സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
ലൂക്കോസ്
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
Notes
No Verse Added
History
No History Found
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
ലൂക്കോസ് 1
1
ശ്രീമാനായ
തെയോഫിലോസേ,
ആദിമുതൽ
കണ്ട
സാക്ഷികളും
വചനത്തിന്റെ
ശുശ്രൂഷകന്മാരുമായവർ
നമ്മെ
ഭരമേല്പിച്ചതുപോലെ,
2
നമ്മുടെ
ഇടയിൽ
പൂർണ്ണമായി
പ്രമാണിച്ചു
വരുന്ന
കാര്യങ്ങളെ
വിവരിക്കുന്ന
ഒരു
ചരിത്രം
ചമെപ്പാൻ
പലരും
തുനിഞ്ഞിരിക്കകൊണ്ടു,
3
നിനക്കു
ഉപദേശം
ലഭിച്ചിരിക്കുന്ന
വാർത്തയുടെ
നിശ്ചയം
നീ
അറിയേണ്ടതിന്നു
4
അതു
ക്രമമായി
എഴുതുന്നതു
നന്നെന്നു
ആദിമുതൽ
സകലവും
സൂക്ഷ്മമായി
പരിശോധിച്ചിട്ടു
എനിക്കും
തോന്നിയിരിക്കുന്നു.
5
യെഹൂദ്യരാജാവായ
ഹെരോദാവിന്റെ
കാലത്തു
അബീയാക്കൂറിൽ
സെഖര്യാവു
എന്നു
പേരുള്ളോരു
പുരോഹിതൻ
ഉണ്ടായിരുന്നു;
അവന്റെ
ഭാര്യ
അഹരോന്റെ
പുത്രിമാരിൽ
ഒരുത്തി
ആയിരുന്നു;
അവൾക്കു
എലീശബെത്ത്
എന്നു
പേർ.
6
ഇരുവരും
ദൈവസന്നിധിയിൽ
നീതിയുള്ളവരും
കർത്താവിന്റെ
സകല
കല്പനകളിലും
ന്യായങ്ങളിലും
കുററമില്ലാത്തവരായി
നടക്കുന്നവരും
ആയിരുന്നു.
7
എലീശബെത്ത്
മച്ചിയാകകൊണ്ടു
അവർക്കു
സന്തതി
ഇല്ലാഞ്ഞു;
ഇരുവരും
വയസ്സു
ചെന്നവരും
ആയിരുന്നു.
8
അവൻ
കൂറിന്റെ
ക്രമപ്രകാരം
ദൈവസന്നിധിയിൽ
പുരോഹിതനായി
ശുശ്രൂഷ
ചെയ്തുവരുമ്പോൾ:
9
പൌരോഹിത്യമര്യാദപ്രകാരം
കർത്താവിന്റെ
മന്ദിരത്തിൽ
ചെന്നു
ധൂപം
കാട്ടുവാൻ
അവന്നു
നറുക്കു
വന്നു.
10
ധൂപം
കാട്ടുന്ന
നാഴികയിൽ
ജനസമൂഹം
ഒക്കെയും
പുറത്തു
പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
11
അപ്പോൾ
കർത്താവിന്റെ
ദൂതൻ
ധൂപപീഠത്തിന്റെ
വലത്തു
ഭാഗത്തു
നിൽക്കുന്നവനായിട്ടു
അവന്നു
പ്രത്യക്ഷനായി.
12
സെഖര്യാവു
അവനെ
കണ്ടു
ഭ്രമിച്ചു
ഭയപരവശനായി.
13
ദൂതൻ
അവനോടു
പറഞ്ഞതു:
സെഖര്യാവേ,
ഭയപ്പെടേണ്ടാ;
നിന്റെ
പ്രാർത്ഥനെക്കു
ഉത്തരമായി:
നിന്റെ
ഭാര്യ
എലീശബെത്ത്
നിനക്കു
ഒരു
മകനെ
പ്രസവിക്കും;
അവന്നു
യോഹന്നാൻ
എന്നു
പേർ
ഇടേണം.
14
നിനക്കു
സന്തോഷവും
ഉല്ലാസവും
ഉണ്ടാകും;
അവന്റെ
ജനനത്തിങ്കൽ
പലരും
സന്തോഷിക്കും.
15
അവൻ
കർത്താവിന്റെ
സന്നിധിയിൽ
വലിയവൻ
ആകും;
വീഞ്ഞും
മദ്യവും
കുടിക്കയില്ല;
അമ്മയുടെ
ഗർഭത്തിൽവെച്ചു
തന്നേ
പരിശുദ്ധാത്മാവുകൊണ്ടു
നിറയും.
16
അവൻ
യിസ്രായേൽമക്കളിൽ
പലരെയും
അവരുടെ
ദൈവമായ
കർത്താവിങ്കലേക്കു
തിരിച്ചുവരുത്തും.
17
അവൻ
അപ്പന്മാരുടെ
ഹൃദയങ്ങളെ
മക്കളിലേക്കും
വഴങ്ങാത്തവരെ
നീതിമാന്മാരുടെ
ബോധത്തിലേക്കും
തിരിച്ചുംകൊണ്ടു
ഒരുക്കമുള്ളോരു
ജനത്തെ
കർത്താവിന്നുവേണ്ടി
ഒരുക്കുവാൻ
അവന്നു
മുമ്പായി
ഏലീയാവിന്റെ
ആത്മാവോടും
ശക്തിയോടും
കൂടെ
നടക്കും.
18
സെഖര്യാവു
ദൂതനോടു;
ഇതു
ഞാൻ
എന്തൊന്നിനാൽ
അറിയും?
ഞാൻ
വൃദ്ധനും
എന്റെ
ഭാര്യ
വയസ്സുചെന്നവളുമല്ലോ
എന്നു
പറഞ്ഞു.
19
ദൂതൻ
അവനോടു:
ഞാൻ
ദൈവസന്നിധിയിൽ
നില്ക്കുന്ന
ഗബ്രിയേൽ
ആകുന്നു;
നിന്നോടു
സംസാരിപ്പാനും
ഈ
സദ്വർത്തമാനം
നിന്നോടു
അറിയിപ്പാനും
എന്നെ
അയച്ചിരിക്കുന്നു.
20
തക്കസമയത്തു
നിവൃത്തിവരുവാനുള്ള
എന്റെ
ഈ
വാക്കു
വിശ്വസിക്കായ്കകൊണ്ടു
അതു
സംഭവിക്കുവരെ
നീ
സംസാരിപ്പാൻ
കഴിയാതെ
മൌനമായിരിക്കും
എന്നു
ഉത്തരം
പറഞ്ഞു.
21
ജനം
സെഖര്യാവിന്നായി
കാത്തിരുന്നു,
അവൻ
മന്ദിരത്തിൽ
താമസിച്ചതിനാൽ
ആശ്ചര്യപെട്ടു.
22
അവൻ
പുറത്തു
വന്നാറെ
അവരോടു
സംസാരിപ്പാൻ
കഴിഞ്ഞില്ല;
അതിനാൽ
അവൻ
മന്ദിരത്തിൽ
ഒരു
ദർശനം
കണ്ടു
എന്നു
അവർ
അറിഞ്ഞു;
അവൻ
അവർക്കു
ആഗ്യം
കാട്ടി
ഊമനായി
പാർത്തു.
23
അവന്റെ
ശുശ്രൂഷാകാലം
തികഞ്ഞശേഷം
അവൻ
വീട്ടിലേക്കു
പോയി.
24
ആ
നാളുകൾ
കഴിഞ്ഞിട്ടു
അവന്റെ
ഭാര്യ
എലീശബെത്ത്
ഗർഭം
ധരിച്ചു:
25
മനുഷ്യരുടെ
ഇടയിൽ
എനിക്കുണ്ടായിരുന്ന
നിന്ദ
നീക്കുവാൻ
കർത്താവു
എന്നെ
കടാക്ഷിച്ച
നാളിൽ
ഇങ്ങനെ
എനിക്കു
ചെയ്തുതന്നിരിക്കുന്നു
എന്നു
പറഞ്ഞു
അഞ്ചു
മാസം
ഒളിച്ചു
പാർത്തു.
26
ആറാം
മാസത്തിൽ
ദൈവം
ഗബ്രീയേൽദൂതനെ
നസറെത്ത്
എന്ന
ഗലീലപട്ടണത്തിൽ,
27
ദാവീദ്
ഗൃഹത്തിലുള്ള
യോസേഫ്
എന്നൊരു
പുരുഷന്നു
വിവാഹം
നിശ്ചയിച്ചിരുന്ന
കന്യകയുടെ
അടുക്കൽ
അയച്ചു;
ആ
കന്യകയുടെ
പേർ
മറിയ
എന്നു
ആയിരുന്നു.
28
ദൂതൻ
അവളുടെ
അടുക്കൽ
അകത്തു
ചെന്നു:
കൃപലഭിച്ചവളേ,
നിനക്കു
വന്ദനം;
കർത്താവു
നിന്നോടുകൂടെ
ഉണ്ടു
എന്നു
പറഞ്ഞു.
29
അവൾ
ആ
വാക്കു
കേട്ടു
ഭ്രമിച്ചു:
ഇതു
എന്തൊരു
വന്ദനം
എന്നു
വിചാരിച്ചു.
30
ദൂതൻ
അവളോടു:
മറിയയേ,
ഭയപ്പെടേണ്ടാ;
നിനക്കു
ദൈവത്തിന്റെ
കൃപ
ലഭിച്ചു.
31
നീ
ഗർഭം
ധരിച്ചു
ഒരു
മകനെ
പ്രസവിക്കും;
അവന്നു
യേശു
എന്നു
പേർ
വിളിക്കേണം.
32
അവൻ
വലിയവൻ
ആകും;
അത്യുന്നതന്റെ
പുത്രൻ
എന്നു
വിളിക്കപ്പെടും;
കർത്താവായ
ദൈവം
അവന്റെ
പിതാവായ
ദാവീദിന്റെ
സിംഹാസനം
അവന്നു
കൊടുക്കും
33
അവൻ
യാക്കോബ്
ഗൃഹത്തിന്നു
എന്നേക്കും
രാജാവായിരിക്കും;
അവന്റെ
രാജ്യത്തിന്നു
അവസാനം
ഉണ്ടാകയില്ല
എന്നു
പറഞ്ഞു.
34
മറിയ
ദൂതനോടു:
ഞാൻ
പുരുഷനെ
അറിയായ്കയാൽ
ഇതു
എങ്ങനെ
സംഭവിക്കും
എന്നു
പറഞ്ഞു.
35
അതിന്നു
ദൂതൻ:
പരിശുദ്ധാത്മാവു
നിന്റെ
മേൽ
വരും;
അത്യുന്നതന്റെ
ശക്തി
നിന്റെ
മേൽ
നിഴലിടും;
ആകയാൽ
ഉത്ഭവിക്കുന്ന
വിശുദ്ധപ്രജ
ദൈവപുത്രൻ
എന്നു
വിളിക്കപ്പെടും.
36
നിന്റെ
ചാർച്ചക്കാരത്തി
എലീശബെത്തും
വാർദ്ധക്യത്തിൽ
ഒരു
മകനെ
ഗർഭം
ധരിച്ചിരിക്കുന്നു;
മച്ചി
എന്നു
പറഞ്ഞുവന്നവൾക്കു
ഇതു
ആറാം
മാസം.
37
ദൈവത്തിന്നു
ഒരു
കാര്യവും
അസാദ്ധ്യമല്ലല്ലോ
എന്നു
ഉത്തരം
പറഞ്ഞു.
38
അതിന്നു
മറിയ:
ഇതാ,
ഞാൻ
കർത്താവിന്റെ
ദാസി;
നിന്റെ
വാക്കു
പോലെ
എനിക്കു
ഭവിക്കട്ടെ
എന്നു
പറഞ്ഞു;
ദൂതൻ
അവളെ
വിട്ടുപോയി.
39
ആ
നാളുകളിൽ
മറിയ
എഴുന്നേറ്റു
മല
നാട്ടിൽ
ഒരു
യെഹൂദ്യപട്ടണത്തിൽ
ബദ്ധപ്പെട്ടു
ചെന്നു,
40
സെഖര്യാവിന്റെ
വീട്ടിൽ
എത്തി
എലീശബെത്തിനെ
വന്ദിച്ചു.
41
മറിയയുടെ
വന്ദനം
എലീശബെത്ത്
കേട്ടപ്പോൾ
പിള്ള
അവളുടെ
ഗർഭത്തിൽ
തുള്ളി;
എലീശബെത്ത്
പരിശുദ്ധാത്മാവു
നിറഞ്ഞവളായി,
42
ഉച്ചത്തിൽ
വിളിച്ചു
പറഞ്ഞതു:
സ്ത്രീകളിൽ
നീ
അനുഗ്രഹിക്കപ്പെട്ടവൾ;
നിന്റെ
ഗർഭ
ഫലവും
അനുഗ്രഹിക്കപ്പെട്ടതു:
43
എന്റെ
കർത്താവിന്റെ
മാതാവു
എന്റെ
അടുക്കൽ
വരുന്ന
മാനം
എനിക്കു
എവിടെ
നിന്നു
ഉണ്ടായി.
44
നിന്റെ
വന്ദനസ്വരം
എന്റെ
ചെവിയിൽ
വീണപ്പോൾ
പിള്ള
എന്റെ
ഗർഭത്തിൽ
ആനന്ദം
കൊണ്ടു
തുള്ളി.
45
കർത്താവു
തന്നോടു
അരുളിച്ചെയ്തതിന്നു
നിവൃത്തിയുണ്ടാകും
എന്നു
വിശ്വസിച്ചവൾ
ഭാഗ്യവതി.
46
അപ്പോൾ
മറിയ
പറഞ്ഞതു:
“എന്റെ
ഉള്ളം
കർത്താവിനെ
മഹിമപ്പെടുത്തുന്നു;
47
എന്റെ
ആത്മാവു
എന്റെ
രക്ഷിതാവായ
ദൈവത്തിൽ
ഉല്ലസിക്കുന്നു.
48
അവൻ
തന്റെ
ദാസിയുടെ
താഴ്ച
കടാക്ഷിച്ചിരിക്കുന്നുവല്ലോ;
ഇന്നുമുതൽ
എല്ലാ
തലമുറകളും
എന്നെ
ഭാഗ്യവതി
എന്നു
വാഴ്ത്തും.
49
ശക്തനായവൻ
എനിക്കു
വലിയവ
ചെയ്തിരിക്കുന്നു
അവന്റെ
നാമം
പരിശുദ്ധം
തന്നേ.
50
അവനെ
ഭയപ്പെടുന്നവർക്കു
അവന്റെ
കരുണ
തലമുറതലമുറയോളം
ഇരിക്കുന്നു.
51
തന്റെ
ഭുജംകൊണ്ടു
അവൻ
ബലം
പ്രവർത്തിച്ചു,
ഹൃദയവിചാരത്തിൽ
അഹങ്കരിക്കുന്നവരെ
ചിതറിച്ചിരിക്കുന്നു.
52
പ്രഭുക്കന്മാരെ
സിംഹാസനങ്ങളിൽ
നിന്നു
ഇറക്കി
താണവരെ
ഉയർത്തിയിരിക്കുന്നു.
53
വിശന്നിരിക്കുന്നവരെ
നന്മകളാൽ
നിറെച്ചു,
സമ്പന്നന്മാരെ
വെറുതെ
അയച്ചു
കളഞ്ഞിരിക്കുന്നു.
54
നമ്മുടെ
പിതാക്കന്മാരോടു
അരുളിച്ചെയ്തതുപോലെ
അബ്രാഹാമിന്നും
അവന്റെ
സന്തതിക്കും
എന്നേക്കും
കരുണ
ഓർക്കേണ്ടതിന്നു,
55
തന്റെ
ദാസനായ
യിസ്രായേലിനെ
തുണെച്ചിരിക്കുന്നു.”
56
മറിയ
ഏകദേശം
മൂന്നു
മാസം
അവളോടു
കൂടെ
പാർത്തിട്ടു
വീട്ടിലേക്കു
മടങ്ങിപ്പോയി.
57
എലീശബെത്തിന്നു
പ്രസവിപ്പാനുള്ള
കാലം
തികഞ്ഞപ്പോൾ
അവൾ
ഒരു
മകനെ
പ്രസവിച്ചു;
58
കർത്താവു
അവൾക്കു
വലിയ
കരുണ
കാണിച്ചു
എന്നു
അയൽക്കാരും
ചാർച്ചക്കാരും
കേട്ടിട്ടു
അവളോടുകൂടെ
സന്തോഷിച്ചു.
59
എട്ടാം
നാളിൽ
അവർ
പൈതലിനെ
പരിച്ഛേദന
ചെയ്വാൻ
വന്നു;
അപ്പന്റെ
പേർ
പോലെ
അവന്നു
സെഖര്യാവു
എന്നു
പേർ
വിളിപ്പാൻ
ഭാവിച്ചു.
60
അവന്റെ
അമ്മയോ:
അല്ല,
അവന്നു
യോഹന്നാൻ
എന്നു
പേരിടേണം
എന്നു
പറഞ്ഞു.
61
അവർ
അവളോടു:
നിന്റെ
ചാർച്ചയിൽ
ഈ
പേരുള്ളവർ
ആരും
ഇല്ലല്ലോ
എന്നു
പറഞ്ഞു.
62
പിന്നെ
അവന്നു
എന്തു
പേർ
വിളിപ്പാൻ
വിചാരിക്കുന്നു
എന്നു
അപ്പനോടു
ആഗ്യംകാട്ടി
ചോദിച്ചു.
63
അവൻ
ഒരു
എഴുത്തു
പലക
ചോദിച്ചു:
അവന്റെ
പേർ
യോഹന്നാൻ
എന്നു
എഴുതി;
എല്ലാവരും
ആശ്ചര്യപ്പെട്ടു.
64
ഉടനെ
അവന്റെ
വായും
നാവും
തുറന്നു,
അവൻ
സംസാരിച്ചു
ദൈവത്തെ
സ്തുതിച്ചു.
65
ചുറ്റും
പാർക്കുന്നവർക്കു
എല്ലാം
ഭയം
ഉണ്ടായി;,
യെഹൂദ്യമലനാട്ടിൽ
എങ്ങും
ഈ
വാർത്ത
ഒക്കെയും
പരന്നു.
66
കേട്ടവർ
എല്ലാവരും
അതു
ഹൃദയത്തിൽ
നിക്ഷേപിച്ചു:
ഈ
പൈതൽ
എന്തു
ആകും
എന്നു
പറഞ്ഞു;
കർത്താവിന്റെ
കൈ
അവനോടു
കൂടെ
ഉണ്ടായിരുന്നു.
67
അവന്റെ
അപ്പനായ
സെഖര്യാവു
പരിശുദ്ധാത്മാവു
നിറഞ്ഞവനായി
പ്രവചിച്ചുപറഞ്ഞതു:
68
“യിസ്രായേലിന്റെ
ദൈവമായ
കർത്താവു
അനുഗ്രഹിക്കപ്പെട്ടവൻ.
അവൻ
തന്റെ
ജനത്തെ
സന്ദർശിച്ചു
ഉദ്ധാരണം
ചെയ്കയും
69
ആദിമുതൽ
തന്റെ
വിശുദ്ധപ്രവാചകന്മാർ
മുഖാന്തരം
അരുളിച്ചെയ്തതുപോലെ
70
നമ്മുടെ
ശത്രുക്കളുടെ
വശത്തു
നിന്നും
നമ്മെ
പകെക്കുന്ന
ഏവരുടെയും
കയ്യിൽ
നിന്നും
നമ്മെ
രക്ഷിപ്പാൻ
71
തന്റെ
ദാസനായ
ദാവീദിന്റെ
ഗൃഹത്തിൽ
നമുക്കു
രക്ഷയുടെ
കൊമ്പു
ഉയർത്തുകയും
ചെയ്തിരിക്കുന്നതു,
72
നമ്മുടെ
പിതാക്കന്മാരോടു
കരുണ
പ്രവർത്തിക്കേണ്ടതിന്നും
73
നമ്മുടെ
ശത്രുക്കളുടെ
കയ്യിൽ
നിന്നു
രക്ഷിക്കപ്പെട്ടു
74
നാം
ആയുഷ്ക്കാലം
ഒക്കെയും
ഭയം
കൂടാതെ
തിരുമുമ്പിൽ
വിശുദ്ധിയിലും
നീതിയിലും
തന്നെ
ആരാധിപ്പാൻ
നമുക്കു
കൃപ
നല്കുമെന്നു
75
അവൻ
നമ്മുടെ
പിതാവായ
അബ്രാഹാമിനോടു
സത്യവും
തന്റെ
വിശുദ്ധ
നിയമവും
ഓർത്തതുകൊണ്ടും
ആകുന്നു.
76
നീയോ
പൈതലേ,
അത്യുന്നതന്റെ
പ്രവാചകൻ
എന്നു
വിളിക്കപ്പെടും.
കർത്താവിന്റെ
വഴി
ഒരുക്കുവാനും
77
നമ്മുടെ
ദൈവത്തിന്റെ
ആർദ്രകരുണയാൽ
അവന്റെ
ജനത്തിന്നു
പാപമോചനത്തിൽ
രക്ഷാപരിജ്ഞാനം
കൊടുപ്പാനുമായി
നീ
അവന്നു
മുമ്പായി
നടക്കും.
78
ഇരുളിലും
മരണനിഴലിലും
ഇരിക്കുന്നവർക്കു
പ്രകാശിച്ചു,
നമ്മുടെ
കാലുകളെ
സമാധാനമാർഗ്ഗത്തിൽ
നടത്തേണ്ടതിന്നു
79
ആ
ആർദ്രകരുണയാൽ
ഉയരത്തിൽനിന്നു
ഉദയം
നമ്മെ
സന്ദർശിച്ചിരിക്കുന്നു.”
80
പൈതൽ
വളർന്നു
ആത്മാവിൽ
ബലപ്പെട്ടു;
അവൻ
യിസ്രായേലിന്നു
തന്നെത്താൻ
കാണിക്കും
നാൾവരെ
മരുഭൂമിയിൽ
ആയിരുന്നു.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References