചു
അവനെ
പിടിച്ചു.
51
അപ്പോൾ
യേശുവിനോടുകൂടെയുള്ളവരിൽ
ഒരുവൻ
കൈ
നീട്ടി
വാൾ
ഊരി,
മഹാപുരോഹിതന്റെ
ദാസനെ
വെട്ടി
അവന്റെ
കാതു
അറുത്തു.
52
യേശു
അവനോടു:
“വാൾ
ഉറയിൽ
ഇടുക;
വാൾ
എടുക്കുന്നവർ
ഒക്കെയും
വാളാൽ
നശിച്ചുപോകും.
53
എന്റെ
പിതാവിനോടു
ഇപ്പോൾ
തന്നേ
പന്ത്രണ്ടു
ലെഗ്യോനിലും
അധികം
ദൂതന്മാരെ
എന്റെ
അരികെ
നിറുത്തേണ്ടതിന്നു
എനിക്കു
അപേക്ഷിച്ചുകൂടാ
എന്നു
തോന്നുന്നുവോ?
54
എന്നാൽ
ഇങ്ങനെ
സംഭവിക്കേണം
എന്നുള്ള
തിരുവെഴുത്തുകൾക്കു
എങ്ങനെ
നിവൃത്തിവരും”
എന്നു
പറഞ്ഞു.
55
ആ
നാഴികയിൽ
യേശു
പുരുഷാരത്തോടു:
“ഒരു
കള്ളന്റെ
നേരെ
എന്നപോലെ
നിങ്ങൾ
എന്നെ
പിടിപ്പാൻ
വാളും
വടിയുമായി
വന്നിരിക്കുന്നു;
ഞാൻ
ദിവസേന
ഉപദേശിച്ചുകൊണ്ടു
ദൈവാലയത്തിൽ
ഇരുന്നിട്ടും
നിങ്ങൾ
എന്നെ
പിടിച്ചില്ല.
56
എന്നാൽ
ഇതു
ഒക്കെയും
പ്രവാചകന്മാരുടെ
എഴുത്തുകൾ
നിവൃത്തിയാകേണ്ടതിന്നു
സംഭവിച്ചു”
എന്നു
പറഞ്ഞു.
അപ്പോൾ
ശിഷ്യന്മാർ
എല്ലാവരും
അവനെ
വിട്ടു
ഓടിപ്പോയി.
57
യേശുവിനെ
പിടിച്ചവരോ
മഹാപുരോഹിതനായ
കയ്യഫായുടെ
അടുക്കൽ
ശാസ്ത്രിമാരും
മൂപ്പന്മാരും
ഒന്നിച്ചുകൂടിയിരുന്നേടത്തു
അവനെ
കൊണ്ടുപോയി.
58
എന്നാൽ
പത്രൊസ്
ദൂരവെ
മഹാപുരോഹിതന്റെ
അരമനയോളം
പിൻചെന്നു,
അകത്തു
കടന്നു
അവസാനം
കാണ്മാൻ
സേവകന്മാരോടുകൂടി
ഇരുന്നു
59
മഹാപുരോഹിതന്മാരും
ന്യായാധിപസംഘം
ഒക്കെയും
യേശുവിനെ
കൊല്ലേണ്ടതിന്നു
അവന്റെ
നേരെ
കള്ളസ്സാക്ഷ്യം
അന്വേഷിച്ചു;
60
കള്ളസ്സാക്ഷികൾ
പലരും
വന്നിട്ടും
പറ്റിയില്ല.
61
ഒടുവിൽ
രണ്ടുപേർ
വന്നു:
ദൈവമന്ദിരം
പൊളിച്ചു
മൂന്നു
ദിവസംകൊണ്ടു
വീണ്ടും
പണിവാൻ
എനിക്കു
കഴിയും
എന്നു
ഇവൻ
പറഞ്ഞു
എന്നു
ബോധിപ്പിച്ചു.
62
മഹാപുരോഹിതൻ
എഴുന്നേറ്റു
അവനോടു:
നീ
ഒരു
ഉത്തരവും
പറയുന്നില്ലയോ?
ഇവർ
നിന്റെ
നേരെ
സാക്ഷ്യം
പറയുന്നതു
എന്തു
എന്നു
ചോദിച്ചു.
63
യേശുവോ
മിണ്ടാതിരുന്നു.
മഹാപുരോഹിതൻ
പിന്നെയും
അവനോടു:
നീ
ദൈവപുത്രനായ
ക്രിസ്തുതന്നേയോ?
പറക
എന്നു
ഞാൻ
ജീവനുള്ള
ദൈവത്തെക്കൊണ്ടു
നിന്നോടു
ആണയിട്ടു
ചോദിക്കുന്നു
എന്നു
പറഞ്ഞു.
64
യേശു
അവനോടു:
“ഞാൻ
ആകുന്നു;
ഇനി
മനുഷ്യപുത്രൻ
സർവ്വശക്തന്റെ
വലത്തുഭാഗത്തു
ഇരിക്കുന്നതും
ആകാശമേഘങ്ങളെ
വാഹനമാക്കി
വരുന്നതും
നിങ്ങൾ
കാണും
എന്നു
ഞാൻ
പറയുന്നു”
എന്നു
പറഞ്ഞു.
65
ഉടനെ
മഹാപുരോഹിതൻ
വസ്ത്രം
കീറി:
ഇവൻ
ദൈവദൂഷണം
പറഞ്ഞു;
ഇനി
സാക്ഷികളെക്കൊണ്ടു
നമുക്കു
എന്തു
ആവശ്യം?
നിങ്ങൾ
ഇപ്പോൾ
ദൈവദൂഷണം
കേട്ടുവല്ലോ:
66
നിങ്ങൾക്കു
എന്തു
തോന്നുന്നു
എന്നു
ചോദിച്ചതിന്നു:
അവൻ
മരണയോഗ്യൻ
എന്നു
അവർ
ഉത്തരം
പറഞ്ഞു.
67
അപ്പോൾ
അവർ
അവന്റെ
മുഖത്തു
തുപ്പി,
അവനെ
മുഷ്ടിചുരുട്ടി
കുത്തി,
ചിലർ
അവനെ
കന്നത്തടിച്ചു:
68
ഹേ,
ക്രിസ്തുവേ,
നിന്നെ
തല്ലിയതു
ആർ
എന്നു
ഞങ്ങളോടു
പ്രവചിക്ക
എന്നു
പറഞ്ഞു.
69
എന്നാൽ
പത്രൊസ്
പുറത്തു
നടുമുറ്റത്തു
ഇരുന്നു.
അവന്റെ
അടുക്കൽ
ഒരു
വേലക്കാരത്തി
വന്നു:
നീയും
ഗലീലക്കാരനായ
യേശുവിനോടുകൂടെ
ആയിരുന്നുവല്ലോ
എന്നു
പറഞ്ഞു.
70
അതിന്നു
അവൻ:
നീ
പറയുന്നതു
എനിക്കു
തിരിയുന്നില്ല
എന്നു
എല്ലാവരും
കേൾക്കെ
തള്ളിപ്പറഞ്ഞു.
71
പിന്നെ
അവൻ
പടിപ്പുരയിലേക്കു
പുറപ്പെടുമ്പോൾ
മറ്റൊരുത്തി
അവനെ
കണ്ടു
അവിടെയുള്ളവരോടു:
ഇവനും
നസറായനായ
യേശുവിനോടു
കൂടെയായിരുന്നു
എന്നു
പറഞ്ഞു
72
ആ
മനുഷ്യനെ
ഞാൻ
അറിയുന്നില്ല
എന്നു
അവൻ
രണ്ടാമതും
ആണയോടെ
തള്ളിപ്പറഞ്ഞു.
73
അല്പനേരം
കഴിഞ്ഞിട്ടു
അവിടെ
നിന്നവർ
അടുത്തുവന്നു
പത്രൊസിനോടു:
നീയും
അവരുടെ
കൂട്ടത്തിൽ
ഉള്ളവൻ
സത്യം;
നിന്റെ
ഉച്ചാരണവും
നിന്നെ
വെളിവാക്കുന്നുവല്ലോ
എന്നു
പറഞ്ഞു.
74
അപ്പോൾ
അവൻ:
ആ
മനുഷ്യനെ
ഞാൻ
അറിയുന്നില്ല
എന്നു
പ്രാകുവാനും
ആണയിടുവാനും
തുടങ്ങി;
ഉടനെ
കോഴി
കൂകി.
75
എന്നാറെ:
“കോഴി
കൂകുമുമ്പേ
നീ
മൂന്നു
വട്ടം
എന്നെ
തള്ളിപ്പറയും”
എന്നു
യേശു
പറഞ്ഞ
വാക്കു
പത്രൊസ്
ഓർത്തു
പുറത്തു
പോയി
അതി
ദുഃഖത്തോടെ
കരഞ്ഞു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References