സത്യവേദപുസ്തകം
ദൈവ കൃപയുടെ ദാനം
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
പഴയ നിയമം
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
പുതിയ നിയമം
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
Search
The Book of Moses
Old Testament History
The Wisdom Books
പ്രധാന പ്രവാചകന്മാർ
Minor Prophets
Gospels of Jesus Christ
New Testament History
Paul's Epistles
General Epistles
Endtime Epistles
Synoptic Gospel
Fourth Gospel
Tamil Bible
English Bible
Hebrew Bible
Greek Bible
Hindi Bible
Telugu Bible
Kannada Bible
Bengali Bible
Marathi Bible
Gujarati Bible
Punjabi Bible
Oriya Bible
Urdu Bible
കൂടുതൽ
സങ്കീർത്തനങ്ങൾ 119:159
ഉല്പത്തി
പുറപ്പാടു്
ലേവ്യപുസ്തകം
സംഖ്യാപുസ്തകം
ആവർത്തനം
യോശുവ
ന്യായാധിപന്മാർ
രൂത്ത്
1 ശമൂവേൽ
2 ശമൂവേൽ
1 രാജാക്കന്മാർ
2 രാജാക്കന്മാർ
1 ദിനവൃത്താന്തം
2 ദിനവൃത്താന്തം
എസ്രാ
നെഹെമ്യാവു
എസ്ഥേർ
ഇയ്യോബ്
സങ്കീർത്തനങ്ങൾ
സദൃശ്യവാക്യങ്ങൾ
സഭാപ്രസംഗി
ഉത്തമ ഗീതം
യെശയ്യാ
യിരേമ്യാവു
വിലാപങ്ങൾ
യേഹേസ്കേൽ
ദാനീയേൽ
ഹോശേയ
യോവേൽ
ആമോസ്
ഓബദ്യാവു
യോനാ
മീഖാ
നഹൂം
ഹബക്കൂക്
സെഫന്യാവു
ഹഗ്ഗായി
സെഖർയ്യാവു
മലാഖി
മത്തായി
മർക്കൊസ്
ലൂക്കോസ്
യോഹന്നാൻ
പ്രവൃത്തികൾ
റോമർ
1 കൊരിന്ത്യർ
2 കൊരിന്ത്യർ
ഗലാത്യർ
എഫെസ്യർ
ഫിലിപ്പിയർ
കൊലൊസ്സ്യർ
1 തെസ്സലൊനീക്യർ
2 തെസ്സലൊനീക്യർ
1 തിമൊഥെയൊസ്
2 തിമൊഥെയൊസ്
തീത്തൊസ്
ഫിലേമോൻ
എബ്രായർ
യാക്കോബ്
1 പത്രൊസ്
2 പത്രൊസ്
1 യോഹന്നാൻ
2 യോഹന്നാൻ
3 യോഹന്നാൻ
യൂദാ
വെളിപ്പാടു
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150
151
152
153
154
155
156
157
158
159
160
161
162
163
164
165
166
167
168
169
170
171
172
173
174
175
176
Notes
No Verse Added
History
സങ്കീർത്തനങ്ങൾ 119:159 (10 47 am)
ഞങ്ങളേക്കുറിച്ച്
ബന്ധപ്പെടുന്നതിന്
സങ്കീർത്തനങ്ങൾ 119:159
1
യഹോവയുടെ
ന്യായപ്രമാണം
അനുസരിച്ചു
നടപ്പിൽ
നിഷ്കളങ്കരായവർ
ഭാഗ്യവാന്മാർ.
2
അവന്റെ
സാക്ഷ്യങ്ങളെ
പ്രമാണിച്ചു
പൂർണ്ണഹൃദയത്തോടെ
അവനെ
അന്വേഷിക്കുന്നവർ
ഭാഗ്യവാന്മാർ.
3
അവർ
നീതികേടു
പ്രവർത്തിക്കാതെ
അവന്റെ
വഴികളിൽതന്നേ
നടക്കുന്നു.
4
നിന്റെ
പ്രമാണങ്ങളെ
കൃത്യമായി
ആചരിക്കേണ്ടതിന്നു
നീ
അവയെ
കല്പിച്ചുതന്നിരിക്കുന്നു.
5
നിന്റെ
ചട്ടങ്ങളെ
ആചരിക്കേണ്ടതിന്നു
എന്റെ
നടപ്പു
സ്ഥിരമായെങ്കിൽ
കൊള്ളായിരുന്നു.
6
നിന്റെ
സകലകല്പനകളെയും
സൂക്ഷിക്കുന്നേടത്തോളം
ഞാൻ
ലജ്ജിച്ചുപോകയില്ല.
7
നിന്റെ
നീതിയുള്ള
വിധികളെ
പഠിച്ചിട്ടു
ഞാൻ
പരമാർത്ഥഹൃദയത്തോടെ
നിനക്കു
സ്തോത്രം
ചെയ്യും.
8
ഞാൻ
നിന്റെ
ചട്ടങ്ങളെ
ആചരിക്കും;
എന്നെ
അശേഷം
ഉപേക്ഷിക്കരുതേ.ബേത്ത്.
ബെത്ത്
9
ബാലൻ
തന്റെ
നടപ്പിനെ
നിർമ്മലമാക്കുന്നതു
എങ്ങനെ?
നിന്റെ
വചനപ്രകാരം
അതിനെ
സൂക്ഷിക്കുന്നതിനാൽ
തന്നേ.
10
ഞാൻ
പൂർണ്ണഹൃദയത്തോടെ
നിന്നെ
അന്വേഷിക്കുന്നു;
നിന്റെ
കല്പനകൾ
വിട്ടുനടപ്പാൻ
എനിക്കു
ഇടവരരുതേ.
11
ഞാൻ
നിന്നോടു
പാപം
ചെയ്യാതിരിക്കേണ്ടതിന്നു
നിന്റെ
വചനത്തെ
ഹൃദയത്തിൽ
സംഗ്രഹിക്കുന്നു.
12
യഹോവേ,
നീ
വാഴ്ത്തപ്പെട്ടവൻ;
നിന്റെ
ചട്ടങ്ങളെ
എനിക്കു
ഉപദേശിച്ചു
തരേണമേ.
13
ഞാൻ
എന്റെ
അധരങ്ങൾകൊണ്ടു
നിന്റെ
വായുടെ
വിധികളെ
ഒക്കെയും
വർണ്ണിക്കുന്നു.
14
ഞാൻ
സർവ്വസമ്പത്തിലും
എന്നപോലെ
നിന്റെ
സാക്ഷ്യങ്ങളുടെ
വഴിയിൽ
ആനന്ദിക്കുന്നു.
15
ഞാൻ
നിന്റെ
പ്രമാണങ്ങളെ
ധ്യാനിക്കയും
നിന്റെ
വഴികളെ
സൂക്ഷിക്കയും
ചെയ്യുന്നു.
16
ഞാൻ
നിന്റെ
ചട്ടങ്ങളിൽ
രസിക്കും;
നിന്റെ
വചനത്തെ
മറക്കയുമില്ല.
ഗീമെൽ.
ഗീമെൽ
17
ജീവച്ചിരിക്കേണ്ടതിന്നു
അടിയന്നു
നന്മ
ചെയ്യേണമേ;
എന്നാൽ
ഞാൻ
നിന്റെ
വചനം
പ്രാമണിക്കും.
18
നിന്റെ
ന്യായപ്രമാണത്തിലെ
അത്ഭുതങ്ങളെ
കാണേണ്ടതിന്നു
എന്റെ
കണ്ണുകളെ
തുറക്കേണമേ.
19
ഞാൻ
ഭൂമിയിൽ
പരദേശിയാകുന്നു;
നിന്റെ
കല്പനകളെ
എനിക്കു
മറെച്ചുവെക്കരുതേ.
20
നിന്റെ
വിധികൾക്കായുള്ള
നിത്യവാഞ്ഛകൊണ്ടു
എന്റെ
മനസ്സു
തകർന്നിരിക്കുന്നു.
21
നിന്റെ
കല്പനകളെ
വിട്ടുനടക്കുന്നവരായി
ശപിക്കപ്പെട്ട
അഹങ്കാരികളെ
നീ
ഭർത്സിക്കുന്നു.
22
നിന്ദയും
അപമാനവും
എന്നോടു
അകറ്റേണമേ;
ഞാൻ
നിന്റെ
സാക്ഷ്യങ്ങളെ
പ്രമാണിക്കുന്നു.
23
പ്രഭുക്കന്മാരും
ഇരുന്നു
എനിക്കു
വിരോധമായി
സംഭാഷിക്കുന്നു;
എങ്കിലും
അടിയൻ
നിന്റെ
ചട്ടങ്ങളെ
ധ്യാനിക്കുന്നു.
24
നിന്റെ
സാക്ഷ്യങ്ങൾ
എന്റെ
പ്രമോദവും
എന്റെ
ആലോചനക്കാരും
ആകുന്നു.
ദാലെത്ത്.
ദാലെത്ത്
25
എന്റെ
പ്രാണൻ
പൊടിയോടു
പറ്റിയിരിക്കുന്നു;
തിരുവചനപ്രകാരം
എന്നെ
ജീവിപ്പിക്കേണമേ.
26
എന്റെ
വഴികളെ
ഞാൻ
വിവരിച്ചപ്പോൾ
നീ
എനിക്കു
ഉത്തരമരുളി;
നിന്റെ
ചട്ടങ്ങളെ
എനിക്കു
ഉപദേശിച്ചുതരേണമേ.
27
നിന്റെ
പ്രമാണങ്ങളുടെ
വഴി
എന്നെ
ഗ്രഹിപ്പിക്കേണമേ;
എന്നാൽ
ഞാൻ
നിന്റെ
അത്ഭുതങ്ങളെ
ധ്യാനിക്കും.
28
എന്റെ
പ്രാണൻ
വിഷാദംകൊണ്ടു
ഉരുകുന്നു;
നിന്റെ
വചനപ്രകാരം
എന്നെ
നിവിർത്തേണമേ.
29
ഭോഷ്കിന്റെ
വഴി
എന്നോടു
അകറ്റേണമേ;
നിന്റെ
ന്യായപ്രമാണം
എനിക്കു
കൃപയോടെ
നല്കേണമേ.
30
വിശ്വസ്തതയുടെ
മാർഗ്ഗം
ഞാൻ
തിരഞ്ഞെടുത്തിരിക്കുന്നു;
നിന്റെ
വിധികളെ
എന്റെ
മുമ്പിൽ
വെച്ചിരിക്കുന്നു.
31
ഞാൻ
നിന്റെ
സാക്ഷ്യങ്ങളോടു
പറ്റിയിരിക്കുന്നു;
യഹോവേ,
എന്നെ
ലജ്ജിപ്പിക്കരുതേ.
32
നീ
എന്റെ
ഹൃദയത്തെ
വിശാലമാക്കുമ്പോൾ
ഞാൻ
നിന്റെ
കല്പനകളുടെ
വഴിയിൽ
ഓടും.ഹേ.
ഹെ
33
യഹോവേ,
നിന്റെ
ചട്ടങ്ങളുടെ
വഴി
എന്നെ
ഉപദേശിക്കേണമേ;
ഞാൻ
അതിനെ
അവസാനത്തോളം
പ്രമാണിക്കും.
34
ഞാൻ
നിന്റെ
ന്യായപ്രമാണം
കാക്കേണ്ടതിന്നും
അതിനെ
പൂർണ്ണഹൃദയത്തോടെ
പ്രമാണിക്കേണ്ടതിന്നും
എനിക്കു
ബുദ്ധി
നല്കേണമേ.
35
നിന്റെ
കല്പനകളുടെ
പാതയിൽ
എന്നെ
നടത്തേണമേ;
ഞാൻ
അതിൽ
ഇഷ്ടപ്പെടുന്നുവല്ലോ.
36
ദുരാദായത്തിലേക്കല്ല,
നിന്റെ
സാക്ഷ്യങ്ങളിലേക്കു
തന്നേ.
എന്റെ
ഹൃദയം
ചായുമാറാക്കേണമേ.
37
വ്യാജത്തെ
നോക്കാതവണ്ണം
എന്റെ
കണ്ണുകളെ
തിരിച്ചു
നിന്റെ
വഴികളിൽ
എന്നെ
ജീവിപ്പിക്കേണമേ.
38
നിന്നോടുള്ള
ഭക്തിയെ
വർദ്ധിപ്പിക്കുന്നതായ
നിന്റെ
വചനത്തെ
അടിയന്നു
നിവർത്തിക്കേണമേ.
39
ഞാൻ
പേടിക്കുന്ന
നിന്ദയെ
അകറ്റിക്കളയേണമേ;
നിന്റെ
വിധികൾ
നല്ലവയല്ലോ.
40
ഇതാ,
ഞാൻ
നിന്റെ
പ്രമാണങ്ങളെ
വാഞ്ഛിക്കുന്നു;
നിന്റെ
നീതിയാൽ
എന്നെ
ജീവിപ്പിക്കേണമേ.വൌ.
വൌ
41
യഹോവേ,
നിന്റെ
വചനപ്രകാരം
നിന്റെ
ദയയും
നിന്റെ
രക്ഷയും
എങ്കലേക്കു
വരുമാറാകട്ടെ.
42
ഞാൻ
നിന്റെ
വചനത്തിൽ
ആശ്രയിക്കുന്നതുകൊണ്ടു
എന്നെ
നിന്ദിക്കുന്നവനോടു
ഉത്തരം
പറവാൻ
ഞാൻ
പ്രാപ്തനാകും.
43
ഞാൻ
നിന്റെ
വിധികൾക്കായി
കാത്തിരിക്കയാൽ
സത്യത്തിന്റെ
വചനം
എന്റെ
വായിൽ
നിന്നു
നീക്കിക്കളയരുതേ.
44
അങ്ങനെ
ഞാൻ
നിന്റെ
ന്യായപ്രമാണം
ഇടവിടാതെ
എന്നേക്കും
പ്രമാണിക്കും.
45
നിന്റെ
പ്രമാണങ്ങളെ
ആരായുന്നതുകൊണ്ടു
ഞാൻ
വിശാലതയിൽ
നടക്കും.
46
ഞാൻ
ലജ്ജിക്കാതെ
രാജാക്കന്മാരുടെ
മുമ്പിലും
നിന്റെ
സാക്ഷ്യങ്ങളെക്കുറിച്ചു
സംസാരിക്കും.
47
ഞാൻ
നിന്റെ
കല്പനകളിൽ
പ്രമോദിക്കുന്നു;
അവ
എനിക്കു
പ്രിയമായിരിക്കുന്നു.
48
എനിക്കു
പ്രിയമായിരിക്കുന്ന
നിന്റെ
കല്പനകളിലേക്കു
ഞാൻ
കൈകളെ
ഉയർത്തുന്നു;
നിന്റെ
ചട്ടങ്ങളെ
ഞാൻ
ധ്യാനിക്കുന്നു.സയിൻ.
സയിൻ
49
നീ
എന്നെ
പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു
അടിയനോടുള്ള
വചനത്തെ
ഓർക്കേണമേ.
50
നിന്റെ
വചനം
എന്നെ
ജീവിപ്പിച്ചിരിക്കുന്നതു
എന്റെ
കഷ്ടതയിൽ
എനിക്കു
ആശ്വാസമാകുന്നു.
51
അഹങ്കാരികൾ
എന്നെ
അത്യന്തം
പരിഹസിച്ചു;
ഞാനോ
നിന്റെ
ന്യായപ്രമാണത്തെ
വിട്ടുമാറീട്ടില്ല.
52
യഹോവേ,
പണ്ടേയുള്ള
നിന്റെ
വിധികളെ
ഓർത്തു
ഞാൻ
എന്നെതന്നെ
ആശ്വസിപ്പിക്കുന്നു.
53
നിന്റെ
ന്യായപ്രമാണം
ഉപേക്ഷിക്കുന്ന
ദുഷ്ടന്മാർ
നിമിത്തം
എനിക്കു
ഉഗ്രകോപം
പിടിച്ചിരിക്കുന്നു.
54
ഞാൻ
പരദേശിയായി
പാർക്കുന്ന
വീട്ടിൽ
നിന്റെ
ചട്ടങ്ങൾ
എന്റെ
കീർത്തനം
ആകുന്നു.
55
യഹോവേ,
രാത്രിയിൽ
ഞാൻ
തിരുനാമം
ഓർക്കുന്നു;
നിന്റെ
ന്യായപ്രമാണം
ഞാൻ
ആചരിക്കുന്നു.
56
ഞാൻ
നിന്റെ
പ്രമാണങ്ങളെ
അനുസരിക്കുന്നതു
എനിക്കു
വിഹിതമായിരിക്കുന്നു.ഹേത്ത്.
ഹേത്ത്
57
യഹോവേ,
നീ
എന്റെ
ഓഹരിയാകുന്നു;
ഞാൻ
നിന്റെ
വചനങ്ങളെ
പ്രമാണിക്കും
എന്നു
ഞാൻ
പറഞ്ഞു.
58
പൂർണ്ണഹൃദയത്തോടേ
ഞാൻ
നിന്റെ
കൃപെക്കായി
യാചിക്കുന്നു;
നിന്റെ
വാഗ്ദാനപ്രകാരം
എന്നോടു
കൃപയുണ്ടാകേണമേ.
59
ഞാൻ
എന്റെ
വഴികളെ
വിചാരിച്ചു,
എന്റെ
കാലുകളെ
നിന്റെ
സാക്ഷ്യങ്ങളിലേക്കു
തിരിക്കുന്നു.
60
നിന്റെ
കല്പനകളെ
പ്രമാണിക്കേണ്ടതിന്നു
ഞാൻ
താമസിയാതെ
ബദ്ധപ്പെടുന്നു;
61
ദുഷ്ടന്മാരുടെ
പാശങ്ങൾ
എന്നെ
ചുറ്റിയിരിക്കുന്നു;
ഞാൻ
നിന്റെ
ന്യായപ്രമാണത്തെ
മറക്കുന്നില്ലതാനും.
62
നിന്റെ
നീതിയുള്ള
ന്യായവിധികൾ
ഹേതുവായി
നിനക്കു
സ്തോത്രം
ചെയ്‍വാൻ
ഞാൻ
അർദ്ധരാത്രിയിൽ
എഴുന്നേല്ക്കും.
63
നിന്നെ
ഭയപ്പെടുകയും
നിന്റെ
പ്രമാണങ്ങളെ
അനുസരിക്കയും
ചെയ്യുന്ന
എല്ലാവർക്കും
ഞാൻ
കൂട്ടാളിയാകുന്നു.
64
യഹോവേ,
ഭൂമി
നിന്റെ
ദയകൊണ്ടു
നിറെഞ്ഞിരിക്കുന്നു;
നിന്റെ
ചട്ടങ്ങളെ
എനിക്കു
ഉപദേശിച്ചുതരേണമേ.തേത്ത്.
തെത്ത്
65
യഹോവേ,
തിരുവചനപ്രകാരം
നീ
അടിയന്നു
നന്മ
ചെയ്തിരിക്കുന്നു.
66
നിന്റെ
കല്പനകളെ
ഞാൻ
വിശ്വസിച്ചിരിക്കയാൽ
എനിക്കു
നല്ല
ബുദ്ധിയും
പരിജ്ഞാനവും
ഉപദേശിച്ചുതരേണമേ.
67
കഷ്ടതയിൽ
ആകുന്നതിന്നു
മുമ്പെ
ഞാൻ
തെറ്റിപ്പോയി;
ഇപ്പോഴോ
ഞാൻ
നിന്റെ
വചനത്തെ
പ്രമാണിക്കുന്നു.
68
നീ
നല്ലവനും
നന്മ
ചെയ്യുന്നവനും
ആകുന്നു;
നിന്റെ
ചട്ടങ്ങളെ
എനിക്കു
ഉപദേശിച്ചുതരേണമേ.
69
അഹങ്കാരികൾ
എന്നെക്കൊണ്ടു
നുണപറഞ്ഞുണ്ടാക്കി;
ഞാനോ
പൂർണ്ണഹൃദയത്തോടെ
നിന്റെ
പ്രമാണങ്ങളെ
അനുസരിക്കും.
70
അവരുടെ
ഹൃദയം
കൊഴുപ്പുപോലെ
തടിച്ചിരിക്കുന്നു.
ഞാനോ
നിന്റെ
ന്യായപ്രമാണത്തിൽ
രസിക്കുന്നു.
71
നിന്റെ
ചട്ടങ്ങൾ
പഠിപ്പാൻ
തക്കവണ്ണം
ഞാൻ
കഷ്ടതയിൽ
ആയിരുന്നതു
എനിക്കു
ഗുണമായി.
72
ആയിരം
ആയിരം
പൊൻവെള്ളി
നാണ്യത്തെക്കാൾ
നിന്റെ
വായിൽനിന്നുള്ള
ന്യായപ്രമാണം
എനിക്കുത്തമം.യോദ്.
യോദ്
73
തൃക്കൈകൾ
എന്നെ
സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു;
നിന്റെ
കല്പനകളെ
പഠിപ്പാൻ
എനിക്കു
ബുദ്ധി
നല്കേണമേ.
74
തിരുവചനത്തിൽ
ഞാൻ
പ്രത്യാശ
വെച്ചിരിക്കയാൽ
നിന്റെ
ഭക്തന്മാർ
എന്നെ
കണ്ടു
സന്തോഷിക്കുന്നു.
75
യഹോവേ,
നിന്റെ
വിധികൾ
നീതിയുള്ളവയെന്നും
വിശ്വസ്തതയോടെ
നീ
എന്നെ
താഴ്ത്തിയിരിക്കുന്നു
എന്നും
ഞാൻ
അറിയുന്നു.
76
അടിയനോടുള്ള
നിന്റെ
വാഗ്ദാനപ്രകാരം
നിന്റെ
ദയ
എന്റെ
ആശ്വാസത്തിന്നായി
ഭവിക്കുമാറാകട്ടെ.
77
ഞാൻ
ജീവിച്ചിരിക്കേണ്ടതിന്നു
നിന്റെ
കരുണ
എനിക്കു
വരുമാറാകട്ടെ;
നിന്റെ
ന്യായപ്രമാണത്തിൽ
ഞാൻ
രസിക്കുന്നു.
78
അഹങ്കാരികൾ
എന്നെ
വെറുതെ
മറിച്ചിട്ടിരിക്കയാൽ
ലജ്ജിച്ചുപോകട്ടെ;
ഞാനോ
നിന്റെ
കല്പനകളെ
ധ്യാനിക്കുന്നു.
79
നിന്റെ
ഭക്തന്മാരും
നിന്റെ
സാക്ഷ്യങ്ങളെ
അറിയുന്നവരും
എന്റെ
അടുക്കൽ
വരട്ടെ.
80
ഞാൻ
ലജ്ജിച്ചു
പോകാതിരിക്കേണ്ടതിന്നു
എന്റെ
ഹൃദയം
നിന്റെ
ചട്ടങ്ങളിൽ
നിഷ്കളങ്കമായിരിക്കട്ടെ.കഫ്.
കഫ്
81
ഞാൻ
നിന്റെ
രക്ഷയെ
കാത്തു
മൂർച്ഛിക്കുന്നു;
നിന്റെ
വാഗ്ദാനം
ഞാൻ
പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
82
എപ്പോൾ
നീ
എന്നെ
ആശ്വസിപ്പിക്കും
എന്നുവെച്ചു
എന്റെ
കണ്ണു
നിന്റെ
വാഗ്ദാനം
കാത്തു
ക്ഷീണിക്കുന്നു.
83
പുകയത്തു
വെച്ച
തുരുത്തിപോലെ
ഞാൻ
ആകുന്നു.
എങ്കിലും
നിന്റെ
ചട്ടങ്ങളെ
മറക്കുന്നില്ല.
84
അടിയന്റെ
ജീവകാലം
എന്തുള്ളു?
എന്നെ
ഉപദ്രവിക്കുന്നവരോടു
നീ
എപ്പോൾ
ന്യായവിധി
നടത്തും?
85
നിന്റെ
ന്യായപ്രമാണത്തെ
അനുസരിക്കാത്ത
അഹങ്കാരികൾ
എനിക്കായി
കുഴി
കുഴിച്ചിരിക്കുന്നു.
86
നിന്റെ
കല്പനകളെല്ലം
വിശ്വാസ്യമാകുന്നു;
അവർ
എന്നെ
വെറുതെ
ഉപദ്രവിക്കുന്നു.
എന്നെ
സഹായിക്കേണമേ.
87
അവർ
ഭൂമിയിൽ
എന്നെ
മിക്കവാറും
മുടിച്ചിരിക്കുന്നു;
നിന്റെ
പ്രമാണങ്ങളെ
ഞാൻ
ഉപേക്ഷിച്ചില്ലതാനും.
88
നിന്റെ
ദയെക്കു
തക്കവണ്ണം
എന്നെ
ജീവിപ്പിക്കേണമേ;
ഞാൻ
നിന്റെ
വായിൽനിന്നുള്ള
സാക്ഷ്യങ്ങളെ
പ്രമാണിക്കും.ലാമെദ്.
ലാമെദ്
89
യഹോവേ,
നിന്റെ
വചനം
സ്വർഗ്ഗത്തിൽ
എന്നേക്കും
സ്ഥിരമായിരിക്കുന്നു.
90
നിന്റെ
വിശ്വസ്തത
തലമുറതലമുറയോളം
ഇരിക്കുന്നു;
നീ
ഭൂമിയെ
സ്ഥാപിച്ചു,
അതു
നിലനില്ക്കുന്നു.
91
അവ
ഇന്നുവരെ
നിന്റെ
നിയമപ്രകാരം
നിലനില്ക്കുന്നു;
സർവ്വസൃഷ്ടികളും
നിന്റെ
ദാസന്മാരല്ലോ.
92
നിന്റെ
ന്യായപ്രമാണം
എന്റെ
പ്രമോദം
ആയിരുന്നില്ലെങ്കിൽ
ഞാൻ
എന്റെ
കഷ്ടതയിൽ
നശിച്ചുപോകുമായിരുന്നു.
93
ഞാൻ
ഒരുനാളും
നിന്റെ
പ്രമാണങ്ങളെ
മറക്കയില്ല;
അവയെക്കൊണ്ടല്ലോ
നീ
എന്നെ
ജീവിപ്പിച്ചിരിക്കുന്നതു.
94
ഞാൻ
നിനക്കുള്ളവനത്രെ;
എന്നെ
രക്ഷിക്കേണമേ;
ഞാൻ
നിന്റെ
പ്രമാണങ്ങളെ
അന്വേഷിക്കുന്നു.
95
ദുഷ്ടന്മാർ
എന്നെ
നശിപ്പിപ്പാൻ
പതിയിരിക്കുന്നു;
ഞാനോ
നിന്റെ
സാക്ഷ്യങ്ങളെ
ചിന്തിച്ചുകൊള്ളും.
96
സകലസമ്പൂർത്തിക്കും
ഞാൻ
അവസാനം
കണ്ടിരിക്കുന്നു;
നിന്റെ
കല്പനയോ
അത്യന്തം
വിസ്തീർണ്ണമായിരിക്കുന്നു.മേം.
മേം
97
നിന്റെ
ന്യായപ്രമാണം
എനിക്കു
എത്രയോ
പ്രിയം;
ഇടവിടാതെ
അതു
എന്റെ
ധ്യാനമാകുന്നു.
98
നിന്റെ
കല്പനകൾ
എന്നെ
എന്റെ
ശത്രുക്കളെക്കാൾ
ബുദ്ധിമാനാക്കുന്നു;
അവ
എപ്പോഴും
എന്റെ
പക്കൽ
ഉണ്ടു.
99
നിന്റെ
സാക്ഷ്യങ്ങൾ
എന്റെ
ധ്യാനമായിരിക്കകൊണ്ടു
എന്റെ
സകലഗുരുക്കന്മാരിലും
ഞാൻ
ബുദ്ധിമാനാകുന്നു.
100
നിന്റെ
പ്രമാണങ്ങളെ
അനുസരിക്കയാൽ
ഞാൻ
വയോധികന്മാരിലും
വിവേകമേറിയവനാകുന്നു.
101
നിന്റെ
വചനം
പ്രമാണിക്കേണ്ടതിന്നു
ഞാൻ
സകലദുർമ്മാർഗ്ഗത്തിൽനിന്നും
കാൽ
വിലക്കുന്നു.
102
നീ
എന്നെ
ഉപദേശിച്ചിരിക്കയാൽ
ഞാൻ
നിന്റെ
വിധികളെ
വിട്ടുമാറീട്ടില്ല.
103
തിരുവചനം
എന്റെ
അണ്ണാക്കിന്നു
എത്ര
മധുരം!
അവ
എന്റെ
വായിക്കു
തേനിലും
നല്ലതു.
104
നിന്റെ
പ്രമാണങ്ങളാൽ
ഞാൻ
വിവേകമുള്ളവനാകുന്നു.
അതുകൊണ്ടു
ഞാൻ
സകലവ്യാജമാർഗ്ഗവും
വെറുക്കുന്നു.നൂൻ
നൂൻ
105
നിന്റെ
വചനം
എന്റെ
കാലിന്നു
ദീപവും
എന്റെ
പാതെക്കു
പ്രകാശവും
ആകുന്നു.
106
നിന്റെ
നീതിയുള്ള
വിധികളെ
പ്രമാണിക്കുമെന്നു
ഞാൻ
സത്യം
ചെയ്തു;
അതു
ഞാൻ
നിവർത്തിക്കും.
107
ഞാൻ
മഹാകഷ്ടത്തിലായിരിക്കുന്നു;
യഹോവേ,
നിന്റെ
വാഗ്ദാനപ്രകാരം
എന്നെ
ജീവിപ്പിക്കേണമേ.
108
യഹോവേ,
എന്റെ
വായുടെ
സ്വമേധാദാനങ്ങളിൽ
പ്രസാദിക്കേണമേ;
നിന്റെ
വിധികളെ
എനിക്കു
ഉപദേശിച്ചു
തരേണമേ.
109
ഞാൻ
പ്രാണത്യാഗം
ചെയ്‍വാൻ
എല്ലായ്പോഴും
ഒരുങ്ങിയിരിക്കുന്നു;
എങ്കിലും
നിന്റെ
ന്യായപ്രമാണം
ഞാൻ
മറക്കുന്നില്ല.
110
ദുഷ്ടന്മാർ
എനിക്കു
കണി
വെച്ചിരിക്കുന്നു;
എന്നാലും
ഞാൻ
നിന്റെ
പ്രമാണങ്ങളെ
ഉപേക്ഷിക്കുന്നില്ല.
111
ഞാൻ
നിന്റെ
സാക്ഷ്യങ്ങളെ
ശാശ്വതാവകാശമാക്കിയിരിക്കുന്നു;
അവ
എന്റെ
ഹൃദയത്തിന്റെ
ആനന്ദമാകുന്നു.
112
നിന്റെ
ചട്ടങ്ങളെ
ഇടവിടാതെ
എന്നേക്കും
ആചരിപ്പാൻ
ഞാൻ
എന്റെ
ഹൃദയത്തെ
ചായിച്ചിരിക്കുന്നു.സാമെക്
സാമെൿ
113
ഇരുമനസ്സുള്ളവരെ
ഞാൻ
വെറുക്കുന്നു;
എന്നാൽ
നിന്റെ
ന്യായപ്രമാണം
എനിക്കു
പ്രിയമാകുന്നു.
114
നീ
എന്റെ
മറവിടവും
എന്റെ
പരിചയും
ആകുന്നു;
ഞാൻ
തിരുവചനത്തിൽ
പ്രത്യാശ
വെച്ചിരിക്കുന്നു.
115
എന്റെ
ദൈവത്തിന്റെ
കല്പനകളെ
ഞാൻ
പ്രമാണിക്കേണ്ടതിന്നു
ദുഷ്കർമ്മികളേ,
എന്നെ
വിട്ടകന്നു
പോകുവിൻ.
116
ഞാൻ
ജീവിച്ചിരിക്കേണ്ടതിന്നു
നിന്റെ
വചനപ്രകാരം
എന്നെ
താങ്ങേണമേ;
എന്റെ
പ്രത്യാശയിൽ
ഞാൻ
ലജ്ജിച്ചുപോകരുതേ.
117
ഞാൻ
രക്ഷപ്പെടേണ്ടതിന്നു
എന്നെ
താങ്ങേണമേ;
നിന്റെ
ചട്ടങ്ങളിൽ
ഞാൻ
നിരന്തരം
രസിക്കും.
118
നിന്റെ
ചട്ടങ്ങളെ
വിട്ടുപോകുന്നവരെ
ഒക്കെയും
നീ
നിരസിക്കുന്നു;
അവരുടെ
വഞ്ചന
വ്യർത്ഥമാകുന്നു.
119
ഭൂമിയിലെ
സകലദുഷ്ടന്മാരെയും
നീ
കീടത്തെപ്പോലെ
നീക്കിക്കളയുന്നു;
അതുകൊണ്ടു
നിന്റെ
സാക്ഷ്യങ്ങൾ
എനിക്കു
പ്രിയമാകുന്നു.
120
നിങ്കലുള്ള
ഭയംനിമിത്തം
എന്റെ
ദേഹം
രോമാഞ്ചംകൊള്ളുന്നു;
നിന്റെ
വിധികൾനിമിത്തം
ഞാൻ
ഭയപ്പെടുന്നു.അയിൻ.
അയിൻ
121
ഞാൻ
നീതിയും
ന്യായവും
പ്രവർത്തിക്കുന്നു;
എന്റെ
പീഡകന്മാർക്കു
എന്നെ
ഏല്പിച്ചുകൊടുക്കരുതേ.
122
അടിയന്റെ
നന്മെക്കുവേണ്ടി
ഉത്തരവാദി
ആയിരിക്കേണമേ;
അഹങ്കാരികൾ
എന്നെ
പീഡിപ്പിക്കരുതേ.
123
എന്റെ
കണ്ണു
നിന്റെ
രക്ഷയെയും
നിന്റെ
നീതിയുടെ
വചനത്തെയും
കാത്തിരുന്നു
ക്ഷീണിക്കുന്നു.
124
നിന്റെ
ദയകൂ
തക്കവണ്ണം
അടിയനോടു
പ്രവർത്തിച്ചു
നിന്റെ
ചട്ടങ്ങളെ
എനിക്കു
ഉപദേശിച്ചുതരേണമേ.
125
ഞാൻ
നിന്റെ
ദാസൻ
ആകുന്നു;
നിന്റെ
സാക്ഷ്യങ്ങളെ
ഗ്രഹിപ്പാൻ
എനിക്കു
ബുദ്ധി
നല്കേണമേ.
126
യഹോവേ,
ഇതു
നിനക്കു
പ്രവർത്തിപ്പാനുള്ള
സമയമാകുന്നു;
അവർ
നിന്റെ
ന്യായപ്രമാണം
ദുർബ്ബലമാക്കിയിരിക്കുന്നു.
127
അതുകൊണ്ടു
നിന്റെ
കല്പനകൾ
എനിക്കു
പൊന്നിലും
തങ്കത്തിലും
അധികം
പ്രിയമാകുന്നു.
128
ആകയാൽ
നിന്റെ
സകലപ്രമാണങ്ങളും
ഒത്തതെന്നു
എണ്ണി,
ഞാൻ
സകല
വ്യാജമാർഗ്ഗത്തേയും
വെറുക്കുന്നു.പേ.
പേ
129
നിന്റെ
സാക്ഷ്യങ്ങൾ
അതിശയകരമാകയാൽ
എന്റെ
മനസ്സു
അവയെ
പ്രമാണിക്കുന്നു.
130
">130
നിന്റെ
വചനങ്ങളുടെ
വികാശനം
പ്രകാശപ്രദം
ആകുന്നു;
അതു
അല്പബുദ്ധികളെ
ബുദ്ധിമാന്മാരാക്കുന്നു.
130 നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു." class="w3-button w3-hover-show" title="Send Verse in Whatsapp">
130 നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു." class="w3-button w3-hover-show" title="Send Verse in Message">
130 നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു." class="w3-button w3-hover-show" title="Send Verse in Email">
131
">131
നിന്റെ
കല്പനകൾക്കായി
വാഞ്ഛിക്കയാൽ
ഞാൻ
എന്റെ
വായ്
തുറന്നു
കിഴെക്കുന്നു.
131 നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ ഞാൻ എന്റെ വായ് തുറന്നു കിഴെക്കുന്നു." class="w3-button w3-hover-show" title="Send Verse in Whatsapp">
131 നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ ഞാൻ എന്റെ വായ് തുറന്നു കിഴെക്കുന്നു." class="w3-button w3-hover-show" title="Send Verse in Message">
131 നിന്റെ കല്പനകൾക്കായി വാഞ്ഛിക്കയാൽ ഞാൻ എന്റെ വായ് തുറന്നു കിഴെക്കുന്നു." class="w3-button w3-hover-show" title="Send Verse in Email">
132
തിരുനാമത്തെ
സ്നേഹിക്കുന്നവർക്കു
ചെയ്യുന്നതുപോലെ
നീ
എങ്കലേക്കു
തിരിഞ്ഞു
എന്നോടു
കൃപ
ചെയ്യേണമേ.
133
എന്റെ
കാലടികളെ
നിന്റെ
വചനത്തിൽ
സ്ഥിരമാക്കേണമേ;
യാതൊരു
നീതികേടും
എന്നെ
ഭരിക്കരുതേ.
134
മനുഷ്യന്റെ
പീഡനത്തിൽനിന്നു
എന്നെ
വിടുവിക്കേണമേ;
എന്നാൽ
ഞാൻ
നിന്റെ
പ്രമാണങ്ങളെ
അനുസരിക്കും.
135
അടിയന്റെമേൽ
നിന്റെ
മുഖം
പ്രകാശിപ്പിച്ചു
നിന്റെ
ചട്ടങ്ങളെ
എനിക്കു
ഉപദേശിച്ചുതരേണമേ.
136
അവർ
നിന്റെ
ന്യായപ്രമാണത്തെ
അനുസരിക്കായ്കകൊണ്ടു
എന്റെ
കണ്ണിൽനിന്നു
ജലനദികൾ
ഒഴുകുന്നു.സാദെ.
സാദെ
137
യഹോവേ,
നീ
നീതിമാനാകുന്നു;
നിന്റെ
വിധികൾ
നേരുള്ളവ
തന്നേ.
138
നീ
നീതിയോടും
അത്യന്തവിശ്വസ്തതയോടും
കൂടെ
നിന്റെ
സാക്ഷ്യങ്ങളെ
കല്പിച്ചിരിക്കുന്നു.
139
എന്റെ
വൈരികൾ
തിരുവചനങ്ങളെ
മറക്കുന്നതുകൊണ്ടു
എന്റെ
എരിവു
എന്നെ
സംഹരിക്കുന്നു.
140
നിന്റെ
വചനം
അതിവിശുദ്ധമാകുന്നു;
അതുകൊണ്ടു
അടിയന്നു
അതു
പ്രിയമാകുന്നു.
141
ഞാൻ
അല്പനും
നിന്ദിതനും
ആകുന്നു;
എങ്കിലും
ഞാൻ
നിന്റെ
പ്രമാണങ്ങളെ
മറക്കുന്നില്ല.
142
നിന്റെ
നീതി
ശാശ്വതനീതിയും
നിന്റെ
ന്യായപ്രമാണം
സത്യവുമാകുന്നു.
143
കഷ്ടവും
സങ്കടവും
എന്നെ
പിടിച്ചിരിക്കുന്നു;
എങ്കിലും
നിന്റെ
കല്പനകൾ
എന്റെ
പ്രമോദമാകുന്നു.
144
നിന്റെ
സാക്ഷ്യങ്ങൾ
എന്നേക്കും
നീതിയുള്ളവ;
ഞാൻ
ജീവിച്ചിരിക്കേണ്ടതിന്നു
എനിക്കു
ബുദ്ധി
നല്കേണമേ.കോഫ്.
കോഫ്
145
ഞാൻ
പൂർണ്ണഹൃദയത്തോടെ
വിളിച്ചപേക്ഷിക്കുന്നു;
എനിക്കു
ഉത്തരം
അരുളേണമേ;
യഹോവേ,
ഞാൻ
നിന്റെ
ചട്ടങ്ങളെ
പ്രമാണിക്കും.
146
ഞാൻ
നിന്നെ
വിളിച്ചപേക്ഷിക്കുന്നു;
എന്നെ
രക്ഷിക്കേണമേ;
ഞാൻ
നിന്റെ
സാക്ഷ്യങ്ങളെ
പ്രമാണിക്കും.
147
ഞാൻ
ഉദയത്തിന്നു
മുമ്പെ
എഴുന്നേറ്റു
പ്രാർത്ഥിക്കുന്നു;
നിന്റെ
വചനത്തിൽ
ഞാൻ
പ്രത്യാശവെക്കുന്നു.
148
തിരുവചനം
ധ്യാനിക്കേണ്ടതിന്നു
എന്റെ
കണ്ണു
യാമങ്ങളെ
നോക്കിക്കൊണ്ടിരിക്കുന്നു.
149
നിന്റെ
ദയകൂ
തക്കവണ്ണം
എന്റെ
അപേക്ഷ
കേൾക്കേണമേ;
യഹോവേ,
നിന്റെ
ന്യായപ്രകാരം
എന്നെ
ജീവിപ്പിക്കേണമേ.
150
ദുഷ്ടതയെ
പിന്തുടരുന്നവർ
സമീപിച്ചിരിക്കുന്നു;
നിന്റെ
ന്യായപ്രമാണത്തോടു
അവർ
അകന്നിരിക്കുന്നു.
151
യഹോവേ,
നീ
സമീപസ്ഥനാകുന്നു;
നിന്റെ
കല്പനകൾ
ഒക്കെയും
സത്യം
തന്നേ.
152
നിന്റെ
സാക്ഷ്യങ്ങളെ
നീ
എന്നേക്കും
സ്ഥാപിച്ചിരിക്കുന്നു
എന്നു
ഞാൻ
പണ്ടുതന്നേ
അറിഞ്ഞിരിക്കുന്നു.രേശ്.
രേശ്
153
എന്റെ
അരിഷ്ടത
കടാക്ഷിച്ചു
എന്നെ
വിടുവിക്കേണമേ;
ഞാൻ
നിന്റെ
ന്യായപ്രമാണത്തെ
മറക്കുന്നില്ല.
154
എന്റെ
വ്യവഹാരം
നടത്തി
എന്നെ
വീണ്ടെടുക്കേണമേ;
നിന്റെ
വാഗ്ദാനപ്രകാരം
എന്നെ
ജീവിപ്പിക്കേണമേ.
155
രക്ഷ
ദുഷ്ടന്മാരോടു
അകന്നിരിക്കുന്നു;
അവർ
നിന്റെ
ചട്ടങ്ങളെ
അന്വേഷിക്കുന്നില്ലല്ലോ.
156
യഹോവേ,
നിന്റെ
കരുണ
വലിയതാകുന്നു;
നിന്റെ
ന്യായപ്രകാരം
എന്നെ
ജീവിപ്പിക്കേണമേ.
157
എന്നെ
ഉപദ്രവിക്കുന്നവരും
എന്റെ
വൈരികളും
വളരെയാകുന്നു;
എങ്കിലും
ഞാൻ
നിന്റെ
സാക്ഷ്യങ്ങളെ
വിട്ടുമാറുന്നില്ല.
158
ഞാൻ
ദ്രോഹികളെ
കണ്ടു
വ്യസനിച്ചു;
അവർ
നിന്റെ
വചനം
പ്രമാണിക്കുന്നില്ലല്ലോ.
159
നിന്റെ
പ്രമാണങ്ങൾ
എനിക്കു
എത്ര
പ്രിയം
എന്നു
കണ്ടു,
യഹോവേ,
നിന്റെ
ദയെക്കു
തക്കവണ്ണം
എന്നെ
ജീവപ്പിക്കേണമേ.
160
നിന്റെ
വചനത്തിന്റെ
സാരം
സത്യം
തന്നേ;
നിന്റെ
നീതിയുള്ള
വിധികൾ
ഒക്കെയും
എന്നേക്കുമുള്ളവ.ശീൻ.
ശീൻ
161
പ്രഭുക്കന്മാർ
വെറുതെ
എന്നെ
ഉപദ്രവിക്കുന്നു;
എങ്കിലും
നിന്റെ
വചനംനിമിത്തം
എന്റെ
ഹൃദയം
പേടിക്കുന്നു.
162
വലിയ
കൊള്ള
കണ്ടുകിട്ടിയവനെപ്പോലെ
ഞാൻ
നിന്റെ
വചനത്തിൽ
ആനന്ദിക്കുന്നു.
163
ഞാൻ
ഭോഷ്കു
പകെച്ചു
വെറുക്കുന്നു;
നിന്റെ
ന്യായപ്രമാണമോ
എനിക്കു
പ്രിയമാകുന്നു.
164
നിന്റെ
നീതിയുള്ള
വിധികൾനിമിത്തം
ഞാൻ
ദിവസം
ഏഴു
പ്രാവശ്യം
നിന്നെ
സ്തുതിക്കുന്നു.
165
നിന്റെ
ന്യായപ്രമാണത്തോടു
പ്രിയം
ഉള്ളവർക്കു
മഹാസമാധാനം
ഉണ്ടു;
അവർക്കു
വീഴ്ചെക്കു
സംഗതി
ഏതുമില്ല.
166
യഹോവേ,
ഞാൻ
നിന്റെ
രക്ഷയിൽ
പ്രത്യാശ
വെക്കുന്നു;
നിന്റെ
കല്പനകളെ
ഞാൻ
ആചരിക്കുന്നു.
167
എന്റെ
മനസ്സു
നിന്റെ
സാക്ഷ്യങ്ങളെ
പ്രമാണിക്കുന്നു;
അവ
എനിക്കു
അത്യന്തം
പ്രിയമാകുന്നു.
168
ഞാൻ
നിന്റെ
പ്രമാണങ്ങളെയും
സാക്ഷ്യങ്ങളെയും
പ്രമാണിക്കുന്നു;
എന്റെ
വഴികളെല്ലാം
നിന്റെ
മുമ്പാകെ
ഇരിക്കുന്നു.തൌ.
തൌ
169
യഹോവേ,
എന്റെ
നിലവിളി
തിരുസന്നിധിയിൽ
വരുമാറാകട്ടെ;
നിന്റെ
വചനപ്രകാരം
എനിക്കു
ബുദ്ധി
നല്കേണമേ.
170
എന്റെ
യാചന
തിരുസന്നിധിയിൽ
വരുമാറാകട്ടെ;
നിന്റെ
വാഗ്ദാനപ്രകാരം
എന്നെ
വിടുവിക്കേണമേ.
171
നിന്റെ
ചട്ടങ്ങളെ
എനിക്കു
ഉപദേശിച്ചുതരുന്നതുകൊണ്ടു
എന്റെ
അധരങ്ങൾ
സ്തുതി
പൊഴിക്കട്ടെ.
172
നിന്റെ
കല്പനകൾ
ഒക്കെയും
നീതിയായിരിക്കയാൽ
എന്റെ
നാവു
നിന്റെ
വാഗ്ദാനത്തെക്കുറിച്ചു
പാടട്ടെ.
173
നിന്റെ
കല്പനകളെ
ഞാൻ
തിരഞ്ഞെടുത്തിരിക്കയാൽ
നിന്റെ
കൈ
എനിക്കു
തുണയായിരിക്കട്ടെ.
174
യഹോവേ,
ഞാൻ
നിന്റെ
രക്ഷെക്കായി
വാഞ്ഛിക്കുന്നു;
നിന്റെ
ന്യായപ്രമാണം
എന്റെ
പ്രമോദം
ആകുന്നു.
175
നിന്നെ
സ്തുിക്കേണ്ടതിന്നു
എന്റെ
പ്രാണൻ
ജീവിച്ചിരിക്കട്ടെ;
നിന്റെ
വിധികൾ
എനിക്കു
തുണയായിരിക്കട്ടെ.
176
കാണാതെപോയ
ആടുപോലെ
ഞാൻ
തെറ്റിപ്പോയിരിക്കുന്നു;
അടിയനെ
അന്വേഷിക്കേണമേ;
നിന്റെ
കല്പനകളെ
ഞാൻ
മറക്കുന്നില്ല.
Common Bible Languages
English Bible
Hebrew Bible
Greek Bible
South Indian Languages
Tamil Bible
Malayalam Bible
Telugu Bible
Kannada Bible
West Indian Languages
Hindi Bible
Gujarati Bible
Punjabi Bible
Other Indian Languages
Urdu Bible
Bengali Bible
Oriya Bible
Marathi Bible
×
Alert
×
malayalam Letters Keypad References